ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക; ജനകീയ ബസ് സ്റ്റോപ്പ്ചൂണ്ടിക്കാട്ടി ഒമര്‍ലുലുവിന് ചിലത് പറയാനുണ്ട്…

ജനങ്ങളില്‍ നിന്ന് പിരിവ് എടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മുന്‍കൈ എടുത്ത് നിര്‍മിച്ച ബസ് സറ്റോപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജനകീയ ബസ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. വന്‍ തുകകള്‍ ബസ്റ്റോപ്പ് പണിയാന്‍ തട്ടിയെടുക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പ്…ബസ്സ്‌റ്റോപ്പ് പണിയാന്‍ 15 ലക്ഷം ചിലവായി 20 ലക്ഷം ചിലവായി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക. ഈ ബസ്സ് സ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായതുക ഒന്നേകാല്‍ ലക്ഷം. എന്നാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ്.  

Read More

പ്രിയപ്പെട്ടവനെ നിനക്ക് പിറന്നാൾ ആശംസകൾ; ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി

പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. മലൈക്കോട്ടൈ വാലിബനിലെ പോസ്റ്റര്‍ റിലീസിനു പിന്നാലെയാണ് പിറന്നാള്‍ ആശംസകളുമായി ഹരീഷ് പേരടി പോസ്റ്റ് ഇട്ടത്.പ്രിയപ്പെട്ട ലിജോ… ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്‍റെ മകനെ…തിലകന്‍ ചേട്ടന്‍റെയും  ലോഹിയേട്ടന്‍റെയും നാടക കളരികളില്‍ പിച്ചവെച്ച് നടന്നവനെ..സ്വന്തം സിനിമകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ സ്‌നേഹം വിതച്ചവനെ ഇന്ന് നിങ്ങള്‍ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകര്‍ക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടന്‍ നിറഞ്ഞാടുന്ന ആ പോസ്റ്റര്‍..ആ സമ്മാനം. സ്‌നേഹത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ് ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുതരുന്നു…സ്വീകരിച്ചാലും..ഇതിലും വലിയ ഒരു സമ്മാനം എന്‍റെ  കയ്യില്‍ വേറെയില്ല…പിറന്നാള്‍ ദിനാശംസകള്‍..  

Read More

ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും കൂടെ അഭിനയിക്കുമ്പോഴും അന്നുണ്ടായ പേടി എനിക്ക് ഇപ്പോഴുമുണ്ട് ; മഞ്ജു വാര്യര്‍

ഇപ്പോഴും ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും ഒരു സീനില്‍ അഭിനയിക്കുമ്പോഴും എനിക്ക് അന്നുണ്ടായ അതേ വിറയലും പേടിയുമൊക്കെയുണ്ടെന്ന്‌ മഞ്ജു വാര്യർ. വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറാം തമ്പുരാനിലേക്ക് എനിക്ക് ക്ഷണം വരുന്നത്. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. ഏറ്റവും വലിയ കാര്യമല്ലേ നടക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു. അന്നുവരെ ഞാന്‍ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സിനിമ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റുമല്ലോ എന്ന എക്‌സൈറ്റ്‌മെന്‍റായിരുന്നു എനിക്ക്. സെറ്റില്‍ വന്നപ്പോഴും ഞാന്‍ ലാലേട്ടനോട് ഒരുപാട് സ്‌നേഹത്തോടെ സംസാരിക്കും. അപ്പോഴും ഞാന്‍ ദൂരെ മാറി നിന്ന് പേടിയോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കണ്ടുനിന്നത്. എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന്‍ വളരെ ലാഘവത്തോടെ ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പുതിയ ആളായാതുകൊണ്ട് എന്‍റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി. വെറുതെ തോന്നിയതാണ്. എന്നാല്‍ അതിന് ശേഷം അതേ സീന്‍…

