ഇന്ന് ആ പ്രായത്തിലുള്ള ഒരു യുവനടനും അത് ചെയ്തു ഫലിപ്പിക്കാൻ കഴിയില്ല..! സംവിധായകൻ സിബി മലയിൽ പറയുന്നു…

മോഹൻലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച മൂന്ന് കഥാപാത്രങ്ങളായിരുന്നു കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലേത്. ഈ കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ഈ മൂന്ന് സിനിമകളിലെയും മോഹൻലാൽ കഥാപാത്രങ്ങൾക്ക് ഒരേ ഏജ് ഗ്രാഫല്ലെന്നും അദ്ദേഹം തന്‍റെ 29-ാം വയസിൽ ചെയ്ത വ്യത്യസ്തമായ ഈ മൂന്ന് സിനിമകൾ ഇന്ന് ആ പ്രായത്തിൽ നിന്ന് കൊണ്ട് ഒരു യുവ നടന് ചെയ്തു ഫലിപ്പിക്കാൻ ഒരിക്കലും സാധ്യമല്ലെന്നും സിബി മലയിൽ പറയുന്നു. “അത്രയും ചെറിയ പ്രായത്തിൽ അത്രത്തോളം ആഴമേറിയ കഥാപാത്രങ്ങൾ ചെയ്തു ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മൂന്ന് സിനിമകളിലെ കഥാപാത്രങ്ങൾ മൂന്നു മാസത്തെ ഇടവേളകളിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ മോഹൻലാലിനോളം പ്രാപ്തനായ ഒരു നടൻ മലയാള സിനിമയിൽ ഇല്ലെന്നു തന്നെ പറയാം..’- സിബി മലയിൽ കൂട്ടിച്ചേർക്കുന്നു.

Read More

സംവിധായകൻ കേരളത്തിൽ, അഭിനയം യുഎസിൽ, നായ നായകൻ; “നീയും ഞാനും’ വൈറൽ

സംവിധായകന്‍ ദിപിന്‍ ദാസ് കേരളത്തില്‍ നിന്നും കട്ടും ആക്ഷനും ഒക്കെ പറഞ്ഞു. അതിനനുസരിച്ച് അരവിന്ദും അഞ്ജനയും പര്‍വണേന്ദുവും ബഞ്ചി എന്ന നായക്കുട്ടിയും ഒക്കെ അമേരിക്കയിൽ അഭിനയിച്ചു. കോവിഡ് കാലത്തെ മീറ്റിംഗുകളെല്ലാം വെര്‍ച്വല്‍ ആയപ്പോള്‍ സംവിധാനവും കഴിയുമെന്നു കാട്ടിയ ഹ്രസ്വ ചിത്രം “നീയും ഞാനും’ നവമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം ആളുകളാണ് ചിത്രം യുട്യൂബിൽ കണ്ടത്. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തില്‍ ഒരുമിനിറ്റ് വരുന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ആർ സൂരജ് സംഗീത നിർവഹിച്ച ഗാനം എഴുതിയത് പ്രസാദ് ഗോപിനാഥാണ്. ആലാപനം ജി.എസ്.അരുൺ. കൊളംബസില്‍ ചിത്രീകരിച്ച ചിത്രത്തിന്‍റെ നോര്‍ത്ത് അമേരിക്കന്‍ ലോഞ്ചിംഗ് നടത്തിയത് വാവ സുരേഷാണ്.

Read More

പുതിയ തുടക്കമാണ്, പിന്തുണ വേണം: അഭ്യർഥനയുമായി ശരണ്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ ശശി. മിനിസ്ക്രീനിനൊപ്പം ബിഗ് സ്ക്രീനിലും സജീവമായിത്തുടങ്ങുന്നതിനിടെയാണ് നടിയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നീടു പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടിക്ക് ട്യൂമർ ബാധിക്കുന്നത്. ചികിത്സയ്ക്ക് ഇടയിലും ശരണ്യ സീരിയലിലും ആൽബങ്ങളും അഭിനയിച്ചിരുന്നു. 2012 ലാണ് നടിക്ക് ട്യൂമർ കണ്ടെത്തുന്നത്. തുടർന്ന് ഏഴോളം സർജറികൾ നടത്തി. തുടരെത്തുടരെയുള്ള മേജർ സർജറികൾ ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ സാരമായി ബാധിച്ചിരുന്നു. പിന്നീട് ശരണ്യയെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമെല്ലാം നടി സീമാ ജി നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. നടിക്ക് സഹായവുമായി സീമ എപ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. ശരണ്യയുടെ രോഗാവസ്ഥകൾ സീമയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഇപ്പോൾ ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണ് ശരണ്യ എന്നതാണ് സന്തോഷകരമായ കാര്യം. സാധാരണ ജീവിതത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ ശരണ്യ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. പഴയത്…

