കാൻസർ രോഗികളെ സഹായിക്കാൻ ചെയ്ത പെയിന്‍റിംഗ് വിവാദത്തിൽ; വിശദീകരണവുമായി സണ്ണി ലിയോണി

കുറച്ചുപേരെ സഹായിക്കാൻ തോന്നുന്നത് തെറ്റാണോ… ഈ ചോദ്യമാണ് സണ്ണി ലിയോണിന് ഇപ്പോഴുള്ളത്. സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് താരത്തിന് പൊല്ലാപ്പായത്. കാൻസർ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയിന്‍റിംഗാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ ഡയറ്റ് സബിയ എന്ന അക്കൗണ്ടിൽ നിന്നാണ് വിമർശനം ഉയർന്നത്. പെയിന്‍റിംഗിന്‍റെ യാഥാർഥ ഉടമ താരമല്ലെന്നും അയാൾക്ക് ഒരു കടപ്പാടും നൽകാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വിൽക്കുന്നത് മോശമാണെന്നും കമന്‍റിൽ വ്യക്തമാക്കുന്നുണ്ട്. സംഭവം ചർച്ചാ വിഷയമായപ്പോൾ വിമർശനത്തിന് മറുപടിയുമായി സണ്ണി ലിയോൺ രംഗത്തെത്തി. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിക്ക് ലഭിക്കും. തുടർന്ന് അത് പെയിന്‍റ് ചെയ്യാമെന്ന് വിചാരിക്കുകയുമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി ഞാൻ പെയിന്‍റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ. അത് കാൻസർ രോഗികൾക്കായുള്ള ചാരിറ്റി പ്രവർത്തനത്തിനായി നൽകിയെന്നും താരം പറഞ്ഞു. തന്‍റെ ഈ പ്രവൃത്തി ഇഷ്ടമായില്ലെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും സണ്ണി പറഞ്ഞു. കുഞ്ഞുങ്ങളെ സഹായിക്കാനുള്ള…

Read More

ഈജിപ്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ്ചിത്രമായി ബിഗിൽ

വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗിൽ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിത ചിത്രം ഈജിപ്തിലും പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഈജിപ്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി ബിഗിൽ സ്വന്തമാക്കി. രണ്ട് വേഷങ്ങളിലാണ് സിനിമയിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. എജിഎസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചത്.

Read More

ദളപതി 64-ൽ  ഗൗരി കിഷൻ

96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഗൗരി കിഷന് വിജയ് നായകനാകുന്ന ദളപതി 64-ൽ ഇടം കിട്ടി. ഒരു കോളജ് വിദ്യാർഥിനിയായിട്ടാണ് ഗൗരി വിജയ് ചിത്രത്തിലെത്തുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ആന്‍റണി വര്‍ഗീസ്, ശാന്തനു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Read More

ജഗൻമോഹൻ റെഡ്ഡിയുടെ ജീവിതം സിനിമയാകുന്നു; നായകൻ അജ്മൽ

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ “യാത്ര’ എന്ന സിനിമയ്ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ മകൻ ജഗൻമോഹൻ റെഡ്ഡിയുടെ ജീവിതവും സിനിമയാകുന്നു. “കമ്മ രാജ്യം ലോ കടപ്പ രെഡ്ഡു’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാം ഗോപാൽ വർമയാണ്. മമ്മൂട്ടിയായിരുന്നു യാത്രയിൽ വൈഎസ്ആർ ആയി വേഷമിട്ടത്. ജഗൻ മോഹനായി വെള്ളിത്തിരയിലെത്തുന്നത് മലയാളി നടൻ അജ്മൽ അമീർ ആണ്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. രാം ഗോപാൽ വർമ, കരുണ്‍ വെങ്കട്ട് എന്നിവരാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. അജയ് മൈസൂർ ആണ് ചിത്രം നിർമിക്കുന്നത്.

Read More

ഇത് തട്ടിപ്പ്; താൻ അഭിനയിച്ച ചിത്രം കാണരുതെന്ന് ആരാധകരോട് റാണ ദഗുപതി

താൻ നായകനായി എത്തുന്ന 1945 എന്ന സിനിമ കാണരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് റാണാ ദഗുപതി. ചിത്രീകരണം പൂർത്തിയാകാത്ത സിനിമയാണിതെന്നും സിനിമയിലെ തന്‍റെ പ്രതിഫലം മുഴുവൻ തന്നിട്ടില്ലെന്നും കഴിഞ്ഞ ഒരു വർഷമായി ഈ സിനിമയെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്നും ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്നും താരം ട്വിറ്ററിൽ കുറിച്ചു. ദീപാവലിയോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. തുടർന്നാണ് സിനിമയ്ക്കെതിരെ താരം രംഗത്ത് വന്നത്. സുഭാഷ് ചന്ദ്രബോസിന്‍റെ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്ന ഒരു സൈനികന്‍റെ കഥാപാത്രത്തെയാണ് സിനിമയിൽ റാണ അവതരിപ്പിക്കുന്നത്. നാസർ, സത്യരാജ്, റജീന കസാൻഡ്ര എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. 2010 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്. #1945TheMovie first look to be revealed tomorrow at 6pm@KProductions9 @RanaDaggubati @Rajarajan7215 @thisisysr…

