വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞു! മകളുടെ പിറന്നാൾ ചിത്രം പങ്കുവച്ച് അസിൻ

വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞുവെങ്കിലും നവമാധ്യമങ്ങളിൽ അസിൻ സജീവമാണ്. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ അസിൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിത രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾ ആരിന്‍റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നീലനിറത്തിലുള്ള വസ്ത്രം ധരിച്ച് മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ മകളുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നീരളിയുടെ രൂപങ്ങളുള്ള കസ്റ്റമെയ്ഡ് കേക്കാണ് പിറന്നാളിനായി അസിൻ ഒരുക്കിയത്. സിനിമ മേഖലയിലെ നിരവധി പ്രമുഖർ ആരിന് പിറന്നാൾ ആശംസകൾ നൽകി. മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമയെ 2016ലാണ് അസിൻ വിവാഹം ചെയ്യുന്നത്. 2017ലാണ് ആരിന്‍റെ ജനനം.   View this post on Instagram   2 years 🎈🎂 #Happy2ndBirthdayArin #babysfavouriteblue #latergram A post shared by Asin Thottumkal (@simply.asin) on Oct 29, 2019 at 3:02am PDT

Read More

ലേലം 2 അല്ല; സുരേഷ് ഗോപിയും നിധിനും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു

കസബയ്ക്ക് ശേഷം നിതിൻ രണ്‍ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചു. സുരേഷ് ഗോപി നായകനാകുന്ന സിനിമയ്ക്ക് “കാവൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. മുൻപ് സുരേഷ് ഗോപിയെ നായകനാക്കി ലേലത്തിന്‍റെ രണ്ടാം ഭാഗം നിതിൻ രണ്‍ജി പണിക്കർ ഒരുക്കുമെന്ന് വാർത്തകർ പ്രചരിച്ചിരുന്നു. എന്നാൽ ഈ പ്രൊജക്ട് ഉപേക്ഷിച്ചതായാണ് സൂചന. പുതിയ സിനിമയുടെ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. നിലവിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളിലാണ് താരം. ശോഭനയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കല്യാണി പ്രിയദർശനും ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

Read More

ബിഗ് ബ്രദറിന്‍റെ അനുജനാകാൻ അനൂപ് മേനോൻ

സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ അനൂപ് മേനോൻ അവതിരിപ്പിക്കുന്നത് മോഹൻലാലിന്‍റെ അനുജന്‍റെ കഥാപാത്രത്തെ. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. “ഏട്ടനെ എന്നും സ്നേഹിക്കുന്ന ഒരു അനുജനായാണ് താൻ എത്തുന്നത്. വിഷ്ണു എന്നാണ് തന്‍റെ കഥാപാത്രത്തിന്‍റെ പേര്’. അനൂപ് മേനോൻ പറഞ്ഞു. റോക്ക് ആൻഡ് റോൾ, പകൽ നക്ഷത്രങ്ങൾ, ഗ്രാൻഡ്മാസ്റ്റർ, കനൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിൽ അനൂപ് മേനോൻ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. ക്രിസ്മസ് റിലീസായാണ് ബിഗ് ബ്രദർ തീയറ്ററുകളിലെത്തുന്നത്.

Read More

സ്പിരിറ്റ് മാഫിയ ഏശില്ല : ലേലം 2 ഉപേക്ഷിച്ചു

ലേലം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച ചിത്രമായതു കൊണ്ട് തന്നെ ലേലം സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ലേലം 2 ഉപേക്ഷിച്ചു എന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിലാണ് ഇത്തരം സുരേഷ് ഗോപി – നിധിൻ രൺജി പണക്കർ ചിത്രം ഉപേക്ഷിച്ച മട്ടിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയും പ്രതികാരവും പോരാട്ടവുമൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടില്ലെന്നും ചിത്രത്തിന് വിജയസാധ്യത ഇല്ലെന്നുമുള്ള വസ്തുത കണക്കിലെടുത്താണ് സിനിമ ഉപേക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനെ തുടർന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കാൻ കാരണമെന്നും പറയുന്നവരും ഉണ്ട്.

Read More

അഭിനയിക്കാൻ നായകന്മാരുടെ കരുണ ആവശ്യമായിരുന്നു! തപ്സിയുടെ വെളിപ്പെടുത്തല്‍

മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലേ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്‍റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റ് കഥാപാത്രങ്ങളാകാനുള്ള അഭിനേതക്കാളെ കണ്ടെത്തുന്നതെന്ന് നടി തപ്സി പന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More

നടക്കുമോ? തന്റെ മറ്റൊരു ആഗ്രഹം തുറന്നു പറഞ്ഞ് മൈഥിലി

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി പ്രേക്ഷക ശ്രദ്ധ നേടുന്നത്. കേരള കഫേ, ചട്ടന്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം പുറത്തുവന്ന മേരാ നാം ഷാജിയാണ് ഏറ്റവും ഒടുവിൽ മൈഥിലിയുടേതായി പുറത്തുവന്ന ചിത്രം. എന്നാൽ ഇപ്പോൾ തന്‍റെ മറ്റൊരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സംവിധായിക ആകണമെന്നതാണ് ആ ആഗ്രഹം. സിനിമയിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ താത്പര്യം നല്ല നല്ല ആശയങ്ങൾ സിനിമയാക്കുകയെന്നതാണ്. ചലച്ചിത്രരംഗത്തെത്തിയപ്പോളാണ് സംവിധായക ആകണമെന്ന് ആഗ്രഹമുണ്ടായത്- മൈഥിലി പറയുന്നു. ഇപ്പോൾ മൈഥിലി ഭരതനാട്യവും പഠിക്കുന്നുണ്ട്

