ദൈവവും അച്ഛനും! മനഃപൂര്‍വമല്ല ഇത്രയും കാലം ഒരു അഭിമുഖം നല്‍കാതിരുന്നത്, കാരണം… വിജയ് പറയുന്നു…

മനഃപൂര്‍വമല്ല ഇത്രയും കാലം ഒരു അഭിമുഖം നല്‍കാതിരുന്നത്. പത്തുവര്‍ഷം മുമ്പ് അഭിമുഖം നല്‍കിയ വേളയില്‍ എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്തിന് അങ്ങനെ പറഞ്ഞു എന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും ചോദിച്ചു. ഞാന്‍ കരുതിയതല്ല ആളുകള്‍ മനസിലാക്കിയത്. അതാണ് അഭിമുഖങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ കാരണം. പിതാവിനെ ആരാധിക്കുന്ന മകനാണ് ഞാന്‍. ദൈവവും അച്ഛനും തമ്മിലുള്ള വ്യത്യാസം, ദൈവത്തെ കാണാനാകില്ല, അച്ഛനെ നമുക്ക് കാണാം എന്നതാണ്. മകന് താത്പര്യമില്ലെങ്കില്‍ സിനിമാ മേഖലയിലേക്കു വരുന്നതിനു ഞാൻ നിര്‍ബന്ധിക്കില്ല. പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ്പുത്രന്‍ ഒരിക്കല്‍ മകനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ പറഞ്ഞിരുന്നു. സഞ്ജയ് ഓകെ പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞ് നോക്കാമെന്നായിരുന്നു മകന്‍റെ മറുപടി. ഞാന്‍ നിര്‍ബന്ധിച്ചില്ല. സ്‌ക്രിപ്റ്റ് നോക്കിയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. കൊമേർഷ്യല്‍ എന്‍റർടെയ്നറിനുള്ള എല്ലാം സ്‌ക്രിപ്റ്റിലുണ്ടോ എന്ന് ഞാന്‍ നോക്കാറുണ്ട്. -വിജയ്

Read More

ശരിയായ കാര്യമല്ല! ഞാൻ മദ്യപിച്ചിരുന്ന ആളാണ്; അത് നിര്‍ത്താനുള്ളകാരണം വെളിപ്പെടുത്തി ഗായത്രി സുരേഷ്‌

ഞാൻ മദ്യപിച്ചിരുന്ന ആളാണ്. അതു നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്. എന്‍റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അതു നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചുകൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്. ആ നടനെക്കുറിച്ചുള്ള മീ ടൂ ആരോപണം കേട്ടു. കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അദ്ദേഹം എന്‍റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും കമന്‍റ് ചെയ്തു കഴിഞ്ഞാൽ വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ല.  -ഗായത്രി സുരേഷ്

Read More

വീട്ടിലിരിക്കേണ്ടി വന്നു! ഇടക്കാലത്ത് സിനിമയില്‍നിന്നും മാറിയാലോ എന്നൊക്കെ ആലോചിച്ചിരുന്നു; ശ്രീനാഥ് ഭാസി

ഇടക്കാലത്ത് സിനിമയില്‍നിന്നും മാറിയാലോ എന്നൊക്കെ ആലോചിച്ചിരുന്നു. വിദേശത്തുപോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു കരുതിയത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യമായിരുന്നു ആ സമയത്ത് ചെയ്തത്. വിനീത് ശ്രീനിവാസനാണ് പിന്തുണ തന്ന് ചേര്‍ത്തുപിടിച്ചത്. അതേപോലെ തന്നെ ഇടയ്ക്ക് ചില നോ പറഞ്ഞതുകാരണം സിനിമ കിട്ടാതെ കുറേക്കാലം വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം കിട്ടിയത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു. സിനിമയില്‍ത്തന്നെ തുടരാമെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. കഥാപാത്രത്തിനായി പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്താറില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെയാണ് തിരിച്ചുവരവുണ്ടാകുന്നത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു. -ശ്രീനാഥ് ഭാസി

Read More

ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടിവന്ന മാലാ പാര്‍വതി

കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ, പുറത്തു പോയിത്തുടങ്ങിയപ്പോള്‍ അത് മാറി. അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്. മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്. -മാലാ പാര്‍വതി