Read More

29-ാം വയസിൽ വ്യത്യസ്തമായ മൂന്ന് സിനിമകൾ; ലാലിനോളം വരില്ല യുവനടൻമാരെന്ന് സിബിമലയിൽ

കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ മൂന്ന് സിനിമകളിലെ മോഹൻലാൽ കഥാപാത്രത്തിനും ഒരേ ഏജ് ഗ്രാഫല്ല . മോഹൻലാൽ തന്‍റെ 29-ാം വയസിൽ ചെയ്ത വ്യത്യസ്തമായ ഈ മൂന്ന് സിനിമകൾ ഇന്ന് ആ പ്രായത്തിൽ നിന്ന് കൊണ്ട് ഒരു യുവ നടന് ചെയ്തു ഫലിപ്പിക്കാൻ ഒരിക്കലും സാധ്യമല്ലെന്ന് സിബി മലയിൽ  അത്രയും ചെറിയ പ്രായത്തിൽ അത്രത്തോളം ആഴമേറിയ കഥാപാത്രങ്ങൾ ചെയ്തു ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മൂന്ന് സിനിമകളിലെ കഥാപാത്രങ്ങൾ മൂന്നു മാസത്തെ ഇടവേളകളിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ മോഹൻലാലിനോളം പ്രാപ്തനായ ഒരു നടൻ മലയാള സിനിമയിൽ ഇല്ലെന്നു തന്നെ പറയാം.

Read More

എനിക്കത് സംഭവിച്ചില്ല; തുറന്ന് പറഞ്ഞ് കജോൾ

എനിക്ക് നാലര വയസുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. മാതാപിതാക്കൾ വേർപിരിയുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിഷമകരമായ സംഗതിയാണ്. എന്‍റെ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷേ എനിക്കത് സംഭവിച്ചില്ലെന്ന് കജോൾ. ഞാൻ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഞങ്ങൾ കുട്ടികൾക്ക് സ്വയം കാര്യങ്ങൾ തീരുമാനിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം അവർ അനുവദിച്ചുതന്നു. ഞങ്ങളുടെ ബാല്യകാലം മനോഹരമായിരുന്നു. അച്ഛനെയും അമ്മയെയും ഞങ്ങൾ അഗാധമായി സ്നേഹിക്കുന്നു. മാതാപിതാക്കൾ ഒരുമിച്ചുണ്ടായിരുന്നിട്ടും എന്‍റെ സുഹൃത്തുക്കളിൽ പലരുടെയും ബാല്യകാലം അത്ര നല്ലതായിരുന്നില്ല. അവരുമായി താരതമ്യം ചെയ്യുന്പോൾ ഞാൻ എത്ര ഭാഗ്യവതിയാണെന്ന്കജോൾ

Read More

അവൾ ആഗ്രഹിച്ചു കാണും പക്ഷേ, നാണക്കാരൻ അക്ഷയ് കുമാറിന്‍റെ തേപ്പുകഥ…

ആദ്യമായി ഡേറ്റിംഗ് ചെയ്ത പെണ്‍കുട്ടി എന്നെ ഉപേക്ഷിച്ച് പോയി. മൂന്നുനാല് തവണ ആ പെണ്‍കുട്ടിയുമായി ചുറ്റാനൊക്കെ പോയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആ കുട്ടി എന്നെ ഉപേക്ഷിച്ച് പോയി. ഞാൻ വളരെ നാണക്കാരനായിരുന്നു. ഈ സ്വഭാവം കൊണ്ട് തന്നെയാണ് ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയതും. തിയറ്ററിലും ഭക്ഷണം കഴിക്കാനുമൊക്കെ ഒരുമിച്ച് പോകാറുണ്ടെങ്കിലും നാണം കാരണം ഒരു തവണ പോലും ആ കുട്ടിയോട് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നില്ല. കൈ കോർത്ത് പിടിക്കണമെന്നും ചുംബിക്കണമെന്നുമൊക്കെ ആ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നു കാണും. പക്ഷെ ഞാൻ നാണം കൊണ്ട് ഇതൊന്നും ചെയ്തിരുന്നില്ല. അതോടെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. -അക്ഷയ് കുമാർ

