ചലഞ്ചിംഗ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാന്‍ അത് ചെയ്തത്..! ജയസൂര്യ പറയുന്നു…

ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ ആ ഇമോഷനിലേക്ക് എത്തണം. ഭാര്യയുടെ ഡയലോഗുകള്‍ അസിസ്റ്റന്‍റ് വായിക്കുമ്പോള്‍ ഭാര്യയായും ഡോക്ടറുടെ ഡയലോഗുകള്‍ വായിക്കുമ്പോള്‍ അത് ഡോക്ടറായും എനിക്ക് ഫീല്‍ ചെയ്യണം. ചലഞ്ചിംഗ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാന്‍ അത് ചെയ്തത്. ഡബിങ്ങിന് ശേഷം എല്ലാ ശബ്ദങ്ങളും വന്നപ്പോള്‍ അത് റിയല്‍ ആയി മാറി. അതിഥിയെ ലിഫ്റ്റില്‍ കാണുന്ന രംഗം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ സത്യമായും കണ്ണ് നിറഞ്ഞുപോയി. താന്‍ ആദ്യം വിളിച്ചത് ശ്രിതയെയാണ്. ഉഗ്രന്‍ സീക്വന്‍സായി തോന്നുന്നുവെന്ന് ശ്രിതയോട് പറഞ്ഞു. പലര്‍ക്കും ആ രംഗം വളരെയധികം സ്പര്‍ശിച്ചെന്ന് പറഞ്ഞു കേട്ടു. -ജയസൂര്യ

Read More

ബാബു ആന്‍റണി വീണ്ടും ആക്ഷൻ ഹീറോയാവുന്നു

മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആൻറണി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്ഷൻ ഹീറോയായി മലയാള സിനിമയിൽ തിരിച്ചു വരുന്നു. ഔട്ട്റേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും ഹോളിവുഡിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറുമായ സന്ദീപ് ജെ.എൽ ആണ് ദി ഗ്രേറ്റ് എസ്കേപ്പ് എന്ന് പേരിട്ട ബാബു ആന്‍റണി ചിത്രം സംവിധാനം ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസിന്‍റെ ബാനറിൽ നിർമിയ്ക്കുന്ന ഈ ചിത്രത്തിന്‍റെ പൂജ അമേരിക്കയിലെ ടെക്സാസിൽ നടന്നു. തുടർന്ന് ടെക്സാസിൽ ചിത്രീകരണം തുടങ്ങി ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത, ഹോളിവുഡ് ലെവൽ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ബോബ് എന്ന ധീരനും മികച്ച യോദ്ധാവുമായ കഥാപാത്രത്തെയാണ് ബാബു ആന്‍റണി അവതരിപ്പിക്കുന്നത്. രചന -യദുകൃഷ്ണൻ, ബാബു ആന്‍റണിയോടൊപ്പം, മലയാളത്തിലെയും, ഹോളിവുഡിലെയും, മികച്ച താരങ്ങളും സംവിധായകൻ സന്ദീപും പുതുമുഖങ്ങളും വേഷമിടുന്നു. -അയ്മനം സാജൻ

Read More

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്‍റെ കാര്യം അറിയുമോ? ആ പിണക്കത്തിന്‍റെ കഥ…

ഒരു കാലത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത്. അതേസമയം മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്‍റെ കാര്യം ഇപ്പോഴും മലയാള സിനിമാലോകത്തിനു വ്യക്തമായി അറിയില്ല. അന്തരിച്ച നടന്‍ രതീഷിന്‍റെ മകളുടെ വിവാഹ വീഡിയോയില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ എത്രത്തോളം പിണക്കമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. രതീഷിന്‍റെ മകളുടെ കല്യാണ ചടങ്ങിന് സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എന്നാല്‍,‌ ഇരുവരും പരസ്പരം മിണ്ടിയില്ല. വിവാഹച്ചടങ്ങിനിടെ മമ്മൂട്ടിയുടെ തോളില്‍ സുരേഷ് ഗോപി തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി.…

