ഇതാ ഒരു സന്തോഷ വാർത്ത! രജനിയുടെ 2.0 ഏപ്രിലിലെത്തും

ജനുവരിയിൽ തിയറ്ററിലെത്തുമെന്ന് കരുതിയിരുന്ന രജനി കാന്ത് ചിത്രം 2.0വിന്‍റെ റിലീസ് മാറ്റിയിരുന്നു. പിന്നീട് ഇതുവരെ ചിത്രത്തിന്‍റെ റിലീസിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നില്ലായിരുന്നു. എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത. പക്ഷേ സംഭവം അനൗദ്യോഗികമാണെന്നു മാത്രം. യന്തിരന്‍റെ രണ്ടാം ഭാഗമായ 2.0 ഏപ്രിലിലെത്തുമെന്നാണ് കേൾക്കുന്നത്. റിലീസിംഗിന് എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നു കരുതിയിരുന്ന പ്രേക്ഷകർക്കിടയിലേക്ക് ഒരു ട്വീറ്റ് വഴിയാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രം ഏപ്രിൽ 27ന് എത്തുമെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 2.0യുടേത്. ലോകവ്യാപകമായി 10,000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം ആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തും. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍…

Read More

വധഭീഷണി വന്നിട്ടും…! ദീപികയെ പിന്തുണയ്ക്കാതെ കങ്കണ

സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ പത്മാവതി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചതോടെ ബോളിവുഡിലെ സൂപ്പർസുന്ദരി ദീപിക പദുക്കോണിനു തീവ്ര സംഘടനകളിൽനിന്ന് വധഭീഷണി ഉൾപ്പെടെ വന്നിരുന്നു. ഈ സാഹചര്യത്തിൽ ബോളിവുഡ് നടിമാർ ദീപികയ്ക്കു പിന്തുണയുമായി മുന്നോട്ടുവന്നു. പക്ഷേ കങ്കണ മാത്രം ദീപികയ്ക്കു പിന്തുണ നൽകാനില്ലത്രേ. ശബാന ആസ്മി, ജയ ബച്ചൻ, കരീന കപൂർ, ആലിയ ഭട്ട്, വിദ്യാ ബാലൻ, അനുഷ്ക ശർമ, പരിണീതി ചോപ്ര തുടങ്ങിയ നടിമാരെല്ലാം ദീപികയ്ക്കു പരസ്യപിന്തുണ നൽകിക്കഴിഞ്ഞു. പത്മാവതിയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളിൽ ആശങ്ക അറിയിച്ചും പത്മാവതിയുടെ പ്രദർശനം തടഞ്ഞ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിവേദനം നൽകാൻ ശബാന ആസ്മിയുടെ നേതൃത്വത്തിലുള്ള നടിമാർ തീരുമാനിച്ചു. പല ബോളിവുഡ് സുന്ദരിമാരും നിവേദനത്തിൽ ഒപ്പിട്ടുനൽകി. പക്ഷേ കങ്കണ മാത്രം പിൻമാറിയത്രേ. തനിക്ക് ദീപികയോട് പിണക്കമൊന്നുമില്ല. ദീപികയെ ഞാൻ പിന്തുണയ്ക്കുന്നു. പക്ഷേ നിവേദനത്തിൽ…

Read More

ആളുകൾ എന്‍റെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുന്നു..! ഇരുപതാം വയസിലെ ദുരനുഭവത്തക്കുറിച്ച് വിദ്യാ ബാലന്‍

ഇരുപതാം വയസിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തക്കുറിച്ച് വിദ്യാ ബാലൻ ഈ അടുത്ത് പ്രതികരിക്കുകയുണ്ടായി. അച്ഛനോടൊപ്പം ടിവി ഷോയുടെ ഓഡിഷന് പോയപ്പോൾ ഉണ്ടായ അനുഭവമാണ് വിദ്യ തുറന്നു പറഞ്ഞത്. ഓഡിഷന് ചെന്നപ്പോൾ പരിപാടിയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്‍റെ ശരീരത്തിൽ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. ഓഡിഷൻ പാസായെങ്കിലും ഞാൻ പിന്നെ ആ വഴിക്ക് പോയില്ല. എവിടെപ്പോയാലും ഇന്ന് ആളുകള്‍ ശരീരത്തിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ എന്‍റെ ശരീരത്തക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.മറ്റുള്ളവരുടെ ബാഹ്യരൂപത്തക്കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ തനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാ ബാലന്‍ പറയുന്നു. തുമാരി സുലുവിന്‍റെ വിജയാഘോഷത്തിനിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