Read More

സൗമ്യ മേനോൻ കന്നടയിൽ

പുതുമുഖ നായകനും സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ അനന്തരവനുമായ യുവ നടൻ നിരഞ്ജൻ സുധീന്ദ്ര നായകൻ ആകുന്ന കന്നട മാസ് ആക്ഷൻ ചിത്രം ഹണ്ടർ -ഓൺ ഡ്യൂട്ടിയുടെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം നിർമിക്കുന്നത് ത്രിവിക്രമ സപല്യ ആണ്. വിനയ് കൃഷ്ണയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിരഞ്ജൻ സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇതിനോടകം തന്നെ റിലീസിനായി കാത്തിരിക്കുന്ന നാഗശേഖർ സംവിധാനം ചെയ്യുന്ന ക്യൂ, രമേഷ് വെങ്കടേഷ് ബാബു സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങൾ ആണ് നിരഞ്ജൻ നായകനായി റിലീസ് കാത്തിരിക്കുന്നത്. ഒരു സ്ഥിരം നായക കഥാപാത്രം എന്നതിനപ്പുറം വ്യത്യസ്ത ഷേഡുകൾ ഉള്ള കഥാപാത്രമായിരിക്കും നിരഞ്ജൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്‍റെ അണിയറ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. മലയാളി നടി സൗമ്യ മേനോൻ ആണ് ചിത്രത്തിലെ നായികയായി…

Read More

 അഭിനയിക്കണമെന്ന മോഹനം തോന്നിയത് ആ നടന്‍റെ സിനിമ കണ്ടതോടെയെന്ന് നരേൻ

പത്താം ക്ലാസ് വരെ ഞാന്‍ പഠിച്ചത് ദുബായിലാണ്. സിനിമയോട് താല്‍പര്യം വന്നത് അമിതാഭ് ബച്ചന്‍റെ സിനിമകള്‍ കണ്ടിട്ടാണ്. കമല്‍ സാറിന്‍റെ സിനിമകള്‍ കണ്ടതോടെയാണ് അഭിനയിക്കണം എന്ന മോഹം വന്നത്. അച്ചുവിന്‍റെ അമ്മ എന്ന സിനിമയുടെ റിലീസിന് മുമ്പേ തന്നെ എനിക്ക് തമിഴില്‍ ചിത്തിരം പേസുതെടീ എന്ന ചിത്രം വന്നിരുന്നു. 60 ദിവസത്തെ ഡേറ്റിന് വേണ്ടിയാണ് പോയത്. എങ്കിലും ആറ് മാസത്തോളം സിനിമ നീണ്ടു നിന്നു. ആ സിനിമയ്ക്ക് വേണ്ടി പ്രത്യേകം ഗെറ്റപ്പുകള്‍ ആവശ്യമായി വന്നു. അതിനാല്‍ മറ്റ് സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ല. ആ ആറ് മാസം കരിയറില്‍ നീണ്ടൊരു ബ്രേക്ക് ആയിരുന്നു. ഇനി പൂര്‍ണമായും മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് കരുതി ഞാന്‍ ഒന്ന് രണ്ട് തവണ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ആ സമയത്താണ് മുഖം മൂടി എന്ന ചിത്രം വരുന്നത്. ഒന്നര വര്‍ഷത്തോളം…

Read More

ഇനി കല്യാണം…ഒരുക്കങ്ങൾ തുടങ്ങി

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. ഈ മാസം 13-നും 18നും ഇടയില്‍ വിവാഹമുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കുക. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും പങ്കെടുക്കും. വിവാഹത്തിന് സഭ്യ സാച്ചി ഒരുക്കുന്ന വിവാഹ വസ്ത്രങ്ങള്‍ ആയിരിക്കും ഇരുവരും അണിയുക. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ് എന്നീ താരങ്ങളുടെ വിവാഹ വസ്ത്രങ്ങള്‍ തയാറാക്കിയത് സഭ്യ സാച്ചി ആയിരുന്നു. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.2017-ലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാവുന്നത്. നടി കത്രീന കെയ്ഫുമായി ആറു വര്‍ഷത്തോളം നീണ്ട പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് നടന്‍ ആലിയയുമായി അടുത്തത്. കത്രീനയുമായി പ്രണയത്തിലാകുന്നതിനു മുമ്പു…