Read More

ബഹിരാകാശത്തെ ആദ്യ സിനിമ! റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ

മോസ്കോ: ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി റഷ്യൻ സംഘം ഇന്നലെ ബഹിരാകാശത്ത് എത്തി. നടി യൂലിയ പെരിസിൽഡും സംവിധായകൻ കിംലിം ഷിപെൻകോയും റഷ്യൻ ബഹിരാകാശ സഞ്ചാരി ആന്‍റൺ ഷകപ്‌ലെർവോയ്ക്കൊപ്പമാണ് അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്. കസാഖിസ്ഥാനിലെ ബികനോറിൽനിന്നു പ്രാദേശികസമയം ഉച്ചയ്ക്ക് 1.55ന് സോയുസ് എംഎസ്-19 പേടകത്തിലാണു യാത്രതിരിച്ചത്. മൂന്നര മണിക്കൂറുകൾകൊണ്ട് സഞ്ചാരികൾ സ്പേസ് സ്റ്റേഷനിലെത്തി. “ചലഞ്ച് ‘എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സ്പേസ് സ്റ്റേഷനിൽ വച്ച് ഹൃദ്രോഗമുണ്ടാകുന്ന ബഹിരാകാശ സഞ്ചാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഭൂമിയിൽനിന്നു സർജൻ എത്തുന്നതാണു ചിത്രത്തിന്‍റെ ഇതിവൃത്തം. 12 ദിവസത്തെ ഷൂട്ടിംഗിനുശേഷം സംഘം ഭൂമിയിൽ തിരിച്ചെത്തും. റഷ്യയുടെ ബഹിരാകാശത്തെ ശക്തി വിളിച്ചോതുന്നതാണ് ബഹിരാകാശ ഷൂട്ടിംഗ് എന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.

Read More

ഷാജി കൈലാസ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് മോഹൻലാൽ, ഏറ്റെടുത്ത് ആരാധകർ

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്‍റെ മുപ്പതാമത്തെ ചിത്രമാണിത്. സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ആന്‍റണി പെരുന്പാവൂർ എന്നിവർക്കൊപ്പം മോഹൻലാലാണ് പേര് പ്രഖ്യാപിച്ചത്. എലോൺ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ദ റിയൽ ഹീറോസ് ആർ ഓൾവേഴ്സ് എലോൺ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ പേര് മോഹൻലാൽ പ്രഖ്യാപിച്ചത്. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തോടെയാണ് ആശിർവാദ് സിനിമാസ് നിർമാണ രംഗത്തേക്ക് എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ജയറാമാണ് എലോണിന്‍റെ തിരക്കഥ എഴുതുന്നത്. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. താണ്ഡവം,…

Read More

വേലക്കാരിയും പ്രോസ്റ്റിറ്റ്യൂട്ട് വേഷത്തിനും ഇപ്പോഴും വിളിക്കാറുണ്ട്, പക്ഷേ…

പലരും വിളിക്കുന്പോവേലക്കാരിയാകുമോ, പ്രോസ്റ്റിറ്റ്യൂട്ട് ആയി അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടെന്നു സുരഭി ലക്ഷ്മി പറയുന്നു. വേലക്കാരിയായി അഭിനയിക്കുന്നതില്‍ മടിയില്ല.പക്ഷെ കഥ വേലക്കാരിയേ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ മാത്രം… അത് പ്രോസ്റ്റിറ്റ്യൂട്ട് ആണെങ്കിലും പ്രോസ്റ്റിറ്റ്യൂട്ടിന്‍റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെങ്കില്‍ കഥാപാത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് പറയാറുള്ളത്. നായകന്‍റെയും നായികയുടേയും അമ്മ കഥാപാത്രത്തെ അവതരിപ്പിക്കാനും ഒട്ടനവധി ഓഫറുകള്‍ വന്നിരുന്നു. താല്‍പര്യമില്ലാത്തതിനാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. -സുരഭി ലക്ഷ്മി