Read More

സണ്ണി ലിയോണ്‍ രാജ്ഞിയുടെ വേഷത്തില്‍

ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു. വി സി വടിവുടെയൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് സണ്ണി അഭിനയിക്കാൻ തയാറെടുക്കുന്നത്. തമിഴിനു പുറമേ, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും. ഇതൊരു ചരിത്രപരമായ യുദ്ധത്തിന്‍റെ കഥ പറയുന്ന ചിത്രമായിരിക്കും. സണ്ണി ലിയോണ്‍ ചിത്രത്തിൽ അതിശക്തയായൊരു രാജ്ഞിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമയാണ്. തെലുങ്ക് താരം നവ്ദീപ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യും. സണ്ണി ഇതുവരെ ഗ്ലാമർവേഷത്തിലും ഐറ്റം നന്പർ ഡാൻസിലുമൊക്കെയാണ് അഭിനയിച്ചുപോരുന്നത്. ഈ ചിത്രത്തിൽ സണ്ണിക്ക് നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉണ്ട ാകും. സണ്ണിയുടെ ഗ്ലാമറിനേക്കാൾ ഉപരി അവരുടെ അഭിനയമായിരിക്കും ഈ ചിത്രത്തിൽ തുറന്നുകാട്ടുക. ഈ ചിത്രം പുറത്തു വരുന്നതോടെ സണ്ണിയുടെ കരിയറിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിൽ ചിത്രത്തിന്‍റെ നിർമാതാവിനോടൊപ്പം പോയി സണ്ണിയെ നേരിൽക്കണ്ട ു.…

Read More

അനുഷ്‌കയ്ക്ക് പ്രഭാസിനെ സംശയമോ..?

പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റി വാർത്തകൾ മെനഞ്ഞെടുക്കുന്നതിന്‍റെ തിരക്കിലാണ് പപ്പരാസികൾ. അവരുടെ പുതിയ കണ്ടെത്തൽ അനുഷ്കയെ ലക്ഷ്യം വച്ചുള്ളതാണ്. പ്രഭാസിന്‍റെ കാര്യത്തിൽ അനുഷ്ക വളരെ പൊസസീവാണെന്നും പ്രഭാസിന് ഫോൺ കോൾ വരുന്പോൾ അനുഷ്ക അസ്വസ്ഥയാകാറുണ്ടെന്നുമാണ് പപ്പരാസികളുടെ കണ്ടെത്തൽ. പ്രഭാസിന് ഫോൺ വന്നാൽ അപ്പോൾ തന്നെ അത് ആരാണെന്ന് അനുഷ്കയ്ക്ക് അറിയണമെന്നും ഫോൺ അപ്പോൾ തന്നെ അനുഷ്ക പരിശോധിക്കുമെന്നുമാണ് പപ്പരാസികൾ പറയുന്നത്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർ‌ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഈ വാർത്തയെപ്പറ്റി ഒന്നും പറയാൻ പ്രഭാസും അനുഷ്കയും ഇതുവരെ തയ്യാറായിട്ടില്ല.

Read More

ആ രംഗങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും… പരാജയത്തിനു കാരണം പ്രതീക്ഷിച്ചത് കിട്ടാത്തത്‌

പ്രതീക്ഷിച്ചത് കിട്ടാതെ പോയതു കൊണ്ടാണ് ജൂലി-2 പരാജയപ്പെടാൻ കാരണമെന്ന് റായി ലക്ഷ്മി. ട്രെയ്‌ലറിലും ടീസറിലും ചില രംഗങ്ങൾ കാട്ടി പ്രേക്ഷകരെ ആകർഷിച്ചെങ്കിലും അത്തരത്തിലൊന്നും സിനിമയിൽ കാണാതെ വന്നതോടെ ചിത്രം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ചിത്രം ഇറങ്ങുന്നതിന് മുന്നേ ജൂലി-2 പരാജയമായിരിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ മാർക്കറ്റിംഗ് രീതികൾ ശരിയല്ലായിരുന്നു. ട്രെയ്‌ലറും ടീസറും കുടുംബ പ്രേക്ഷകരിൽ തിയറ്ററിൽ നിന്ന് അകന്നു നിൽക്കാനുള്ള തോന്നൽ ഉളവാക്കി. സിനിമ വൻ പരാജയമാണ് ഏറ്റുവാങ്ങിയതെങ്കിലും ബോളിവുഡിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ തുടക്കമാണ് കിട്ടിയതെന്നും താരം പറഞ്ഞു. ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്നും ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്. ജൂലി 2ന്‍റെ ടീസറും ട്രെയിലറും കണ്ടവര്‍ ഇക്കിളി രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് സിനിമ കാണാനെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരുവിധ രംഗവും ചിത്രത്തിലുണ്ടായിരുന്നില്ല. പരസ്യവും പ്രമോഷനുമാണ്…

Read More

സിനിമ ഉപേക്ഷിച്ചതിൽ ഞാൻ ഖേദിക്കുന്നു… ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ…?

