അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നെന്ന് ഷാജി കൈലാസ്

പ്രതിഛായ എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ ഓർത്തുപോയതു വർഷങ്ങൾക്കുമുമ്പ് കൈയിലൊരു ബാഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പർ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. എന്‍റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി. ഉണ്ണികൃഷ്ണൻ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തിൽ തെളിഞ്ഞു. ഉണ്ണിയെ ആദ്യം ശ്രദ്ധിച്ചത് ജലമർമരം കണ്ടപ്പോഴാണ്. അതിന്‍റെ എഴുത്തുകാരൻ എന്‍റെ ഉള്ളിൽ ജലതരംഗങ്ങൾ തീർത്തതിന്‍റെ ആവേശത്തിൽ ടി.കെ. രാജീവ് കുമാറിനെ വിളിച്ച് നമ്പർ സംഘടിപ്പിച്ചു. എന്‍റെ വിളി ചെന്നപ്പോൾ ഉണ്ണി പറഞ്ഞു: ‘ജലമർമരം കണ്ടിട്ട് എന്നെ വിളിക്കുന്ന ആദ്യ സിനിമാക്കാരനാണു താങ്കൾ.’ അവിടെ ഒരു സൗഹൃദം ഓളം വെട്ടിത്തുടങ്ങി. അങ്ങനെയാണ് ശിവത്തിന്‍റെ തിരക്കഥാകൃത്തായി ഉണ്ണിയെ ഞാൻ നിർദേശിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ ഒരു മെഡിക്കൽ റപ്രസെന്‍റേറ്റീവിന്‍റെ ഛായയാണു തോന്നിച്ചത്. പക്ഷേ, അയാളുടെ പേനയിലുണ്ടായിരുന്നതു…

Read More

ബോളിവുഡിൽ തിളങ്ങാൻ വീണ്ടും നയൻതാര

ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര, ഇനി സൽമാൻ ഖാന്‍റെ നായികയാവും.ബോളിവുഡിന്‍റെ സ്വന്തം ഭായി ജാൻ സൽമാൻ ഖാനും തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ അണിയറപ്രവർത്തകരായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് നയൻതാരയുടെ ബോളിവുഡിലേക്കുള്ള രണ്ടാം വരവ് ഔദ്യോഗികമായി അറിയിച്ചത്. “റാണി വന്നെത്തിയിരിക്കുന്നു, വൈവിധ്യത്തിന്‍റെയും മികവിന്‍റെയും പ്രതീകമായ നയൻതാര -സൽമാൻ ഖാൻ-വംശി പൈഡിപ്പള്ളി ചിത്രത്തിൽ ചേരുന്നു…’ എന്ന കുറിപ്പോടെയാണ് നിർമാണ കമ്പനി താരത്തെ സ്വാഗതം ചെയ്തത്. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര, സൽമാൻ ഖാനൊപ്പം എത്തുന്നതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായി ഇതു മാറുകയാണ്. ദിൽ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള…

Read More

‘മൂന്നാമതും ഗർഭിണി ആയി, എട്ടാം മാസം പ്രസവിച്ചു, കുഞ്ഞ് മരിച്ചുപോയി’: ആശാ ശരത്

കുടുംബമെന്നാൽ മൂന്ന് മക്കളായിരുന്നു മനസിൽ എന്ന് ആശാ ശരത്. ‘എന്‍റെ വീട്ടിൽ മൂന്ന് മക്കളായിരുന്നു. അതിനാൽ എന്‍റെ മനസിൽ കുടുംബമെന്നാൽ മൂന്ന് മക്കളാണ്. സഹോദരങ്ങളിൽ നിന്ന് കിട്ടുന്ന സ്നേഹം മറ്റാരിൽ നിന്നും കിട്ടില്ല. ധൈര്യമായി ചീത്ത പറയാനും പിണങ്ങാനും പറ്റും. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ ഞാൻ ചേട്ടനെ വിളിച്ച് ചീത്ത പറയും. എന്നെ ജഡ്ജ് ചെയ്യാത്ത ഒരാളാണു ചേട്ടൻ. എല്ലാത്തിനും ചേട്ടനുണ്ടാകും എന്ന ധൈര്യം. ചേട്ടനും അങ്ങനെയാണ്. എനിക്കു മൂന്ന് മക്കൾ വേണമെന്നായിരുന്നു’. ‘അമ്മവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിനു രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്‍റ പ്രീവിയർ തിരിഞ്ഞുവരണമല്ലോ. എനിക്കു കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്‍റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും.…

Read More

മാവീരനായി ടോവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്‍റണി സംവിധാനം ചെയ്ത പീര്യേഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷപ്പെടുന്നത്. ഗാനം ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണു നേടിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും. ജേക്ക്സ് ബിജോയ്‌ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെൻഡിംഗിൽ മുൻനിരയിൽ നിൽക്കുകയാണ്. യൂട്യൂബിൽ പതിനഞ്ച് മില്യണും ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുൻപിട്ട് നിൽക്കുന്ന കാട്ടുചെമ്പകം എന്ന സോംഗിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാവീരനും പുറത്തെത്തിയിരിക്കുന്നത്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. സംവിധായകൻ…