Read More

പ്രായം 18, ത്രില്ലറെഴുതാൻ അനിറ്റക്ക് ത്രില്ലാണ്

അനുമോൾ ജോയ്സൈക്കോളജി പഠനം…ഇടയില്‍ ത്രില്ലര്‍ കഥയെഴുത്ത്…ചിത്രീകരണം പൂര്‍ത്തിയായ മൂരി എന്ന സിനിമ ഇപ്പോൾ മലയാളത്തിലും തമിഴിലും റിലീസ് ചെയ്തിരിക്കുകയാണ്. ആകെ മൊത്തം ഒരു സസ്‌പെന്‍സ് ത്രില്ലറാണ് 18 വയസുകാരിയായ യുവ സംവിധായക അനീറ്റ അഗസ്റ്റിന്‍റേത്. കണ്ണൂർ കരുവഞ്ചാൽ കരുണാപുരം സ്വദേശിയാണ് അനീറ്റ അഗസ്റ്റിൻ. ‘മൂരി’എന്ന സസ്പെൻസ് ത്രില്ലർ സിനിമയുടെ സംവിധാനത്തിലൂടെ മലയാള സിനിമയിൽ തന്‍റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. സിനിമാരംഗത്തെ അച്ഛൻ അഗസ്റ്റിൻ വർഗീസിന്‍റെ പ്രവർത്തനങ്ങളെ നോക്കികണ്ടാണ് മകൾ സംവിധാന രംഗത്ത് ആകൃഷ്ടയായത്. കണ്ണൂർ ജില്ലയിൽ നാടകരംഗത്ത് നിറഞ്ഞു നിന്ന മുത്തച്ഛൻ പരേതനായ വർഗീസ് കാഞ്ഞിരപ്പള്ളിയുടെ കലാപാരമ്പര്യം കൈമുതലായി കിട്ടിയിട്ടുമുണ്ട് അനീറ്റക്ക്. വർത്തമാനകാലത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾക്കും മാനസിക അധിക്ഷേപങ്ങൾക്കും എതിരെ സമൂഹമനസാക്ഷിയെ ഉണർത്തി കൗമാര മനസുകളെ ചേർത്തുനിർത്താൻ സമൂഹത്തിന് ഊർജ്ജം പകരുകയാണ് ” മൂരി ” യിലൂടെ ഈ യുവ സംവിധായിക. സിനിമയിലേക്കുള്ള…

Read More

10 വർഷം ഓസ്കാർ വേദിയിൽ കയറാനാവില്ല;വിൽ സ്മിത്തിന് വിക്കേർപ്പെുത്തി അക്കാഡമി

  ലോസ് ഏഞ്ചൽസ്: ഓസ്‌കർ ചടങ്ങിൽനിന്നു വിൽ സ്മിത്തിനെ 10 വർഷം വിലക്കി അക്കാഡമി. ഓസ്‌‌കർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ‌നിന്നുമാണ് വിലക്കിയത്. ഓസ്കർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിനു പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അക്കാഡമി വിലയിരുത്തി. ലോസ് ആഞ്ചലസിൽ ചേർന്ന ബോർഡ് ഓഫ് ഗവണേഴ്സ് യോഗത്തിലാണ് തീരുമാനം. അക്കാഡമി പ്രസിഡന്‍റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. 94-ാമത് ഓസ്കർ അവാർഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുടികൊഴിച്ചിൽ അവസ്ഥയായ അലോപ്പീസിയയുടെ ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ വേദിയിൽ കയറി അടിച്ചത്.  

Read More

തമിഴ്-മലയാളം സീരിയൽ മേഖലയിൽ നിന്ന്  നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് അനു ജോസഫ്

തുടക്ക കാലത്ത് എനിക്ക് തമി‌ഴ് സീരിയൽ ചെയ്യാൻ അവസരം കിട്ടിയിരുന്നു. അവിടെ പോയി ഫോട്ടോഷൂട്ടും മറ്റ് കോൺട്രാക്ടും കാര്യങ്ങളുമെല്ലാം ഞാൻ പൂർത്തിയാക്കി. ശേഷം ഞാൻ നാട്ടിൽ വന്നു. അപ്പോഴാണ് എന്‍റെ സുഹൃത്ത് വിളിച്ചിട്ട് ആ സീരിയലിന്‍റെ ഷൂട്ടിംഗ് മറ്റൊരാളെ വച്ച് രണ്ട് ദിവസം മുമ്പ് ആരംഭിച്ചുവെന്ന് പറഞ്ഞത്. ഷൂട്ടിങിന് പോകാൻ ടിക്കറ്റെല്ലാം ബുക്ക് ചെയ്ത് റെഡിയാവുകയായിരുന്നു അപ്പോൾ ഞാൻ. എന്‍റെ തമിഴ് ഉപയോഗിക്കുന്ന രീതി സംവിധായകന് ഇഷ്ടപ്പെട്ടില്ല എന്നതാണ് മാറ്റാനുള്ള കാരണമായി അണിയറപ്രവർത്തകർ പറഞ്ഞത് എന്നാണ് അറിഞ്ഞത്. ആ സംഭവത്തിന് ശേഷം അവർ എന്നെ നേരിട്ട് വിളിച്ച് വേറെ ആളെ വെച്ച് ഷൂട്ടിംഗ് തുടങ്ങാൻ പോവുകയാണെന്ന് പറയാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇതുപോലെ തന്നെ മലയാളത്തിലെ ഒരു സീരിയലിൽ നിന്നും എന്നെ പറയാതെ ഒഴിവാക്കിയിരുന്നു. അത് പൈലറ്റ് എപ്പിസോ‍ഡ് ഷൂട്ട് ചെയ്ത സീരിയൽ കൂടിയായിരുന്നു. ടെലികാസ്റ്റ് ചെയ്ത്…

Read More