ഇരുപത്തിരണ്ടാം വയസ്സിൽ നിറയെ അവസരങ്ങളുള്ളപ്പോൾ അഭിനയം നിർത്തേണ്ടിവന്നതിൽ കുറ്റബോധമുണ്ടെന്ന് നടി ലിസ്സി. ഇരുപത്തഞ്ചു വർഷത്തിനു ശേഷം പുതിയ ചിത്രത്തിലൂടെ തിരിച്ചുവരുന്നെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് താരം കത്തിനിന്ന സമയത്ത് വിടപറയേണ്ടി വന്നതിൽ പിന്നീട് ഖേദിച്ചുവെന്ന് വെളിപ്പെടുത്തിയത്. “ഇന്നും കുറ്റബോധം തോന്നുന്ന ഒരു തീരുമാനമാണ് അത്. തീർച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം ഇന്നിംഗ്സിൽ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. എനിക്ക് തെലുങ്കിൽ ചെറുതെങ്കിലും നല്ലൊരു കരിയർ ഉണ്ടായിരുന്നു. എട്ട് ചിത്രങ്ങൾ ചെയ്തതിൽ ആറെണ്ണവും സൂപ്പർഹിറ്റുകളായിരുന്നു. ഇതിൽ മലയാള ചിത്രങ്ങളായ മൂന്നാംമുറയുടെയും ഇരുപതാം നൂറ്റാണ്ടിന്‍റെയും റീമേക്കുകളും ഉൾപ്പെടും. തെലുങ്ക് സിനിമ വിടേണ്ടിവന്നതിൽ എനിക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ, അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. തെലുങ്കിലെ അഭിനയം അപൂർണമായൊരു ജോലിയായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.…

Read More

കോട്ടയം അച്ചായത്തിയായി ഇനിയ

മമ്മൂട്ടി നായകനാകുന്ന പരോൾ എന്ന ചിത്രത്തിൽ ഇനിയ നായികയാകുമെന്ന് റിപ്പോർട്ടുകൾ. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായ കോട്ടയം അച്ചായത്തി ആയിട്ടാണ് ഇനിയ വേഷമിടുന്നത്. ചട്ടയും മുണ്ടുമായിരിക്കും വേഷം. ഇനിയയോടൊപ്പം യുവതാരം മിയയും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. മിയ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടി തടവുപുള്ളിയുടെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അജിത് പൂജപ്പുരയാണ് പരോളിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുത്തൻപണത്തിൽ ഇനിയ അഭിനയിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ഇനിയ-മമ്മൂട്ടി കോന്പിനേഷൻ സീനുകൾ ഇല്ലായിരുന്നു.

Read More

മമ്മൂട്ടിയുടെ സഹോദരിയായി മിയ

മമ്മൂട്ടിയെ നായകനാക്കി ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളിൽ താരത്തിന്‍റെ സഹോദരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിയ ജോർജ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിനു ശേഷം മിയയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷമായിരുന്നു മിയ അവതരിപ്പിച്ചത്. പരോളിൽ മമ്മൂട്ടിയുടെ ഭാര്യാവേഷം അവതരിപ്പിക്കുന്നത് ഇനിയ ആണ്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത് അജിത്ത് പൂജപ്പുരയാണ്. സിദ്ധിഖ്, ഇർഷാദ്, സിജോയ് വർഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. കേരളവും തമിഴ്നാടുമാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷനുകൾ.

Read More

അങ്ങനെ ‘സഹകരിക്കാൻ’ എന്നെ കിട്ടില്ല

സംവിധായകനുമായി കിടക്ക പങ്കിടാൻ തയ്യാറാണോ എന്നു ചോദിച്ച് തന്നെ ഏജന്‍റ് സമീപിച്ചതായി വെളിപ്പെടുത്തി ടെലിവിഷൻ താരം സുലഗ്ന ചാറ്റർജി. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്‍റുമായി നടന്ന സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ടും സുലഗ്ന പുറത്തുവിട്ടു. ’ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവൻ പണവും നൽകി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതിൽ താത്പര്യമുണ്ടോ’ എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോൾ എനിക്കല്ല, സംവിധായകന്‍റെ ആവശ്യമാണെന്നായി ഇടനിലക്കാരൻ. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയർ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരൻ. സംവിധായകൻ ആരെന്നോ ഏജന്‍റിന്‍റെ വിവരങ്ങളോ സുലഗ്ന വെളിപ്പെടുത്തിയിട്ടില്ല. എന്നോ ഒരിക്കൽ പരിചയപ്പെട്ട ഒരാളാണ് ഇപ്പോൾ മൊബൈലിൽ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്ന. അയാളെ പരിചയമില്ല. ഇപ്പോൾ ഓർക്കുന്നുപോലുമില്ല. പെട്ടെന്നൊരു ദിവസം അയാൾ സന്ദേശം അയക്കുകയായിരുന്നു. ഈ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് സുലഗ്ന ഇൻസ്റ്റഗ്രാമിൽ…

Read More