ഇവര്‍ ആകര്‍ഷണമുള്ള സ്ത്രീകള്‍! പട്ടിക പുറത്തുവിട്ട് ടൈംസ് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും ആകർഷണമുളള സ്ത്രീകളുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യപുറത്ത് വിട്ടു. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇന്ത്യയിലെ ഏറ്റവും ആകർഷണമുളള സ്ത്രീകളുടെ 50 പോരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മീനാക്ഷി ചൗധരിയും കത്രീന കൈഫും ആണ് രണ്ടും മൂന്നും സ്ഥാനത്ത്. മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇക്കുറി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെ ന്നതാണ് ശ്രദ്ധേയം. സുന്ദരിമാർ ഇടം പിടിച്ച പട്ടികയിൽ മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. മാളവിക മോഹൻ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണവർ. 39-ാം സ്ഥാനമാണ് മാളവിക സ്വന്തമാക്കിയത്. ഓണ്‍ലൈൻ വോട്ടിംഗിലൂടെയായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്. 2013 ൽ ദുൽഖറിന്‍റെ നായികയായിട്ടാണ് മാളവിക വെളളിത്തിരയിൽ എത്തിയത്. പട്ടം പോലെയായിരുന്നു താരത്തിന്‍റെ ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ് ,തെലുങ്ക്, കന്നട എന്നീ ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം…

Read More

സംവിധാനത്തിന്‍റെ ബാലപാഠം പഠിക്കാൻ അനുപമ പരമേശ്വരൻ

ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ നടി അനുപമ പരമേശ്വരൻ സഹ സഹസംവിധായികയാകുന്നു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. നിഖില വിമൽ, അനു സിത്താര എന്നിവർക്കൊപ്പം അനുപമ പരമേശ്വരനും ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീലക്ഷ്മി, വിജയരാഘവൻ, സുധീഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

Read More

മുഖരാഗം! മോഹൻലാലിന്‍റെ ജീവചരിത്രമൊരുങ്ങുന്നു

ജീവചരിത്രമൊരുങ്ങുന്നുവെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് നടൻ മോഹൻലാൽ. പിറന്നാൾ ദിനത്തിലാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്. മുഖരാഗം എന്നു പേരിട്ടിരിക്കുന്ന ജീവചരിത്രം തയാറാക്കുന്നത് എഴുത്തുകാരനായ ഭാനുപ്രകാശ് ആണ്. 2020ൽ പുസ്തകം പൂർത്തിയാകും. ഫേസ്ബുക്ക് പേജിൽ കൂടിയാണ് മോഹൻലാൽ ഇത് അറിയിച്ചത്. “മുഖരാഗം’, എന്‍റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്‍റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്‍റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്‍റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം’. മോഹൻലാൽ കുറിച്ചു.

Read More

അനുഷ്ക ശർമ അമ്മയാകുന്നു?

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിലാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഒന്നിച്ചത്. ഇപ്പോഴിതാ അനുഷ്ക-കോഹ്‌ലി കുടുംബത്തിൽനിന്ന് സന്തോഷ വാർത്ത പുറത്തുവരുന്നു. അനുഷ്ക അമ്മയാകാൻ പോകുന്നുവത്രേ. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലിനിക്കിനു മുന്നിൽ അനുഷ്കയെ കണ്ടതാണ് വാർത്തയ്ക്ക് ആധാരം. ഡോക്ടറെ കണ്ടതിനു ശേഷം മടങ്ങി പോകുകയായിരുന്നു താരം. ക്ലിനിക്കിൽ നിന്ന് കാറിലേക്ക് കയറുന്ന ചിത്രങ്ങളും മറ്റും പ്രചരിച്ചതോടെയാണ് താരം അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. അതേ സമയം താരം ഒറ്റയ്ക്കായിരുന്നു ക്ലിനിക്കിലെത്തിയത്. വിവാഹ ശേഷവും അനുഷ്ക സിനിമയിൽ സജീവമായിരുന്നു. അഭിനേത്രി എന്നതിവുപരി നിർമാതാവ് കൂടിയാണ് നടി. ഷാരൂഖ്ഖാൻ നായകനായെത്തിയ സീറോയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തു വന്ന അനുഷ്ക ചിത്രം. സീറോയ്ക്ക് ശേഷം പുതിയ ചിത്രങ്ങളൊന്നും താരത്തിന്‍റേതായി പുറത്തു വന്നിട്ടില്ല. ഇത് അമ്മയാകാൻ പോകുന്നതിന്‍റെ ഭാഗമായാണെന്നാണ് വിവരം.…