Read More

രണ്ട് പേര്‍ മാത്രമുള്ള ഐ ഹേറ്റ് കത്രീന കെയ്ഫ് ക്ലബ്ബ്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ലോകമെമ്പാടും ആരാധകരുള്ള നായിക. എന്നാല്‍ കത്രീനയെ വെറുക്കുന്നവരുടെ ഒരു ക്ലബ്ബുണ്ടായിരുന്നു. രണ്ട് പേര്‍ മാത്രമായിരുന്നു ഐ ഹേറ്റ് കത്രീന കെയ്ഫ് ക്ലബിലുണ്ടായിരുന്നത്. യുവതാരങ്ങളായ വരുണ്‍ ധവാനും അര്‍ജുന്‍ കപൂറും. രസകരമായ ആ കഥ കത്രീന തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കത്രീന അതേക്കുറിച്ച് മനസ് തുറന്നത്. വരുണും അര്‍ജുനും എന്നെ പരിചയപ്പെടുന്നത് എനിക്ക് 17 വയസുള്ളപ്പോഴാണ്. ഞങ്ങള്‍ സല്‍മാനൊപ്പം നടക്കുകയായിരുന്നു. അഞ്ചോ ആറോ പേരുണ്ടായിരുന്നു. അപ്പോഴാണ് വരുണ്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടത്. സാധാരണ ഞാന്‍ ഇത്തരം കാര്യം പറയാത്തതാണ്. അതോടെ സല്‍മാനും വരുണും തമ്മില്‍ പ്രശ്‌നമായി. അതിന് ശേഷമാണ് വരുണും അര്‍ജുനും ചേര്‍ന്ന് ഐ ഹേറ്റ് കത്രീന ക്ലബ്ബ് ആരംഭിക്കുന്നത്. ആ കാരണം കൊണ്ട് അവര്‍…

Read More

ഹണിറോസിന് പറ്റിയ അമളി!

താരങ്ങൾക്കെല്ലാം വലിയ ആരാധകവൃന്ദമുണ്ടാകും. അതുകൊണ്ടു തന്നെ പൊതുസ്ഥലങ്ങളിൽ ഇവർക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. ചുറ്റും കൂടുന്ന ആരാധകർ ചിലപ്പോഴെങ്കിലും ഇവർക്കു ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി ഹണി റോസ്. ഷോപ്പിംഗ് വളരെ ഇഷ്ടമുള്ള ഹണി റോസ് ആരും ശ്രദ്ധിക്കാതിരിക്കാന്‍ പര്‍ദ്ദയിട്ട് ലുലു മാളില്‍ പോയ കഥയാണ് പങ്കുവച്ചിരിക്കുന്നത്. ഒരഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. ഞാന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ താരമായതിനാല്‍ തന്നെ ആളുകള്‍ തിരിച്ചറിയും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്‍റെ പക്കലൊരു പൊടി ടെക്നിക്കുണ്ട്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുകയാണ്. അച്ഛനും അമ്മയും വേറെ എവിടെയോ ഷോപ്പ് ചെയ്യുന്നു. ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് ഇങ്ങനെ നടക്കുകയാണ്. അപ്പോൾ ആരും നമ്മളെ ശ്രദ്ധിക്കുകയൊന്നുമില്ല. നമുക്ക് എല്ലാവരേയും നോക്കി…

Read More

ആദിവാസി ടൈറ്റിൽ പോസ്റ്റർ റിലീസ്

ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ’മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ’ എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ‘ ആദിവാസി’(ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമിക്കുന്ന “ആദിവാസി’ പ്രശസ്ത സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്നു. മനുഷ്യ മനഃസാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്‍റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്‍റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു …. പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്‍റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല.എന്‍റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം അപ്പാനി ശരത്ത്…

Read More

ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം

മാതൃരാജ്യത്തിന്‍റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണിപോലെ രാപകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ഒരുക്കുന്ന വന്ദേഭാരത് ഖൗമി വീഡിയോ ഗാനത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിലീസ് ചെയ്തു. അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഭാരതത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക‌്ഷൻസ് രാഷ്‌ട്രഭാഷയായ ഹിന്ദിയിലൊരുക്കുന്ന ഒന്പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് പുറത്തുവരുന്നത്. 9 പേർ, ഭാരതത്തിന്‍റെ വൈവിധ്യ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട ്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഉണ്ട ായിരിക്കുന്നതാണ്. ഇത്തരം സവിശേഷതകളുമായി എത്തുന്ന ഖൗമി ഗാനം ലോകചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ട ുതന്നെ വന്ദേഭാരത് ലക്ഷ്യമിടുന്നത് ലോക ഗിന്നസ് നേട്ടമാണ്. 40 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലായി ഉടൻ…

Read More