‘ആരു പറയും ആരാദ്യം പറയും’ പൂജാകർമം നടത്തി

രാജകീയം സിനിമാസിന്‍റെ ബാനറിൽ വിനോദ് കുമാർ നിർമിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആരു പറയും ആരാദ്യം പറയും എന്ന ചിത്രത്തിന്‍റെ പൂജാ കർമം കോഴിക്കോട് കൈരളി തിയറ്ററിൽ നടത്തി. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ദുബായ്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. ഛായാഗ്രഹണം-ശ്യാം പഞ്ചമി, എഡിറ്റർ- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി, ഡോ. സുജാത, ഉണ്ണികൃഷ്ണ വർമ,‌ സംഗീതം- സാജൻ റാം, വിമൽ കാളി പുറയത്ത്, സോണി വിജേഷ്, ഗായകർ- മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- മനു ശിവൻ, മേക്കപ്പ്-സുമിത്ര, വസ്ത്രാലങ്കാരം- ശാന്തി പ്രിയ, സൗണ്ട് റെക്കോർഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ, ആർട്ട് ഡയറക്ടർ- ജോഷി കൂടരഞ്ഞി, പ്രൊഡക്ഷൻ മാനേജർ- ശ്രീനിഷ് വലത്തിൽ ചെത്തുകടവ്, അറ്റ്മോസ് മിക്സിംഗ്-…

Read More

‘അഭിനേത്രി എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ 20 വർഷം പൂർത്തിയായി..’; കുറിപ്പ് പങ്കുവച്ച് പാർവതി

ഫിലിം ഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ നടി പാര്‍വതി തിരുവോത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് ആറ്-ഏഴ് വര്‍ഷമാണെന്ന് അഭിനയത്തിലേക്കു കടക്കുമ്പോള്‍ ഒരുപാടുപേര്‍ തന്നോടു പറഞ്ഞിരുന്നുവെന്നും ഈ കാലയളവില്‍ കഴിയുന്നത്ര കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്ത് പണം സമ്പാദിക്കാന്‍ ആളുകള്‍ തന്നെ ഉപദേശിച്ചിരുന്നുവെന്നും പാര്‍വതി കുറിച്ചു. പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രവും പുരസ്‌കാരവേദിയില്‍ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കിട്ടുകൊണ്ടായിരുന്നു പാര്‍വതിയുടെ കുറിപ്പ്. 2025 ഡിസംബറില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയില്‍ എന്‍റെ 20 വര്‍ഷം പൂര്‍ത്തിയായി. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു നടിയുടെ ഷെല്‍ഫ്-ലൈഫ് പരമാവധി 6-7 വര്‍ഷമാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകള്‍ ചെയ്യുക, അങ്ങനെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാം- നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല…

Read More

ഇരുവർ… മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ ടി കെ രാജീവ്‌ കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്. പി ആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎം മറുപടി. പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്‌ഹിന്ദ്‌ ടി വി ഇന്നലെ വീണ്ടും…