Read More

കടലിനു നടുവില്‍ അമലയുടെ സാഹസികത

നടി അമല പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം യാത്രകള്‍ക്ക് വേണ്ടിയാണ് നടി കൂടുതല്‍ സമയവും ചെലവഴിക്കാറുള്ളത്. അടുത്തിടെ ജന്മദിനം ആഘോഷിച്ച അമലയ്ക്ക് ആശംസകളുമായി ആരാധകരും എത്തിയിരുന്നു. പിന്നാലെ രസകരമായ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കടലിനു നടുവില്‍ ഒരു ഊഞ്ഞാലില്‍ കിടന്നു കൊണ്ട് ആടുന്ന ചിത്രമായിരുന്നു അമല ഏറ്റവും പുതിയതായി പുറത്തു വിട്ടത്. ഒക്ടോബര്‍ 26 ന് ആയിരുന്നു അമല പോളിന്‍റെ 28-ാം പിറന്നാള്‍. കടലിലും കടല്‍ത്തീരത്തുമായാണ് നടി ഇത്തവണ ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നതിനാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അമല പുറത്ത് വിടാറുള്ള ഫോട്ടോകൾ എല്ലാം ശ്രദ്ധേയമാവാറുണ്ട്. സാഹസിക യാത്രകളെ അത്രമേല്‍ സ്‌നേഹിക്കുന്ന അമല നേരത്തെ സ്വിം സ്യൂട്ട് ധരിച്ച് പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അപകടം നിറഞ്ഞതാണെങ്കിലും നടിയുടെ ധൈര്യം സമ്മതിക്കണമെന്നായിരുന്നു അന്ന് ആരാധകര്‍ പറഞ്ഞത്. പിന്നീടും…

Read More

ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് സണ്ണി ലിയോണി

ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് നടി സണ്ണി ലിയോണി. ദുബായിയിലെ പൂളിൽ നീന്തി തുടിക്കുന്നതിന്‍റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “ഫൈനലി സം സണ്‍, താങ്ക്സ് ടു ദുബായ്’ എന്ന് താരം കുറിച്ചിട്ടുമുണ്ട്. മക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരും അവധി ആഘോഷിക്കുവാനായി ദുബായിയിലേക്ക് പുറപ്പെട്ടത്. മഞ്ഞ വസ്ത്രത്തിൽ മക്കൾക്കും ഭർത്താവിനുമൊപ്പം താരം ദീപാവലി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.

Read More

വിജയ് സേതുപതി അല്ലു അർജുന്‍റെ വില്ലനാകുന്നു ?

വിജയ് സേതുപതി അല്ലു അർജുന്‍റെ വില്ലനാകുന്നതായി റിപ്പോർട്ടുകൾ. സംവിധായകനായ സുകുമാർ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പ്രൊജക്ട് ചെയ്യാൻ വിജയ് സേതുപതി സമ്മതമറിയിച്ചതായാണ് അറിയാൻ സാധിക്കുന്നത്. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; വിജയ്‌യുടെ പനയ്യൂരിലുള്ള വീടിനും പോലീസ് സുരക്ഷ

വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. താരത്തിന്‍റെ സലിഗ്രാമത്തിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് പോലീസിന് അഞ്ജാത ഫോണ്‍ കോൾ ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. വിജയ്‌യുടെ പനയ്യൂരിലുള്ള വീടിനും പോലീസ് സുരക്ഷ നൽകിയിട്ടുണ്ട്. വിജയ്‌യുടെ മാതാപിതാക്കൾ താമസിക്കുന്നത് സലിഗ്രാമത്തിലുള്ള വീട്ടിലാണ്. തുടർന്ന് താരത്തിന്‍റെ പിതാവിനും പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള യുവാവാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

അഹാനയുടെ സഹോദരിയും സിനിമയിലേക്ക്; ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം

അഹാന കൃഷ്ണകുമാറിന്‍റെ സഹോദരി ഇഷാനി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയിലൂടെയാണ് ഇഷാനിയുടെ സിനിമ പ്രവേശനം. മമ്മൂട്ടിക്കൊപ്പം നിൽക്കുന്നതിന്‍റെ ചിത്രം ഇഷാനി പങ്കുവച്ചിട്ടുണ്ട്. നടൻ കൃഷ്ണകുമാറിന്‍റെ മൂന്നാമത്തെ മകളാണ് ഇഷാനി. വണ്ണിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥയൊരുക്കുന്നത്. ജോജു ജോർജ്, മുരളി ഗോപി, സുദേവ് നായർ, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Read More