സണ്ണിക്ക് ഒന്നല്ല മൂന്നാണ് മക്കൾ

സണ്ണി ലിയോൺ ഒരു കുട്ടിയെ ദത്തെടുത്ത വാർത്ത മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും ആവോളം ആഘോഷിച്ചതാണ്. കഴിഞ്ഞ ദിവസം സണ്ണിയുടെ പുതിയ ഒരു ഫോട്ടോ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലായി. ഗ്ലാമറസ് ഫോട്ടോ ഒന്നുമല്ല കേട്ടോ. താൻ ആദ്യം ദത്തെടുത്ത നിഷ കൗർ വെബ്ബർ എന്ന കുട്ടിക്കൊപ്പം ഇരട്ടകുട്ടികളും ഇരിക്കുന്ന ചിത്രമാണ് വൈറലായത്. സണ്ണി ലിയോൺ ഇരട്ടകുട്ടികളെ ദത്തെടുത്തതാണോ ആണോ അതോ സുഹൃത്തുക്കളുടെ കുട്ടിയാണോ എന്നെല്ലാം ഊഹാപോഹങ്ങൾ പരക്കുന്നതിനിടെ സണ്ണി തന്നെ കാര്യങ്ങൾ വ്യക്തമാക്കി. നിഷയ്ക്ക് പിന്നാലെ ഇരട്ടകുട്ടികളെ കൂടി കിട്ടിയ കാര്യം നടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ഇതെല്ലാം ദൈവത്തിന്‍റെ പദ്ധതികളാണെന്നും ഒരു കുടുംബത്തിന് വേണ്ടി ഞങ്ങള്‍ ഏറെ പരിശ്രമിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബം പൂര്‍ണമായിരിക്കുകയാണെന്നും സണ്ണി പറഞ്ഞു. അഷര്‍ വെബര്‍ സിംഗ്, നോവ സിംഗ് എന്നീ ഇരട്ടകുട്ടികളാണ് കുടുംബത്തിലെത്തിയ പുതിയ അതിഥികള്‍. അഷറും നോവയും…

Read More

ഇഷ്ട നമ്പറിന് പൃഥ്വിരാജ് മുടക്കിയത് ആറു ലക്ഷം; . കെഎൽ 7 സിഎൻ ഒന്ന് എന്ന നമ്പറാണ് ലേലത്തിൽ പൃഥ്വി സ്വന്തമാക്കിയത്

കാക്കനാട്: കാറിന് ഇഷ്ട നന്പർ സ്വന്തമാക്കാൻ നടൻ പൃഥ്വിരാജ് ചെലവിട്ടത് ആറു ലക്ഷം രൂപ. കെഎൽ 7 സിഎൻ ഒന്ന് എന്ന നന്പറാണ് ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരെ പിന്നിലാക്കി പൃഥ്വി സ്വന്തമാക്കിയത്. ഈ നന്പറിന്‍റെ രജിസ്ട്രേഷൻ ഫീസിനത്തിൽ ഒരു ലക്ഷം രൂപ വേറെയും ചെലവായി. ഇന്നലെ കാക്കനാട് ആർടി ഓഫീസിൽ നടന്ന വാഹന നന്പർ ലേലത്തിൽഏറ്റവും കൂടിയ തുകയ്ക്ക് പോയ നന്പറും ഇതായിരുന്നു. 30, 56,000 രൂപയാണ് സർക്കാരിലേക്ക് പിരിഞ്ഞുകിട്ടിയത്. സിഎൻ സീരിസിൽ തുടങ്ങുന്ന നന്പറുകൾക്കായിരുന്നു വാശിയേറി ലേലം നടന്നത്. രാവിലെ 11ന് ആരംഭിച്ച ലേല നടപടികൾ വൈകുന്നേരം 4.30 നാണ് അവസാനിച്ചത്. 34 നന്പറുകളും മുൻകൂർ ബുക്ക് ചെയ്തിരുന്നതാണ്. ജോയിന്‍റ് ആർടിഒ കെ.എൽ. ഫ്രാങ്കിളാണ് ലേലത്തിന് നേതൃത്വം നൽകിയത്.

Read More

മമ്മൂട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകുന്നു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന തെലുങ്ക് ചിത്രത്തിൽ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. സ്വാതി കിരണം, റെയിൽവേ കൂലി, സൂര്യപുത്രഡു എന്നിവയാണ് ഇതിനു മുന്പ് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ. 25 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിലെത്തുന്നത്. യാത്ര എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ നയൻതാരയായിരിക്കും നായിക. വിജയ് ചില്ല, ശശിദേവ റെഡ്ഡി എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കുടിരിതേ കപ്പ് കോഫി, വില്ലേജലോ വിനായകഡു എന്നീ ചിത്രങ്ങൾ ഒരുക്കിയ മഹി രാഘവാണ്. ചിത്രത്തിന്‍റെ താരനിർണയം പൂർത്തിയാകുന്നതേയുള്ളു. സിനിമയുടെ അണിയറക്കാർ മമ്മൂട്ടിയുമായി പ്രാരംഭ ചർച്ച നടത്തിയിരുന്നു. 2009ൽ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് വൈ.എസ്. രാജശേഖര റെഡ്ഡി മരിച്ചത്.