Read More

റീക്രിയേറ്റ് ചെയ്തോളു, പക്ഷേ ആരെയും പരിഹസിക്കരുതെന്ന് അംബിക

പഴയ ഗാനങ്ങളും സീനുകളും റീക്രിയേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ പടങ്ങളെ പരിഹസിക്കുന്ന രീതിയിൽ ചെയ്യരുത്. എന്‍റെ പാട്ട് റീക്രിയേറ്റ് ചെയ്യണമെങ്കിൽ ചെയ്തോളൂ, കടൽക്കരയിലിരുന്ന് ഒരു നടൻ പാടുന്ന ഒരു പാട്ടുണ്ട്. എത്ര വലിയ ഹിറ്റ് പാട്ടാണത്. ആ മനുഷ്യനെ പരിഹസിച്ചാണ് റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ ചെയ്യരുത്. നിങ്ങൾ ഒരാളെ പരിഹസിക്കുമ്പോൾ പിന്നീട് രണ്ടുപേർ നിങ്ങളെയും പരിഹസിക്കും. അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചെയ്തോളൂ. നല്ല രീതിയിൽ ചെയ്യൂ. മറ്റൊരാളെ കരയിച്ച് ചെയ്യരുത്. എന്‍റെ സീനുകൾ റീക്രിയേറ്റ് ചെയ്യുന്നത് കാണുന്നത് ഇഷ്ടമാണ്. പക്ഷെ പരിഹസിക്കരുത്. അഞ്ചാറ് മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു ടെലിവിഷൻ ഷോ. അതിൽ അഭിനയിക്കാൻ വന്ന കോമഡി ആർട്ടിസ്റ്റ് എന്നെ പരിഹസിച്ച് സംസാരിച്ചു. ആ ഷോയിൽ എന്‍റെ സഹോദരിയുമുണ്ടായിരുന്നു. അവർ വിചാരിച്ചത് അത് കോമഡിയാണെന്നാണ്. എന്നാൽ, കോമഡിയല്ല. അത് അപമാനമാണ്. ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ പിന്നീടവരോട് പറഞ്ഞു. ഞാനവിടെ…

Read More

വിജയ്-രശ്മിക വിവാഹത്തിനായിവിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി

അടുത്ത കാലത്തൊന്നും കാണാത്ത വലിയ വിവാഹ മാമാങ്കത്തിനാണ് ടോളിവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തെലുങ്ക് സിനിമയിലെ ആരാധകരുടെ പ്രിയ താരജോഡികളായ വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയുമാണ് വധൂവരന്മാര്‍.കല്യാണത്തെക്കുറിച്ച് താരങ്ങള്‍ ഔദ്യേഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ആഡംബരമായി തയാറാക്കിയ കല്യാണക്കുറി ചോര്‍ന്നാണ് ആരാധകര്‍ ഇക്കാര്യം അറിയാന്‍ കാരണം. ഉദയപൂരില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഏറ്റവും അടുത്ത ബന്ധുക്കളാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. വിവാഹവാര്‍ത്ത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കല്യാണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.നാളെ രാജസ്ഥാനിലെ ഉദയപൂരില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഇതിനായി ഒരു അന്താരാഷ്‌ട്ര സുരക്ഷാ ഏജന്‍സിയെ ദമ്പതികള്‍ നിയമിച്ചതായാണ് വിവരം. ഉദയപൂരിലെ അതീവ സുരക്ഷയുള്ള വിവാഹ വേദിയില്‍ രാജസ്ഥാന്‍ പോലീസിനൊപ്പം ഈ വിദേശ ഏജന്‍സിയും ചേര്‍ന്ന് സുരക്ഷയൊരുക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി…

Read More

ജി. മാർത്താണ്ഡൻ ചിത്രം “ഓട്ടം തുള്ളൽ’ എത്തുന്നു

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രമായ “ഓട്ടം തുള്ളൽ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. “ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായാണ് ചിത്രം ഒരുക്കുന്നത്. ജികെഎസ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.ബിനു ശശിറാം രചന നിർവഹിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാതാക്കൾ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്‍റർടെയ്നർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. വളരെ രസകരമായി ഒരുക്കിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ആ സൂചനയാണ് നൽകുന്നത്. പോളി വത്സൻ, ടിനി…

Read More

‘കോട്ടത്തല അഖിൽ മോനെ, കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് നീ’: അഖിൽ മാരാർക്കെതിരേ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് അഖിൽ മാരാരെന്ന് സത്യഭാമ. ‘‘ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്‍റെ ചെറിയ ചെറിയ അഭിമുഖങ്ങൾ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. കേരളത്തിലെ ‘മനുഷ്യർ’ ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വച്ചതെങ്കിലും നൂറ് ശതമാനം നീ കാരണം കോൺഗ്രസിന്‍റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്‍റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി. ഇപ്പോൾ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്‌. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ…

Read More

റാപ്പർ വേടന്‍റെ വിവാഹം ഇന്ന് തൃശൂരിൽ; എഴുത്തുകാരി നവമിയാണ് വധു; രജിസ്റ്റർ ഓഫീസിൽ ലളിതമായ ചടങ്ങോടെ വിവാഹം

തൃശൂർ: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഇന്ന് വിവാഹിതനാകും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ആണ് വിവാഹം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല. അതേസമയം, രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്‍റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത.

