4 മണിക്കൂറിൽ നടക്കുന്ന കഥയുമായി ലാലും ജീത്തുവും..! സിനിമയിൽ പാട്ടുകളും ഉണ്ടാകില്ല…

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ട്വൽത് മാൻ(പന്ത്രണ്ടാമൻ) എന്നാണ് ചിത്രത്തിന്‍റെ പേര്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂരാണ് നിർമാണം.നിഗൂഢത നിറഞ്ഞ ഒരു വീടിന്‍റെ പശ്ചാത്തലത്തിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേക്ക് നടന്ന് എത്തുന്ന മോഹൻലാലിന്‍റെ രൂപവും പോസ്റ്ററിൽ കാണാം. കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ.നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാകും ഈ പ്രോജക്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ചിത്രീകരണം തുടങ്ങാൻ ഗവണ്‍മെന്‍റിന്‍റെ ഒൗദ്യോഗിക ഉത്തരവിനായി കാത്തിരിക്കുകയാണ്. സിനിമയുടെ തിയറ്റർ റിലീസിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല. സാഹചര്യങ്ങൾ ഒത്തുവന്നാൽ ചിത്രം തിയറ്റർ റിലീസ് ആയിരിക്കുമെന്നും ജീത്തു വ്യക്തമാക്കി. 4 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. താരനിർണയം നടന്നുവരുകയാണ്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. അതുകൊണ്ട് തന്നെ…

Read More

മേലാൽ ഒരുമിച്ച് അഭിനയിക്കില്ലെന്ന് ശ്രീദേവി! ഈ സംഭവത്തിന് ശേഷം സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാൻ ശ്രീദേവിക്ക് മടിയായിരുന്നു…

ബോളിവുഡിന്‍റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരമായിരുന്നു ശ്രീദേവി. സൂപ്പർ താരങ്ങളുടെ നായികയാകുന്നതോടൊപ്പം തന്നെ ഒറ്റയ്ക്ക് സിനിമ വിജയമാക്കാൻ സാധിക്കുന്ന നായികനടിയുമായിരുന്നു ശ്രീദേവി. ബോളിവുഡിലെ വലിയ താരങ്ങൾക്കെല്ലാം ഒപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട ്. എന്നാൽ ഒരു താരത്തിനോടൊപ്പം അഭിനയിക്കാൻ മാത്രം ശ്രീദേവി മടി കാണിച്ചിരുന്നു. സഞ്ജയ് ദത്താണ് ആ നടൻ. ഇന്ത്യൻ സിനിമയിലെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. എന്നും വിവാദങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ട ായിരുന്നു. മയക്കുമരുന്നും ജയിൽ വാസവുമെല്ലാം നിറഞ്ഞ സംഭവബഹുലമാണ് സഞ്ജയ് ദത്തിന്‍റെ ജീവിതം. 1993ൽ നടന്നൊരു സംഭവത്തെ തുടർന്നായിരുന്നു സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കില്ലെന്ന് ശ്രീദേവി തീരുമാനിച്ചത്. ഒരഭിമുഖത്തിൽ സഞ്ജയ് ദത്ത് തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീദേവിയുടെ വലിയ ആരാധകനായിരുന്നു സഞ്ജയ് ദത്ത്. ഹിമ്മത്ത്വാലയുടെ ചിത്രീകരണം നടക്കുന്പോൾ കാണാനായി സഞ്ജയ് ചെന്നു. എന്നാൽ ശ്രീദേവിയെ കാണാൻ സാധിച്ചില്ല. ഇതോടെ സഞ്ജയ് ദത്ത്…

Read More

നിഗൂഢത നിറഞ്ഞ ഒരു വീടിന്‍റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍! പന്ത്രണ്ടാമനുമായി മോഹൻലാലും ജീത്തു ജോസഫും

ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. ’12th മാൻ’ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമ്മാണം. ബ്രോ ഡാഡി, L2 എമ്പുരാൻ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്‌’ തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് പുതിയ ചിത്രം. നിഗൂഢത നിറഞ്ഞ ഒരു വീടിന്‍റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്‍റെ രൂപവും പോസ്റ്ററിൽ കാണാം. കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും. ചിത്രം മിസ്റ്ററി ത്രില്ലർ ആണെന്ന് ജീത്തു ജോസഫ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും…