Read More

ജഗതിയോട് ചോദിച്ചു: നിനക്ക് കോമഡി അഭിനയിച്ചൂടെ? താരം പറഞ്ഞ മറുപടി…

മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഹാസ്യതാരമായ കഥ പറഞ്ഞ് ശ്രീകുമാരൻ തമ്പി. ഹാസ്യനടനാകാൻ ജഗതി ശ്രീകുമാർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും നായകനും സ്വഭാവനടനുമൊക്കെ ആകാനാണ് അന്ന് എത്തിയതെന്നും അദ്ദേഹം പറയുന്നു. നിനക്ക് കോമഡി അഭിനയിച്ചൂടെ എന്ന് ചോദിച്ചപ്പോൾ സർ… അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, പട്ടം സദൻ… ഇവരോടൊക്കെ മത്സരിച്ച് ഞാൻ എന്താകാനാ… എന്നാണ് ശ്രീകുമാർ തിരിച്ചു ചോദിച്ചതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. ഇന്നത്തെ സാഹചര്യമായിരുന്നില്ല അന്ന്. നായകനാകണമെങ്കിൽ പ്രേംനസീറിനോടും മധുവിനോടും മത്സരിക്കണം. അങ്ങനെ അന്പിളിയോട് കോമഡി ട്രൈ ചെയ്യാൻ പറഞ്ഞു. സാന്പത്തികമായി ബുദ്ധിമുട്ടിലായപ്പോൾ ചെറിയൊരു കന്പനിയിലെ മെഡിക്കൽ റെപ്രസെന്‍റേറ്റീവായും അന്പിളിക്ക് ജോലി നോക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

അപ്പനാണ് ഹീറോ ! ടൊവിനോ തോമസ് പറയുന്നു…

ഓർമവച്ച കാലം മുതലേ അപ്പനായിരുന്നു എന്‍റെ ഹീറോ. വക്കീൽപ്പണി കഴിഞ്ഞ് വന്നാൽ വൈകുന്നേരങ്ങളിൽ വണ്ടിയുമെടുത്ത് സ്വന്തം പറന്പുകളിൽ. കൃഷി ചെയ്യാനും മറ്റുമായിറങ്ങുന്ന അപ്പനെയാണ് കുട്ടിക്കാലം തൊട്ടേ കണ്ടുവളർന്നത്. കുറേ കൃഷി ഉണ്ടായിരുന്നു. കൃഷിപ്പണി മിക്കതും അപ്പൻ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. നന്നായി കിളയ്ക്കും ജാതിക്കായൊക്കെ പൊട്ടിക്കാൻ മരത്തിൽ കയറും. അപ്പന്‍റെ അപ്പനും നല്ലൊരു കർഷകനായിരുന്നു. അപ്പനെപ്പോലെ തന്നെയായിരുന്നു അപ്പന്‍റെ സഹോദരന്മാരും. പറന്പിൽ നന്നായി പണിയെടുത്തിരുന്ന അധ്വാനികൾ. അപ്പനാണ് ശരീരം നന്നാക്കണമെന്നൊക്കെയുള്ള എന്‍റെ ചിന്തയുടെ പ്രചോദനം. ഞാൻ വീട്ടിൽ ഒരു ജിം സെറ്റ് ചെയ്ത കാലം മുതൽ അച്ഛനും സ്ഥിരമായി അവിടെവന്ന് വർക്കൗട്ട് ചെയ്യാൻ തുടങ്ങി. -ടൊവിനോ തോമസ്

Read More

കൈയിൽ നിന്നു പോയി..! രാധിക പറയുന്നു…

സിനിമ എന്തെന്നറിയാതെ സിനിമയിൽ വന്നതാണ്. കുറച്ച് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളൊക്കെ ചെയ്തു. കുറച്ചൂകൂടെ സീരിയസാകാം എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴത്തേക്കും ആ ഫീൽഡ് എന്‍റെ കൈയിൽ നിന്ന് പോവുകയായിരുന്നു. എല്ലാം ഒരു സമയത്തിന്‍റെ ഭാഗ്യമാണ്. ഇനിയും ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്. പക്ഷേ എന്താണ് ദൈവം വിധിച്ചിരിക്കുന്നതെന്ന് അറിയില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ എന്തായാലും ചെയ്യും. അതിന് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാവില്ല. -രാധിക

Read More

ഏതോ കോമാളികൾ… നസ്രിയയുടെ പുതിയവിശേഷങ്ങൾ അറിയാം…

നടി നസ്രിയ ഫഹദിന്‍റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. വിവാഹ ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മോളിവുഡിൽ വീണ്ടും സജീവമായത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. കൂടെയിൽ പൃഥ്വിരാജിന്‍റെ അനിയത്തിയുടെ വേഷത്തിൽ ശ്രദ്ധേയ പ്രകടനമാണ് താരം നടത്തിയത്. ന്നാലെ ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. അഭിനയത്തിനൊപ്പം നിർമാതാവായും നസ്രിയ എത്തിയിരുന്നു. ഫഹദിന്‍റെ കുന്പളങ്ങി നൈറ്റ്സ്, വരത്തൻ, സീ യൂ സൂണ്‍ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു നസ്രിയ. അതേസമയം നസ്രിയ തെലുങ്കിലേക്കും കടക്കുകയാണ്. നാനി നായകനാവുന്ന സിനിമയിലൂടെയാണ് നസ്രിയ തെലുങ്കിലേക്കും എത്തുന്നത്. തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നസ്രിയ ഫഹദ്. തന്‍റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. നസ്രിയയുടെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം…

Read More