ചില കുരങ്ങുകള്‍ സംസാരിക്കും, പുള്ളി പുറത്തും നമ്മള്‍ അകത്തും! കുട്ടിക്കുരങ്ങിനോട് കുശലം പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്‍. മിഥുന്‍ മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിരയിലൂടെ തനിക്ക് ചോക്ലേറ്റ് വേഷം മാത്രമല്ല ചേരുന്നതെന്നും താരം തെളിയിച്ചിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഒരു കുട്ടിക്കുരങ്ങിനോട് കുശലം പറയുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ചില കുരങ്ങുകള്‍ സംസാരിക്കും, പുള്ളി പുറത്തും നമ്മള്‍ അകത്തും എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബന്‍ വീഡിയോ പകര്‍ത്തിയത്. സംഭവത്തിന് പ്രതികരണവുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.  

Read More

ഇഷ്ടവാഹനം സ്വന്തമാക്കി മെറീന മൈക്കിൾ കുരിശിങ്കൽ! ടാറ്റയുടെ ഐആര്‍എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ ഹൈലൈറ്റ് ‌

ഇഷ്ട വാഹനം സ്വന്തമാക്കി നടി മെറീന മൈക്കിൾ കുരിശിങ്കൽ. ഇന്ത്യയിലെ ബോള്‍ഡ് കോംപാക്ട് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്‍റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഇസഡ് എക്‌സ് പ്ലസ്-എസ് ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. കോഴിക്കോട് ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്‌സില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. അടുത്തിടെയാണ് നെകസോണിന്‍റെ ഇസഡ് എക്‌സ് പ്ലസ്-എസ് അവതരിപ്പിച്ചത്. ടാറ്റയുടെ ഐആര്‍എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ ഹൈലൈറ്റ്. ‌‌‌‌ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിംഗ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഈ വാഹനത്തിലുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നെക്‌സോണ്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം…

Read More

അങ്ങനെയാണ് നാടോടിക്കാറ്റുണ്ടായത്…! ആ ചിത്രത്തിന്‍റെ കഥയ്ക്ക് പിന്നിൽ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട രഹസ്യമുണ്ടെന്ന് ചില റിപ്പോർട്ടുകൾ…

മലയാളികളുടെ പ്രിയ ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്ന് മോഹൻലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നാടോടിക്കാറ്റ് ഉണ്ടായിരിക്കും. ദാസനും വിജയനും ഗഫൂർക്കാ ദോസ്തും എല്ലാംകൂടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രം. എന്നാൽ ആ ചിത്രത്തിന്‍റെ കഥയ്ക്ക് പിന്നിൽ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട രഹസ്യമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അഷ്റഫ് പാലമല എന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ആ രഹസ്യം. 1979-ൽ അഷ്റഫ് അടങ്ങുന്ന പതിനൊന്ന് അംഗ സംഘത്തെ തമിഴ്നാട് തീരത്തെത്തിച്ച് ഗൾഫാണെന്നും പറഞ്ഞ് ഒരു ഏജൻസി പറ്റിച്ചു. ആ കഥ മദ്രാസിൽ പാട്ടായി. പിന്നീട് സംവിധായകൻ സത്യൻ അന്തിക്കാട് നാടോടിക്കാറ്റ് സിനിമ ചെയ്തപ്പോൾ ഈ വിദേശ (മദ്രാസ്) യാത്ര സിനിമയുടെ ഭാഗമാക്കുകയും ചെയ്തു. മോഹൻലാലും ശ്രീനിവാസനും മാമുക്കോയയും ഗംഭീരമാക്കിയ രംഗം മറക്കാൻ മലയാളികൾക്ക് ഒരിക്കലും കഴിയില്ല. പക്ഷെ അഷ്റഫിന്‍റെ ജീവിതത്തിൽ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും കരിനിഴലായ…

Read More

വമ്പന്‍ മേക്കോവറുമായി തപ്സി! മേക്കോവർ കണ്ട് ആരാധകർ മാത്രമല്ല സഹതാരങ്ങളും ഞെട്ടി

സിനിമാ താരങ്ങൾ തങ്ങളുടെ കഥാപാത്രമായി മാറാൻ ഒരുപാട് യാതനകൾ സഹിക്കാറുണ്ട്. സിനിമയോളം തന്നെ അത്തരം മേക്കോവറുകളും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. എന്നാൽ തപ്സി പന്നുവിന്‍റെ മേക്കോവർ കണ്ട് ആരാധകർ മാത്രമല്ല സഹതാരങ്ങളും ഞെട്ടിയിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രത്തിൽ അത്‌ലറ്റായി വേഷമിടുന്ന താപ്സി ശരീരത്തിനു വരുത്തിയ രൂപമാറ്റം അത്രയുമുണ്ട്. കായികതാരങ്ങളെ കടത്തിവെട്ടുന്ന മസിലുകളുമായാണ് താരത്തിന്‍റെ വരവ്. തന്‍റെ പുതിയ ചിത്രം രശ്മി റോക്കറ്റിന്‍റെ ചിത്രീകരണ വേളയിൽ താപ്സി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ആകർഷ് ഖുറാന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണ മേഖലയിൽ നിന്നുള്ള പെണ്‍കുട്ടി കായിക ലോകത്തെത്തി തന്‍റേതായ ഇടം നേടുന്ന ചിത്രമാണ് രേഷ്മ റോക്കറ്റ് എന്ന ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അടുത്തിടെയായി താപ്സി ചെയ്യുന്ന ചിത്രങ്ങളെല്ലാം നായികാ പ്രാധാന്യമുള്ളവയാണ്