Read More

ശിവകാമിയുടെ ചെറുപ്പകാലം വരുന്നു…

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്‍.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ലോക സിനിമയില്‍ ഈ ചിത്രം ഉണ്ടാക്കിയ ചലനം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല റിക്കാര്‍ഡുകളും തിരുത്തിയെഴുതി. ബാഹുബലിയും, ദേവസേനയും ബൽവാൽ ദേവനും അവന്തികയും മാത്രമല്ല ശിവകാമി ദേവിയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഇപ്പോള്‍ ബാഹുബലിക്ക് മുമ്പുള്ള കാലം സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. ശിവകാമിയുടെ ജീവിതമാണ് വെബ് സീരിസായി എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ബിഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്. ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 200 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ് നീലകണ്ഠന്‍റെ “ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് എന്നാണ് റിപ്പോര്‍ട്ട്. രാജമൗലിയും…

Read More

ഞാനൊരു കുഴപ്പക്കാരനല്ല! എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോളൂ… അശോകന്‍

എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോ. ചിലപ്പോള്‍ നമ്മള്‍ മനസില്‍ അറിയാത്ത കാര്യത്തിനൊക്കെയായിരിക്കും. എന്നാലും ശരി. ഞാനൊരു കുഴപ്പക്കാരനല്ല. 1978-ലാണ് എന്‍റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ആദ്യ സീന്‍ തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു. സീന്‍ കഴിയാറായപ്പോള്‍ പപ്പേട്ടന്‍ കട്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിത്തരിച്ച് പിറകിലേക്ക് നോക്കി. അതുവരെ ഞാന്‍ കരുതിയിരുന്നത് നമ്മള്‍ എന്തോ മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോണ് കട്ട് എന്ന് പറയുന്നത് എന്നാണ്. എന്നാല്‍ പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്പോള്‍ പറയുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പറഞ്ഞുതന്നു. -അശോകന്‍

Read More

മോഹന്‍ലാല്‍ തിരക്കഥ വായിക്കാതെ അഭിനയിക്കുന്നത് ആരുടെ ഒപ്പം…? പ്രിയദര്‍ശന്‍ തുറന്നുപറയുന്നു …

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാ കൂട്ടുകെട്ടില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങള്‍ മുതല്‍ ശക്തമായ പ്രമേയം പറഞ്ഞ സിനിമകള്‍ വരെ മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങി. ഇവര്‍ക്കൊപ്പം ശ്രീനിവാസനും ചേര്‍ന്നപ്പോള്‍ ശ്രദ്ധേയമായ നിരവധി സിനിമകളാണ് നമുക്ക് ലഭിച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വന്ന സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. അതേസമയം സ്‌ക്രിപ്റ്റ് ചോദിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആരുടെ സിനിമകളിലാണെന്ന് പറയുകയാണ് പ്രിയദര്‍ശന്‍. ഒരു അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസുതുറന്നത്. രണ്ട് പേരോടാണ് അങ്ങനെ മോഹന്‍ലാല്‍ ചെയ്യാറുളളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരാളുടെ സിനിമ തുടങ്ങാന്‍ പോവുകയാണ്. അന്ന് ഞാന്‍ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. എന്‍റെ കൂടെ ശ്രീനിവാസനും ഉണ്ട്. ഞങ്ങള് രണ്ട് പേരും ഒരു ടാക്സിയുടെ അടുത്ത്…

Read More

എത്ര ഒരുങ്ങിയാലും മായാത്ത മുദ്ര; -മഞ്ജു തുറന്ന് പറയുന്നു

അച്ഛന് നാഗർകോവിൽ ജോലിയുള്ള കാലം. ഞാൻ മാത്രമായെരു ക്ലാസിലെ ഒരേയൊരു മലയാളി കുട്ടി. എൽകെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയം. ക്ലാസ് മുറികൾ വീടുകളിലെ പോലെ ഫുൾ ക്ലോസ്ഡ് ആണ്. എന്‍റെ ക്ലാസിന് മാത്രം രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഒന്ന് അപ്പുറത്തെ ക്ലാസിലേക്ക് കയറാവുന്നതാണ്. ഒരു ദിവസം നോക്കുന്പോൾ ആ വാതിലിൽ ഒരു ചെറിയ തുള കണ്ടു. എന്നാൽ അതെന്താണെന്ന് ഒന്ന് അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേർത്ത് കണ്ണ് വച്ചു നോക്കി.എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. ഈ സമയം, അപ്പുറത്തെ സൈഡിൽ നിന്നും ആരോ വാതിൽ തള്ളി തുറന്നു. വാതിൽപ്പാളി വന്ന് അടിച്ചത് നേരെ തന്‍റെ നെറ്റിയിൽ. വെള്ള ഷർട്ടിൽ ചോരയൊഴുകുന്നു. ഏകദേശം ഉച്ച സമയമായത് കൊണ്ട് നന്നായി തന്നെ ചോര വന്നു. അപ്പോഴേക്കും ടീച്ചർമാരൊക്കെ ഓടി വന്നു. ആരോ അമ്മയെ വിളിച്ചു, അങ്ങനെ നേരെ ആശുപത്രിയിൽ…