Read More

ടെർമിനേറ്ററുമായി അർണോൾഡ് ഷ്വാർസ്നെഗർ വീണ്ടും

സൂപ്പർ താരം അർണോൾഡ് ഷ്വാർസ്നെഗർ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു. ടെർമിനേറ്റർ സീരീസിലെ ജഡ്ജ്മെന്‍റ് ഡേ എന്ന ചിത്രമാണ് ആർണോൾഡ് ഷ്വാർസ്നെഗറിനെ ആഗോള പ്രശസ്തനാക്കിയത്. ഈ സീരീസിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ഡാർക്ക് ഫെയ്റ്റിലൂടെ ഷ്വാർസ്നെഗർ വീണ്ടുമെത്തുകയാണ്. ജഡ്ജ്മെന്‍റ് ഡേ സംവിധാനം ചെയ്ത ജയിംസ് കാമറോൺ ഡേവിഡ് എല്ലിസുമായി ചേർന്നാണ് ഡാർക് ഫേറ്റ് നിർമിക്കുന്നത്. ടിം മില്ലർ ആണ് സംവിധായകൻ. തികച്ചും വ്യത്യസ്തമായ ഒരു കഥയിൽ ഇത് മറ്റൊരു ടെർമിനേറ്റർ മൂവിയാണെന്ന് ഷ്വാർസ്നെഗർ പറയുന്നു. ഇതിൽ ഇതുവരെയുണ്ടായിട്ടുള്ള ഏത് ടെർമിനേറ്ററിനെക്കാളും ആക്ഷൻ നിറഞ്ഞതാണ്. അതുല്യവും അതിസാഹസികവുമായ ആക്‌ഷൻ. പിന്നെ ഇതിന്‍റെ വിഷ്വൽ ഇഫക്ട്സ് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും. -ഷ്വാർസ്നെഗർ പറയുന്നു. നവംബർ ഒന്നിന് ഡാർക്ക് ഫെയ്റ്റ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് , തെലുങ്ക്, കന്നട, മലയാളം എന്നീ ആറ് ഭാഷകളിലായി പ്രദർശനത്തിനെത്തുന്നു.

Read More

എന്‍റെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടാകാതിരിക്കുവാൻ ശ്രദ്ധിച്ചു: ഹേമമാലിനി

ധര്‍മേന്ദ്രയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹമാണ് തന്‍റെ പുരുഷനെന്ന് മനസ് പറഞ്ഞു. ബാക്കിയുള്ള ജീവിതം അദ്ദേഹത്തോടൊപ്പം വേണമെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹിതരായി. എന്നാല്‍ ഒരിക്കലും എന്‍റെ സാന്നിധ്യം അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്- മുൻകാല ബോളിവുഡ് താരം ഹേമമാലിനി പറയുന്നു. അദ്ദേഹത്തെ ഒരിക്കലും ആദ്യ ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും അകറ്റാന്‍ താൻ ശ്രമിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ഈ അടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ഹേമമാലിനി പറഞ്ഞത്.

Read More

ബിക്കിനിയിൽ ഞെട്ടിച്ച് ഇല്യാന

ഇല്യാന ഡിക്രൂസ് ബിക്കിനിയിട്ടുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുന്നത്. പണ്ടേ തന്‍റെ വേഷവിധാനങ്ങൾ കൊണ്ട് ഞെട്ടിച്ചിട്ടുള്ള താരമാണ് ഇല്യാന. എന്നാൽ കുറച്ച് നാളായി ഇല്യാനയുടെ “ഹോട്ട് ‘ ഫോട്ടോകൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ഇല്യാന തന്‍റെ ഹോട്ട് ഫോട്ടോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെയിലത്തിറങ്ങിയാൽ കറുത്തു പോകും എന്ന് അമ്മ തന്നെഎന്ന് ഉപദേശിച്ചിട്ടുണ്ട്. എന്നാൽ അതിൽ കുഴപ്പമില്ല എന്നും ഇല്യാന തന്‍റെ പോസ്റ്റിന് കീഴെ കുറിച്ചിട്ടുണ്ട്.   View this post on Instagram   Mama: don’t stay out too long in the sun you’ll get a tan! Me: 💁🏻‍♀️ A post shared by Ileana D’Cruz (@ileana_official) on Oct 23, 2019 at 4:05am…

Read More

നയൻതാര -വിഘ്നേഷ് കല്യാണം ഉടൻ?

ഒരുമിച്ച് ക്ഷേത്രദർശനം നടത്തിയാൽ പിന്നെ കല്യാണം ഉടനുണ്ടാകും. വിഘ്നേശ് ശിവനും നയൻതാരയും തിരുപ്പതി ക്ഷേത്രദർശനം നടത്തിയത് ആരാധകരെ കൊണ്ടെത്തിക്കുന്നത് അങ്ങനെയൊരു നിഗമനത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള തിരുപ്പതി ക്ഷേത്രദർശനത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ കാത്ത് കാത്തിരുന്ന കല്യാണം ഉടനുണ്ടാകുമെന്നുള്ള വിശ്വാസത്തിലാണ് നയൻസിന്‍റെ ആരാധകർ. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. വിഘ്‌നേഷിന്‍റെ കൈ വിടാതെ പിടിച്ച് നടക്കുന്ന നയന്‍താരയേയും ചിത്രത്തിൽ കാണാം. ഇത്രയൊക്കെയായ സ്ഥിതിക്ക് കല്യാണവും ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.

Read More