Read More

പരാജയങ്ങളില്‍ നിന്ന് പഠിക്കണം; ചെയ്യുന്ന ജോലിയോട് സത്യസന്ധത പുലർത്തണമെന്ന് കല്യാണി

ചെയ്യുന്ന ജോലിയോട് പൂർണമായും സത്യസന്ധത പുലർത്തണമെന്നും പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും നടി കല്യാണി പ്രിയദർശൻ. സെന്‍റ് ജോസഫ് സർവകലാശാലയുടെ സംവാദ പരിപാടിയായ ഓപ്പൺ ഹാർട്ടിന്‍റെ എട്ടാം പതിപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കവേ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു കല്യാണി. തന്‍റെ സിനിമാ ജീവിതാനുഭവങ്ങ‌ളും കല്യാണി പങ്കുവച്ചു. വിജയകരമായ അഭിനേത്രിയാകാൻ ബഹുമുഖപ്രതിഭയായി മാറേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും നടി വിദ്യാർഥികളുമായി പങ്കുവച്ചു. വിശ്വാസം, ക്ഷമ, ആത്മാർഥത എന്നീ മൂല്യങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കണമെന്നും കല്യാണി പറഞ്ഞു. ഓരോ നിമിഷവും സത്യസന്ധമായി പ്രവർത്തിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കല്യാണി സംസാരിച്ചു. മലയാള സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന “ലോക ചാപ്റ്റർ‌ 1 ചന്ദ്ര’യിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും കല്യാണി വിശദീകരിച്ചു. പ്രേക്ഷകരുടെ താത്പര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനേക്കാൾ ഉപരിയായി, ചെയ്യുന്ന ഓരോ കാര്യത്തിലും ഹൃദയം മുഴുവൻ സമർപ്പിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കല്യാണി വ്യക്തമാക്കി. സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന…

Read More

പി.സി. ജോർജ് ആഭ്യന്തര മന്ത്രിയാകുന്ന കെ.കെ.കെ. മൂന്ന് രാജ

കേരളത്തിലെ കലുഷിതമായ രാഷ്‌ട്രീയാന്തരീക്ഷത്തിൽ, പി.സി. ജോർജ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന് രാജ എന്ന ചിത്രം. രേവതി ഫിലിം സ് ഇന്‍റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ, നിർമാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രം 27ന് തിയറ്ററുകളിലെത്തും. കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും, അഭ്യന്തര മന്ത്രി എന്ന നിലയിൽ, പി.സി. ജോർജ് ഇടപെടുന്നതും, അതെല്ലാം പരിഹരിക്കുന്നതും, പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡിവൈഎസ്പി സൂര്യദേവയെ അവതരിപ്പിക്കുന്നത്, ചിത്രത്തിന്‍റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്. കൂറ്റൻ സംഘട്ടനരംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതകളാണ്. കോ. പ്രൊഡ്യൂസർ-ബോബൻ കങ്ങഴ, കാമറ-സബിൻ കെ. ലാൽ, എഡിറ്റർ-രഞ്ജിത്ത്. ആർ, ബാക്ക്ഗ്രൗണ്ട് സ്ക്കോർ-സുരേഷ് നന്ദൻ, ആലാപനം-ഷൈജു പാറത്തടത്തിൽ, ആർട്ട്-ഷിജുചെല്ലപ്പൻ, മേക്കപ്പ്-രാജു കോട്ടയം, പ്രൊഡക്‌ഷൻ…

Read More