Read More

ഇഷ്ക് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് പ്രേക്ഷകർ; സദാചാര ഗുണ്ടായിസത്തിന്‍റെ തീവ്രതയാണ് ഇഷ്ക് സിനിമയെന്ന് രതീഷ് രവി

കൊച്ചി: സദാചാര ഗുണ്ടായിസത്തിനു വാർത്തയ്ക്കപ്പുറമുള്ള തീവ്രതയുണ്ടെന്നു കരുതുന്നതിനാലാണ് ഇഷ്ക് എന്ന സിനിമയുണ്ടായതെന്ന് തിരക്കഥാക്കൃത്ത് രതീഷ് രവി പത്രസമ്മേളനത്തിൽ പറഞ്ഞു. സിനിമയ്ക്ക് ഒരു നിലപാടുണ്ടാകണമെന്നും യാഥാർഥ്യബോധമുണ്ടാകണമെന്നും കരുതിയിരുന്നു. അതനുസരിച്ചായിരുന്നു സിനിമ. സിനിമയിലൂടെ അവതരിപ്പിക്കുന്ന പ്രശ്നം അഭിമുഖീകരിച്ച നിരവധിയാളുകൾ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറച്ചിലുകൾ നടത്തുന്നുണ്ട്. അത് സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട പ്രേക്ഷകർ ഇഷ്ക് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് വിലയിരുത്തുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. സിനിമ കൂടുതൽ സ്ത്രീ പ്രേക്ഷകരിലേക്കെത്തണമെന്നാണ് ആഗ്രഹം. താനും സദാചാരഗുണ്ടായിസത്തിന്‍റെ ഇരയാണ്. തന്‍റെ വരുംസിനിമകളിലും സ്ത്രീവിരുദ്ധ നിലപാടുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഷെയ്ൻ നിഗം, ആൻ ശീതൾ, ഇയോണ സെബാസ്റ്റ്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Read More

അമ്മയെ പോലെ തന്നെ മകളും! വീഡിയോ വൈറല്‍

താരദന്പതികളായ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യയുടെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗലി ബോയ് എന്ന ചിത്രത്തിലെ ‘മേരെ ഗലി മേം’ എന്ന ഗാനത്തിന്‍റെ താളത്തിനൊത്ത് ചടുലമായി ആരാധ്യ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ‌ വൈറലായിക്കഴിഞ്ഞു. ശ്യാമക് ധവാർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ആരാധ്യ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തിയത്. പിങ്ക് നിറമുള്ള ഫ്രോക്ക് ധരിച്ചാണ് കുട്ടികളായ നൃത്തസംഘത്തോടൊപ്പം ആരാധ്യ വേദിയിലെത്തിയത്. എന്തായാലും നൃത്ത വൈദഗ്ധ്യത്തിൽ മകൾ അമ്മയെപ്പോലെ തന്നെ എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

Read More

ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കിൽ നിന്നു സംവിധായകൻ പിൻവാങ്ങി! അഭിമാനമാണ് വലുതെന്ന് രാഘവ ലോറൻസ്

തെന്നിന്ത്യയിൽ തരംഗമായ ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കിൽ നിന്നു സംവിധായകൻ രാഘവ ലോറൻസ് പിൻവാങ്ങി. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകൻ. സംവിധായകനായ താൻ അറിയാതെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതാണ് രാഘവ ലോറൻസിന്‍റെ പിന്മാറ്റത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മൂന്നാമതൊരാൾ പറഞ്ഞാണ് അറിഞ്ഞതെന്നും ഒരു സംവിധായകനെ സംബന്ധിച്ച് ഇത് വേദനാജനകമാണെന്നും രാഘവ ലോറൻസ് തന്‍റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. തന്‍റെ ട്വിറ്റർ പോസ്റ്റിൽ ബഹുമാനം ലഭിക്കാത്ത വീട്ടിലേക്ക് പോകരുത് എന്ന തമിഴ് ചൊല്ല് അദ്ദേഹം ഉദ്ധരിക്കുന്നു. പണത്തേക്കാളും പ്രശസ്തിയേക്കാളും വലുതാണ് ആത്ഭാഭിമാനമെന്നും തന്‍റെ പിന്മാറ്റത്തിനു പല കാരണങ്ങളുണ്ടെങ്കിലും അതെല്ലാം ഇവിടെ പറയാൻ സാധ്യമല്ലെന്നും രാഘവ ലോറൻസ് ട്വിറ്ററിൽ കുറിച്ചു. കാഞ്ചന-3യ്ക്കു ശേഷമാണ് രാഘവ ലോറൻസ് കാഞ്ചനയുടെ ഹിന്ദി റീമേക്കിലേക്കു കടക്കുന്നത്. കാഞ്ചനയിൽ നായകവേഷം ചെയ്തത് രാഘവ…