Read More

ബിജു മേനോന്‍റെ നായികയായി പാർവതി

മികച്ച അഭിനയംകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ നടി പാർവതിയുടെ സിനിമകൾക്ക് ആരാധകർ ഏറെയാണ്. അഭിനയത്തിന്‍റെ കാര്യത്തിൽ വളരെ സെലക്ടീവായ പാർവതിയുടെ അടുത്ത ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. 2017ൽ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് നടി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഈ വർഷം ഒരു ബോളിവുഡ് ചിത്രത്തിലും പാർവതി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്ക് പുറമേ നടി മറ്റൊരു ചിത്രത്തിനും ഡേറ്റ് നൽകിയിട്ടുണ്ട്. ഹരികുമാറിന്‍റെ അടുത്ത ചിത്രത്തിലാണ് നായികയായി എത്തുന്നത്. മറ്റൊരു പ്രത്യേകത, പ്രേക്ഷകരുടെ പ്രിയങ്കരനായ ബിജു മേനോന്‍റെ നായികയായാണ് ചിത്രത്തിൽ പാർവതി അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. സംവിധായകൻ ഹരികുമാറാണ് ചിത്രത്തക്കുറിച്ച് സൂചിപ്പിച്ചത്. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. റോഷ്ണി ദിനകറിന്‍റെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറി എന്ന…

Read More

ചൈനക്കാർക്കു പ്രിയം സൽമാൻ ഖാനെ

ബോളിവുഡിലെ വലിയ ഖാൻ ആരായിരിക്കും? വിലയിരുത്താൻ കഴിയുമോ? കഴിയില്ല എന്നുതന്നെ പറയേണ്ടിവരും. ഓരോ ഖാനും അവരുടേതായ രീതിയിൽ മുന്നിൽനിൽക്കുന്നു. പറഞ്ഞുവരുന്നത് ഏറ്റവും പുതിയ റിപ്പോർട്ടിനെക്കുറിച്ചാണ്. സൽമാൻ ഖാൻ കേന്ദ്രകഥാപാത്രമായ “ബജ്റംഗി ഭായ്ജാൻ’ ചൈനയിൽ റിലീസ് ചെയ്ത് ആദ്യ ദിനംതന്നെ റക്കാർഡ് മറികടന്നു. ആദ്യ‌ദിനത്തിലെ ബോക്സ് ഓഫീസ് കളക്‌ഷൻ 23.8 ലക്ഷം ഡോളർ. ആമിർ ഖാന്‍റെ 3 ഇഡിയറ്റ്സ് ചൈനയിൽനിന്ന് ആകെ നേടിയതിലും കൂടുതലാണ് ബജ്റംഗി ഭായ്ജാൻ ഒറ്റ ദിവസംകൊണ്ട് നേടിയത്. 22 ലക്ഷം ഡോളറായിരുന്നു 3 ഇഡിയറ്റ്സിന്‍റെ ചൈനയിലെ ബോക്സ് ഓഫീസ് കളക്‌ഷൻ. 8000 സ്ക്രീനുകളിലാണ് ബജ്റംഗി ഭായ്ജാൻ പ്രദർശിപ്പിച്ചത്. ഇതാണ് നേട്ടത്തിനു വഴിയൊരുക്കിയത്. കബീർ ഖാൻ ഒരുക്കിയ ബജ്റംഗി ഭായ്ജാൻ, ലിറ്റിൽ ലോലിത മങ്കി ഗോഡ് അങ്കിൾ എന്ന പേരിലാണ് ചൈനയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്.

Read More

ഓസ്കർ: ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം, ഗാരി ഓൾഡ് മാൻ നടൻ, ഫ്രാൻസെസ് മക്ഡോർമണ്ട് നടി

ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 2018ലെ ഓസ്കർ പുരസ്കാരം ഷേപ്പ് ഓഫ് വാട്ടർ നേടി. മികച്ച സംവിധായകൻ ദി ഷേപ്പ് ഓഫ് വാട്ടർ ഒരുക്കിയ ഗിലെർമോ ഡെൻ ടോറോയ്ക്കാണ്. ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ് മാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ത്രി ബിൽബോർഡ്സിലെ പ്രകടനത്തിന് ഫ്രാൻസെസ് മക്ഡോർമണ്ട് നടിക്കുള്ള പുരസ്കാരം നേടി. മാര്‍ട്ടിന്‍ മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന് സാം റോക്ക്‌വെലിനു മികച്ച സഹനടനുള്ള പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടാണ് ഓസ്കാറിനു തുടക്കം കുറിച്ചത്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി.