Read More

സാമന്ത പാതി മലയാളി

തെന്നിന്ത്യൻ താര കുടുംബത്തിലെ മരുമകളാണ് സാമന്ത ഋതു പ്രഭു. നാഗചൈതന്യയെ വിവാഹം ചെയ്തതോടെ ഭർത്താവിന്‍റെ കുടുംബപ്പേരായ അക്കിനേനിയൊപ്പം ചേർന്നു. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായ സാമന്ത പാതി മലയാളിയാണെങ്കിലും ഇതുവരെയും ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചില്ല. നിരവധി തമിഴ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടി. സാമന്തയുടെ അച്ഛൻ പ്രഭു ആന്ധ്ര സ്വദേശിയാണ്. അമ്മ നൈനീറ്റയുടെ നാട് ആലപ്പുഴ. ചെന്നൈ, പല്ലാവരത്ത് സാന്പത്തികമായി പിന്നാക്കാവസ്ഥയിൽ ആയിരുന്ന ഒരു കുടുംബത്തിലാണ് സാമന്ത ജനിച്ചത്. ഡേവിഡ്, ജോനാഥൻ എന്നീ രണ്ടു സഹോദര·ാരുണ്ട്. സാമന്ത സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 11 വർഷം പിന്നിടുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 45 ചിത്രങ്ങൾ . ഇതിന് കാരണം ഏറെ ശ്രദ്ധയോടെയാണ് സാമന്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതാണ്. അഭിനയിച്ച മിക്ക ചിത്രങ്ങളും വൻ വിജയം കൈവരിച്ചവ. ഭാഗ്യ നായികയായാണ് സാമന്ത അറിയപ്പെടുന്നത്. പല്ലാവരത്ത്…

Read More

അതൊക്കെ സിനിമയുടെ ഭാഗമാണ്. അതൊന്നും ഓർത്ത് തല പുകയ്ക്കാറില്ലെന്ന് നമിത

വിവാദങ്ങളോട് താൻ പ്രതികരിക്കാറില്ലെന്നു നടി നമിത പ്രമോദ്. വിവാദങ്ങളും ഗോസിപ്പുകളുമൊക്കെ സിനിമയുടെ ഭാഗമാണ്. അതൊന്നും ഓർത്ത് തല പുകയ്ക്കാറില്ല. അതിനെയൊക്കെ അതിന്‍റെ വഴിക്ക് വിടുക. നമ്മൾ ടെൻഷൻ അടിച്ചാൽ അത് നമ്മുടെ കുടുംബത്തെയും കരിയറിനെയും ബാധിക്കും. -നമിത ഒരു അഭിമുഖത്തിൽ പറഞ്ഞു. സെലിബ്രിറ്റി ഇമേജ് ഉണ്ടാകുന്പോൾ മനപൂർവം ശല്യപ്പെടുത്താനായി ഒരു വിഭാഗം ഇറങ്ങി തിരിക്കും. വിവാദങ്ങലോട് പ്രതികരിക്കാൻ നിൽക്കാതെ അതിനെ നോക്കി ചിരിച്ച് തന്‍റെ ലോകത്ത് താൻ സന്തോഷത്തോടെ ജീവിക്കും. അതാണ് ചെയ്യാറ്. സിനിമയിൽ ആരോടും മത്സരമില്ല. മൽസരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. നമുക്കുളളത് എങ്ങനെയായാലും തേടി വരുമെന്ന വിശ്വാസക്കാരിയാണ് താൻ. ആർക്കെങ്കിലും തന്നോട് മൽസരമുണ്ടോ എന്ന് അറിയില്ല. പിന്നെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലലോ. കുറച്ചുനാൾ അവസരം കിട്ടും അതുകഴിയുന്പോഴേക്കും പുതിയ ആളുകൾ വരും. ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒകെ അങ്ങനെയാണ് എന്നും…

Read More

അതിന്‍റെ പേരിൽ പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണം! ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാർഥവുമായിരിക്കട്ടെ; അനുമോൾ പറയുന്നു…

ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വാക്കുകൾക്ക് ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ, വിലയിരുത്തൽ ഇല്ലാതെ എല്ലാവരെയും അംഗീകരിക്കണമെന്ന് പറയുകയാണ് അനുമോൾ. വസ്ത്രങ്ങൾ,ആക്‌സസറീസ്, വാക്കുകള്‍, ലിംഗഭേദം,നിറം ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് താരം പറയുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാർഥവുമായിരിക്കട്ടെ എന്നും അനുമോൾ കൂട്ടിച്ചേർത്തു.

Read More