Read More

ചതിയുടെയും വഞ്ചനയുടെയും കഥ

ആത്മാർഥ സുഹൃത്തുക്കളുടെ ഇടയിലെ ചതിയുടെയും വഞ്ചനയുടെയും കഥ പറയുകയാണ് ദിശ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സംഗീത. ആർട്ട് ഹോം മീഡിയ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ രചന, ക്യാമറ, എഡിറ്റിംഗ് എന്നിവയും ബിജു സംഗീത തന്നെയാണ് നിർവഹിക്കുന്നത്. കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. ഒരാൾ കള്ളൻ എന്ന ചിത്രത്തിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയ അജീഷ് കൃഷ്ണയാണ് നായകൻ. എം. എൽ. എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ കലാഭവൻമണിയുടെ നായികയായെത്തിയ സാധിക വേണുഗോപാലാണ് നായിക. ഛായാമുഖം എന്ന ടെലിഫിലിമിലൂടെ സത്യജിത് റേ സ്പെഷൽ ജൂറി അവാർഡ് നേടിയ ബിജു സംഗീതയുടെ ആദ്യസിനിമയാണ് ദിശ. ഗാനങ്ങൾ – അനിൽ ചേർത്തല, സംഗീതം – ഗിരീഷ് കൃഷ്ണ, പശ്ചാത്തലസംഗീതം -ദിലീപ് ബാബു, പിആർഒ-അയ്മനം സാജൻ . ജയസാഗർ കൊട്ടിയം, ബിജു ഗോപാൽ, ഷമീർ, വിജേഷ് കണ്ണൂർ,…

Read More

മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ: അർബാസ് ഖാൻ

മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലില്ലാണ് താനെന്ന് ബോളിവുഡ് നടൻ അർബാസ് ഖാൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് താരം മനസ് തുറന്നത്. ലേഡീസ് ആൻഡ് ജെന്‍റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൽമാൻ ഖാന്‍റെ സഹോദരൻ അർബാസ് ഖാൻ അഭിനയിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് അർബാസ് അവതരിപ്പിക്കുന്നത്. “മോഹൻലാൽ സാറിനൊപ്പവും സിദ്ധിഖ് സാറിനൊപ്പവും ജോലി ചെയ്യുന്നതിന്‍റെ ആകാംക്ഷയിലാണ് ഞാൻ. മലയാളം ഫിലിം ഇൻഡസ്ട്രിയിലെ എന്‍റെ അരങ്ങേറ്റ ചിത്രമാണ് ബിഗ് ബ്രദർ. ജൂലൈയിലെ ചിത്രീകരണത്തിനായി കാത്തിരിക്കുന്നു’. അർബാസ് ഖാൻ കുറിച്ചു.

Read More

അർണോൾഡ് ഷ്വാസ്നഗറിന് യുവാവിന്‍റെ ആക്രമണം; അറിഞ്ഞതേയില്ലന്ന് മസിൽ മാൻ

ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാസ്നഗറിനെ യുവാവ് ആക്രമിച്ചു. എല്ലാ വർഷവും നടത്താറുള്ള അർണോൾഡ് ക്ലാസിക് ആഫ്രിക്ക എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ ഒരാൾ അന്തരീക്ഷത്തിൽ ഉയർന്നു ചാടി അർണോൾഡിനെ ചവിട്ടിയത്. ചവിട്ടിന്‍റെ ആഘാതത്തിൽ അർണോൾഡ് ഒരു ചുവട് മുന്നിലേക്ക് പോയെങ്കിലും നിലത്ത് വീണില്ല. സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമിയെ പരിഹസിച്ച് അർണോൾഡ് ഈ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. നിങ്ങളെ പോലെ ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് ചവിട്ടേറ്റ കാര്യം ഞാൻ അറിഞ്ഞതെന്ന് അർണോൾഡ് കുറിച്ചു. മാത്രമല്ല ആഅ വിഡ്ഡി എന്‍റെ സ്നാപ് ചാറ്റ് വീഡിയോ തടസപ്പെടുത്താതിൽ സന്തോഷമെന്നും അദ്ദേഹം എഴുതി.

Read More