Read More

അമ്മയായതിൽ പിന്നെ ഞാനൊരു പെൺപുലി: കിയാര അദ്വാനി

മാതൃത്വം തന്നെ ഒരു ‘പെൺപുലിയെപ്പോലെ’ കൂടുതൽ കരുത്തയാക്കിയെന്ന് ബോളിവുഡ് താരം കിയാര അദ്വാനി. 2025ൽ ഭർത്താവ് സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം മകൾ സാരായ മൽഹോത്രയെ ജീവിതത്തിലേക്ക് വരവേറ്റ ശേഷം ആദ്യമായാണ് തന്‍റെ പുതിയ വിശേഷങ്ങൾ താരം പങ്കുവെക്കുന്നത്. അമ്മയായ ശേഷം ജീവിതത്തെ നോക്കിക്കാണുന്ന രീതിതന്നെ മാറിയെന്ന് ഒരഭിമുഖത്തിൽ കിയാര പറഞ്ഞു. ഞങ്ങൾ സ്വന്തമായി ഒരു വീട് നടത്തുന്നു. ഒപ്പം ഞങ്ങളുടേതായ ഒരു കൊച്ചു ലോകം കെട്ടിപ്പടുക്കുന്നു. എങ്കിലും ബാക്കിയെല്ലാം പഴയതുപോലെ തന്നെയാണ്. വിവാഹത്തിനുമുമ്പ് സിദ്ധാർഥും ഞാനും തമ്മിലുണ്ടായിരുന്ന ആ തമാശകളും യാത്രകളിലെ സന്തോഷവും ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഞങ്ങൾ ഒരുമിച്ച് സിനിമകൾ കാണാറുണ്ട്. സിനിമാപ്രേമികളായും പ്രേക്ഷകരായും ഒപ്പം അഭിനേതാക്കളായും ഞങ്ങൾ സിനിമയെ നോക്കിക്കാണുന്നതുകൊണ്ട് അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾക്ക് വലിയ ആവേശമാണ്. അമ്മയായതിനുശേഷം ഞാൻ സംരക്ഷണശീലമുള്ളവളായി മാറി. ഞാൻ ഇപ്പോൾ ഒരു പെൺപുലിയെപ്പോലെയായി മാറിയിരിക്കുന്നു. ജീവിതത്തെ ഇപ്പോൾ തികച്ചും…

Read More

കര്‍മ ആരെയും വെറുതെ വിടില്ല; രഞ്ജിത്ത് ഒരു നല്ല മനുഷ്യന്‍ അല്ലെന്നുതെളിയിച്ചെന്ന് ബംഗാളി നടി

കൊച്ചി; കര്‍മ ആരെയും വെറുതെ വിടില്ല. ലൈംഗീകാതിക്രമക്കേസിൽ  രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് രഞ്ജിത്തിനെതിരെ ആദ്യം പരാതി നല്‍കിയ ബംഗാളി നടി. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യന്‍ അല്ലെന്നുതെളിയിച്ചു. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ നടിക്ക് നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞു. തനിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ 15 വര്‍ഷമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തന്‍റെ കേസ് റദ്ദാക്കി. വേട്ടക്കാരെ ജയിലിലടയ്ക്കുകതന്നെ വേണമെന്നും നടി ആവശ്യപ്പെട്ടു. തനിക്കു നീതി ലഭിച്ചില്ലെന്നും താന്‍ പറഞ്ഞത് സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.  

Read More

‘പ്ലൂട്ടോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ

നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്‌ഷൻ ഏലിയൻ കോമഡി ചിത്രം “പ്ലൂട്ടോ’യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഏപ്രിൽ 12-ന് സിംഗപ്പൂരിൽ ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്‍റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നൽകുന്നത്. “എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിനു ശേഷം ആദിത്യൻ ഒരുക്കുന്ന ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. ആർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ , സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ…

Read More

‘അഭിനയിക്കണം എന്നാഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല, പക്ഷേ അഭിനയിക്കാന്‍ അവസരം കിട്ടി’: അനന്യ