Read More

 റൊമാന്‍റിക്കായിട്ടുള്ള, യാത്രകളോട് ഇഷ്ടമുള്ളയാൾ; ഭാവി വരനെക്കുറിച്ച് അൻസിബ

എന്‍റെ വിവാഹം കഴിഞ്ഞെന്ന വാർത്ത ഞാനും കണ്ടിരുന്നു. അതിൽ വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കും ഉള്ളു. ആരെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് അൻസിബ ഹസൻ സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ച് ചോദിച്ചു. വീട്ടുകാർ ആലോചിക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഉടനെയില്ല. ഞാൻ ഇതുവരെ പിടി കൊടുത്തിട്ടില്ല. വളരെ റൊമാന്‍റിക് ആയിട്ടുള്ള ഒരാളാണ് ഞാൻ. യാത്രകളോട് എനിക്കേറെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ ഉള്ള ഒരാൾ ഭർത്താവായി വന്നാൽ നല്ലത്.

Read More

സുരൈ പോട്ര എന്‍റെ ഭാഗ്യം…

സിനിമയിലൂടെ തനിക്ക് ലഭിച്ച ഭാഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അപർണ.ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അപർണ ബാലമുരളി. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രവും അതിലെ ചേട്ടൻ സൂപ്പറാ എന്ന ഡയലോഗിലൂടെയും താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മികച്ച ഒരു പിടി ചിത്രങ്ങളുടെ ഭാഗമാകാൻ അപർണക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇപ്പോഴിതാ സിനിമയിലൂടെ തനിക്ക് ലഭിച്ച ഭാഗ്യത്തെക്കുറിച്ചു വെളിപ്പെടുത്തുകയാണ് അപർണ. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സൂരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ ഭാര്യ കഥാപാത്രമാണ് എനിക്ക്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ചിത്രമാണ്. സിനിമയിൽ ഒരു മുഴുനീളൻ കഥാപാത്രമാണ് എന്‍റേത്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമാണിത്. വളരെ പക്വതയുള്ള കഥാപാത്രമാണ്…

Read More

വല്ലാത്ത സങ്കടം! ഞാൻ ബാഗ് തുറന്നു നോക്കുന്പോൾ അതൊരു സമ്മാനമായിരുന്നു, ഒപ്പം ഒരു ചെറിയ കുറിപ്പും..! മോഹന്‍ലാല്‍ പറയുന്നു…

ദുബായിയിൽ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് എന്നെ യാത്ര അയയ്ക്കാൻ സുചിത്രയും കൂടെ വന്നു. യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയിൽ ഇരിക്കുന്പോൾ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗിൽ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്. ഞാൻ ബാഗ് തുറന്നു നോക്കുന്പോൾ അതൊരു സമ്മാനമായിരുന്നു, ഒരു മോതിരം.അതിന്‍റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാർഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകൾ അന്ന് തന്നെ വല്ലാതെ സങ്കടപ്പെടുത്തി. -മോഹൻലാൽ

Read More

ലാലേട്ടനൊപ്പം അഭിനയിക്കുന്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു… മീര ജാസ്മിൻ പറയുന്നു…

ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമാണ്. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കുന്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നിൽക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെർഫോമൻസ് ചെയ്തുപോവും. ലാലേട്ടനൊപ്പം അഭിനയിക്കുന്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകൾ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹൻലാൽ എന്ന ആക്ടർ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരിൽ ഒരാളാണ്. നമ്മൾ എപ്പോഴും ഹോളിവുഡ് ആക്ടേഴ്സിന്‍റെ പേരുകളാണ് പറയുക. എന്നാൽ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. -മീര ജാസ്മിൻ

Read More

കിം കിം പാട്ടിന്

മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാക്ക് ആന്‍റ് ജിൽ. അതിലെ കിം കിം എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മഞ്ജു തന്നെ ആലപിച്ച ഈ ഗാനം ഇതിനോടകം തന്നെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ പാട്ടിന് ചുവടുവെക്കുന്ന മഞ്ജുവിന്‍റെ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജിൽ. രചനയും സന്തോഷ് ശിവൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അൽപ്പം ഫണ്‍ ആസ്വദിക്കു എന്നു കുറിച്ചു കൊണ്ടാണ് മഞ്ജൂ തന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോയിലൂടെ സോഷ്യൽ മീഡിയയ്ക്ക് മുന്നിലൊരു ചലഞ്ച് വച്ചിരിക്കുകയാണ് മഞ്ജു. മയാള സിനിമയിലെ മികച്ച നർത്തകിമാരിൽ ഒരാളാണ് മഞ്ജു. അതുകൊണ്ട് തന്നെ താരത്തിന്‍റെ നൃത്ത വീഡിയോ ആരാധകരും ഉടൻ തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിമനോഹരമായാണ് മഞ്ജു ചുവടുവെക്കുന്നത്. രാം സുരേന്ദ്രനാണ് കിം കിം എന്ന…

Read More

ജയസൂര്യ, നാദിര്‍ഷ ചിത്രം തുടങ്ങി

ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോവില്‍ വച്ച് നടന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിക്കുന്നു.സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്,കല-സുജിത് രാഘവ്,മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മടം,പരസ്യകല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ്-അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Read More