Read More

തെലുങ്ക് സിനിമയോട് നോ പറയാനൊരുങ്ങി നയന്‍സ്‌

തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ജവാന്‍ വന്‍ വിജയമായതിന് പിന്നാലെ നയന്‍താരയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള സംസാരം. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്ന നയന്‍താരയ്ക്ക് ഷാരൂഖ് ഖാന്‍റെ നായികയായ ആദ്യ ചിത്രത്തിന്‍റെ വിജയം സമ്മാനിക്കാന്‍ പോകുന്നത് ബോളിവുഡിൽ വലിയ അവസരങ്ങളെന്നാണു വിവരം. കഴിഞ്ഞ ദിവസം ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ താര പട്ടികയില്‍ ഷാരൂഖിനെ പിന്തള്ളി ഒന്നാം സ്ഥാനത്തും എത്തിയിരുന്നു നയന്‍താര. ജവാന്‍ ചിത്രത്തിന് മികച്ച കളക്ഷനും അഭിപ്രായവും നേടുമ്പോള്‍ ചിത്രത്തിലെ നര്‍മദ എന്ന നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. അടുത്തകാലത്തെ രീതിയില്‍ മാറി മികച്ച ആക്ഷനും അത്യവശ്യം ഗ്ലാമറും ഒക്കെ നയന്‍സ് ചെയ്തിട്ടുണ്ട് എന്നത് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ലേഡി സൂപ്പര്‍താരത്തിന്‍റെ മൂല്യം കൂട്ടിയെന്നാണ് നിരൂപകര്‍ പറയുന്നത്. അടുത്ത പ്രൊജക്ട് ഏതെന്ന് നയന്‍താര വ്യക്തമാക്കിയില്ലെങ്കിലും സൂപ്പര്‍താരങ്ങളുടെ അടക്കം പ്രൊജക്ടുകള്‍ നയന്‍സിനായി പിന്നണിയില്‍ കാത്തുനില്‍ക്കുന്നു എന്നാണ്…

Read More

ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്‍റെ പിതാവും സാഹിത്യകാരനുമായ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു. ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവ് ആണ്. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 25 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സാഹിത്യകാരനാണ് സി.ആര്‍. ഓമനക്കുട്ടന്‍. ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നാലു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Read More

സോഷ്യൽ മീഡിയ കമന്‍റുകൾ വായിക്കാറില്ലെന്ന് വിദ്യാ ബാലൻ

ഞാൻ സോഷ്യൽ മീഡിയയിലെ കമന്‍റുകൾ വായിക്കാറില്ല. ജ്യോത്സ്യന്മാരെയും കാണാറില്ല. പത്രങ്ങൾ പോലും വായിക്കാറില്ല. എന്നെ അസ്വസ്ഥയാക്കുന്ന എല്ലാത്തിൽനിന്നും മാറിനിൽക്കാനാണ് ശ്രമിക്കാറുള്ളത്. ആരെങ്കിലും എനിക്ക് കംഫർട്ടബിൾ അല്ലെന്നു തോന്നുന്നുവോ ഞാൻ അവരിൽനിന്നു മാറിനിൽക്കാനാണ് ശ്രമിക്കുക. അവരിൽനിന്ന് അകലം പാലിക്കും. അതെന്‍റെ ചോയ്‌സാണ്. അവരെ മാറ്റാനോ അവർ പ്രതികരിക്കുന്ന രീതി മാറ്റാനോ എനിക്ക് കഴിയില്ല. പക്ഷേ, ഞാൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് തീരുമാനിക്കാൻ കഴിയും. -വിദ്യാ ബാലൻ

Read More

നടൻ ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി യുവതി‌‌; ലക്ഷങ്ങൾ തട്ടിയെടുത്തെന്നും യുവതി

തൃക്കരിപ്പൂർ: സിനിമാ നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരേ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ പ്രമുഖ റസിഡൻസി ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഗാർഡിയൻ ഉൾപ്പെടെയുള്ള ഏഴോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പ്രമുഖ പരിപാടികളിൽ പങ്കെടുക്കുന്ന നടനെതിരേ സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത സംഭവം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് ഇൻസ്പെപെക്ടർ ജി.പി. മനുരാജിന്‍റെ നേതൃത്വത്തിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്.