അഭിനയ രംഗത്തേക്ക് എങ്ങനെയാണ് എത്തിയതെന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. അഭിനയിക്കണം എന്നാഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല. അഭിനയിക്കാന്‍ അവസരം കിട്ടി. എന്നാല്‍ ചെയ്തു നോക്കാം എന്നുവച്ച് വന്നതാണ്. നല്ലൊരു ബാനറിനൊപ്പം ചെയ്യാനായതെന്നത് എന്‍റെ ഭാഗ്യമായി കാണുന്നു. ഒരു പുതുമുഖം എന്ന ഫീല്‍ ഇല്ലാതെയാണ് ആദ്യമായി കാമറയ്ക്കു മുന്നില്‍ നിന്നത്. ഭയങ്കര ഫ്രീയാണ് വികെപി. ഫ്രണ്ട്‌ലിയുമായിരുന്നു. ഇപ്പോഴും മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങളുണ്ട്. ആദ്യ ഷോട്ടിന് വിളിച്ചതൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആദ്യം സ്‌ക്രിപ്റ്റ് തന്ന് വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് വികെപി വിളിച്ച് സീന്‍ എന്താണെന്നു പറഞ്ഞുതന്നത്. അതു കഴിഞ്ഞപ്പോള്‍ കൈയടിച്ചിരുന്നു. ടെന്‍ഷനൊന്നും വരാതെയിരിക്കാന്‍ വേണ്ടി എന്നെ നല്ല കംഫര്‍ട്ടാക്കിയിരുന്നു. അറിയാതെ വന്നു ചെയ്ത സംഭവമായിരുന്നു ആദ്യത്തേത്. കാമറയ്ക്കുമുന്നില്‍ ആദ്യമായി കരഞ്ഞതും പോസിറ്റീവിലായിരുന്നു. ഭര്‍ത്താവ് മരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അമ്മായിഅമ്മ എന്നെ ഭയങ്കരമായിട്ട് ചീത്ത പറയുന്നുണ്ടായിരുന്നു. അന്ന് എന്നോട് ആരും മിണ്ടാതെ, ദേഷ്യത്തോടെയൊക്കെയായിരുന്നു നിന്നിരുന്നത്. ഒരുപാട് സംസാരിക്കുന്നയാളാണ്…

Read More

വിമര്‍ശനങ്ങള്‍ കൂടുതലും കുടുംബത്തില്‍ നിന്ന്: ശ്രിന്ദ

കാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തന്‍റേതായ ‌‌ഒരിടം കണ്ടെത്തിയ നടിയാണ് ശ്രിന്ദ. ആട് 3 ആണ് ശ്രിന്ദയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. പുറത്തുനിന്നുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും തനിക്ക് ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണെന്ന് പറയുകയാണ് ശ്രിന്ദ ഇപ്പോൾ. പുറത്തുനിന്നുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും എനിക്കു ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. ആ അഭിപ്രായങ്ങൾ എന്നെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഭർത്താവ് സിജു എസ് . ബാവ സിനിമാ മേഖലയിൽ നിന്നുള്ള ആളാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ചർച്ചകളിൽ എപ്പോഴും സിനിമയുണ്ടാവും. പണ്ടേയുള്ള ഒരിഷ്ടമാണ് കാടുകളിലേക്കുള്ള യാത്രകൾ. അവിടെ കുറച്ചു സമയം ചിലവഴിക്കുന്നത് വലിയ ആശ്വാസമാണ്. വിഷമഘട്ടങ്ങളിൽ മനസിന്‍റെ ഭാരം കുറയ്ക്കാൻ പ്രകൃതിയുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ട്. ഒറ്റയ്ക്കിരുന്നു സംസാരിക്കുന്ന ശീലമുണ്ട്. ഒരുതരം ഹീലിങ് പ്രോസസ് ആണ്. മനസിലുള്ള കാര്യം ഉറക്കെ പറയുമ്പോൾ നമുക്കൊരു സമാധാനം ലഭിക്കും”.- ശ്രിന്ദ പറഞ്ഞു. കൂടാതെ തനിക്കെതിരെ വരുന്ന വ്യക്തിപരമായ…

Read More

ശാന്തിഗിരി സ്വയംതൊഴില്‍ പദ്ധതി: മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

വഴിത്തല: ശാന്തിഗിരിയില്‍ ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. എല്‍സി വെള്ളാമറ്റത്തിന് തയ്യല്‍ മെഷീന്‍ നല്‍കിയാണ് മോഹന്‍ലാല്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. ശാന്തിഗിരി ഡയറക്‌ടര്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ സിഎംഐ, സുജ ബേബി എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 1988 മുതല്‍ ശാന്തിഗിരി ഭിന്നശേഷിക്കാരുടെ പുനരധിവാസ രംഗത്ത് വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും സൗജന്യ ഹോസ്റ്റല്‍ സൗകര്യം, ഭവന നിര്‍മാണം, സ്വയംതൊഴില്‍ പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ പരിപാടികള്‍, കൃത്രിമോപകരണങ്ങളുടെ വിതരണം, മാര്യേജ് ബ്യൂറോ, പ്രിന്‍റിംഗ് പ്രസ്, സോഫ്റ്റ് ടെക്‌നോളജീസ്, പഠനവൈകല്യമുള്ള കുട്ടികളുടെ ശാസ്ത്രീയ പരിശീലനം എന്നിവയാണ് നടപ്പാക്കി വരുന്നത്.

Read More