Read More

ഓസ്കർ വേദിയിൽ ശ്രീദേവിക്ക് ആദരം! ആദരവ് അർപ്പിച്ചത് അവാർഡുകൾ പ്രഖ്യാപിക്കുന്നതിനിടെ

ലോസ് ആഞ്ചലസ്: തൊണ്ണൂറാമത് ഓസ്കർ വേദിയിൽ അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ആദരവ്. അവാർഡുകൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആദരവ് അർപ്പിച്ചത്. ഡോൾബി തീയേറ്ററിലെ സ്ക്രീനിൽ ഇരുവരുടേയും ചിത്രങ്ങൾ പ്രദർശിപ്പിച്ച ശേഷം ലഘുവിവരണം നൽകുകയായിരുന്നു. ശ്രീദേവിയെ കൂടാതെ ബോഗെർ മൂറെ, ജെറി ലെവിസ്, മാർട്ടിൻ ലാൻഡൗ, ജൊനാഥൻ ഡെമി എന്നിവർക്കും ഓസ്കർ വേദിയിൽ ആദരം അർപ്പിച്ചു.

Read More

ചിത്രം കണ്ടശേഷം ലാല്‍ അങ്കിള്‍ വീട്ടില്‍ വരുന്നത് പേടിയായിരുന്നു, മനസു തുറന്ന് കല്യാണി

ചെറുപ്പക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി തുറന്നു പറഞ്ഞത്. ചിത്രം’ സിനിമയില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിയ്ക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി. കല്ല്യാണി പറഞ്ഞു. ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികയായി അരങ്ങേറിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പം തെലുങ്ക് ചിത്രമാണ് അടുത്ത പ്രോജക്ട്.

Read More

ഞാൻ മേരിക്കുട്ടി! ജയസൂര്യ കാതു കുത്തി

ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിനു വേണ്ടി ജയസൂര്യ കാതു കുത്തി. കാതു കുത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേരിക്കുട്ടിയായാണ് ജയസൂര്യ എത്തുക. കാതു കുത്തൽ ചടങ്ങിൽ ജയസൂര്യയുടെ ഭാര്യ സരിതയും മകൻ ആദിത്യയും സാക്ഷിയായിരുന്നു. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Read More

അന്നു പണം ആവശ്യമായിരുന്നു: ഇല്യാന

ഒരുപാട് സിനിമകളിൽ തന്‍റെ ഗ്ലാമറസ് റോളുകളിലൂടെ ആളുകളെ ത്രസിപ്പിച്ചിട്ടുള്ള നടിയാണ് തെന്നിന്ത്യൻ സുന്ദരി ഇല്യാന. ഗ്ലാമർ വേഷങ്ങൾ ചെയ്തതിനെക്കുറിച്ചു താരസുന്ദരിയുടെ വിശദീകരണം ഇങ്ങനെ, സിനിമയിലെത്തിയ കാലത്ത് എനിക്ക് ഇതേക്കുറിച്ചൊന്നും വലിയ ധാരണകളില്ലായിരുന്നു. ആദ്യ ചിത്രത്തിൽ എന്‍റെ വയറിൽ ഒരു ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു രംഗം എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ വയർ സുന്ദരമായതുകൊണ്ടാണെന്ന് സംവിധായകൻ മറുപടി പറഞ്ഞു. പിന്നീടൊരു സിനിമയിൽ വയറിനു ചുറ്റും പൂക്കൾ വച്ച് ഷൂട്ട് ചെയ്തപ്പോൾ ആ സംവിധായകനും പറഞ്ഞത് ഇതു തന്നെ. സംവിധായകർ ഇതൊക്കെ സൗന്ദര്യത്തിന്‍റെ ഭാഗമായും ആളുകളെ ആകർഷിക്കുന്ന ഘടകമായുമായാണ് കാണുന്നത്. ഗ്ലാമറസായി ഷൂട്ട് ചെയ്യുന്നതിൽ എനിക്ക് വിരോധമില്ലെങ്കിലും ഒരുപാടാവുന്പോൾ അത് അസഹനീയമാകും.തെന്നിന്ത്യൻ സിനിമയിൽ ഇത്തരം സീനുകൾ സാധാരണമാണെങ്കിലും ബോളിവുഡിൽ അത്രയധികം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. സിനിമയിൽ വന്ന കാലത്ത് പണമായിരുന്നു ആവശ്യം. കിട്ടിയ എല്ലാ സിനിമകളിലും ഒന്നും നോക്കാതെ അഭിനയിച്ചു.പിന്നീട്…

Read More