Read More

അപ്സരസിനെപ്പോലെ സംയുക്ത

ടൊവിനോ നായകനായ തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്താ മേനോൻ. ആദ്യ ചിത്രം ഹിറ്റായതോടെ മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും താരത്തിന് അവസരങ്ങള്‍ ലഭിച്ചു. നിലവില്‍ തെലുങ്ക് സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. ഭീംലനായകിലൂടെയാണ് തെലുങ്കില്‍ സംയുക്ത നായികയായി എത്തുന്നത്. കാര്‍ത്തികേയ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രത്തിലും സംയുക്തയാണ് നായിക. സ്വയംഭൂ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സംയുക്തയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റര്‍ കണ്ടതോടെ സിനിമയിൽ സംയുക്ത അപ്‌സരസാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രത്തിൽ സംയുക്ത ചെയ്യുന്ന വേഷം എന്താണെന്ന് സ്വയംഭൂവിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു വമ്പന്‍ ഹിറ്റാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് പോസ്റ്ററും നല്‍കുന്നത്. ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് സ്വയംഭൂ. ഭരത് കൃഷ്ണമാചാരിയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി…

Read More

അത് വലിയ പ്രശ്നമായി, പത്തു ദിവസം തമ്മിൽ സംസാരിച്ചില്ല; ലാൽ ജോസ്

ചാന്തുപൊട്ട് സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു ദിവസം അഞ്ചു മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ചു മണിക്ക് സീൻ കഴിഞ്ഞ് ദിലീപിനോട് പോകാൻ പറഞ്ഞു. അതിനിടെയാണ് കടലിൽനിന്നു മണൽത്തിട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കണ്ടത്. കൊല്ലത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണതെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്‍റെ സിനിമയിൽ വേണമെന്നു കരുതി. ദിലീപിനെ വിളിക്കാൻ അസിസ്റ്റന്‍റിനോടു പറഞ്ഞു. ദിലീപ് ഡ്രസ് മാറാനുള്ള തയാറെടുപ്പിലാണ്. ശരീരത്തിൽനിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോൾ അഭിനയിക്കാൻ പറ്റില്ലെന്ന് ദിലീപ്. കാരവാനിൽ കയറി ദിലീപിനോട് ഞാൻ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോൾ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ചു കയറ്റി സിബ് ഇട്ടാൽ മതിയെന്ന് ഞാൻ മറുപടി നൽകി. അതു ഭയങ്കര പ്രശ്നമായി. എന്നോടു പിണങ്ങി. പത്തു ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ മീഡിയേറ്റേഴ്സായി രണ്ട്…

Read More

ജയിലറിലെ പ്രതിഫലം മുപ്പത്തിഅഞ്ച് ലക്ഷമല്ല; ലഭിച്ചത് അതിന്‍റെ ഇരട്ടിയുടെ ഇരട്ടി; വെളിപ്പെടുത്തലുമായി വിനായകന്‍

ജയിലറില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ വിനായകന്‍. 35 ലക്ഷമാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന രീതിയില്‍ ആളുകള്‍ പറയുന്നുണ്ടായി എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞ് വിനായകന്‍. 35 ലക്ഷത്തിനെക്കാള്‍ എത്രയോ ഇരട്ടിയാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനായകന്‍. സെറ്റില്‍ തന്നെ അവര്‍ പൊന്നു പോലെയാണ് നോക്കിയതെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളമാണ് നല്‍കിയതെന്നും താരം പറഞ്ഞു. ജയിലര്‍ പോലെയൊരു വലിയ പ്രോജക്ടിന്റെ ഭാഗമായതുകൊണ്ട് തന്നെ അടുത്ത സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സെലക്ടീവായിട്ടുണ്ടെന്നും താരം പറഞ്ഞു. രാഷ്ട്രീയം ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാന്‍. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാര്‍ട്ടി അംഗങ്ങളാണ്.എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ്…

Read More