വെടിവയ്ക്കാതിരുന്നുവെങ്കിൽ…! വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരൻ വെടിവച്ചു കൊലപ്പെടുത്തി

നോർത്ത് കരോളിന: വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്‍റെ വെടിയേറ്റു കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയിൽ സൗത്ത് വില്യം സ്വീറ്റിലായിരുന്നു സംഭവം. വീട്ടിൽ കയറിയ മോഷ്ടാക്കൾ പണം ആവശ്യപ്പെടുകയും തുടർന്ന് പന്ത്രണ്ടുകാരന്‍റെ മുത്തശ്ശി എല്ലിസി(78)യെ വെടിവച്ചു. ഇത് കണ്ട കുട്ടി വീടികത്തുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു മോഷ്ടാവിനു നേരെ വെടിയുയർത്തു. വീടിനകത്ത് അതിക്രമിച്ചു കയറിയ രണ്ടുമോഷ്ടാക്കൾക്കും വെടിയേറ്റുവെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തവേ ഗോൾഡബറൊ ഇന്‍റർസെഷനിൽ മോഷ്ടാക്കളിൽ ഒരോളെ വെടിയേറ്റു നിലയിൽ കണ്ടെത്തി. മോഷ്ടാക്കളായ ഖലിൽ ഹിയറിംഗ്(19), ലിൻഡാ എല്ലിസ്(78) എന്നിവരെ ഉടനെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മോഷ്ടാവായ ഹിയറിംഗിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കാലിൽ വെടിയേറ്റു പന്ത്രണ്ടുകാരന്‍റെ മുത്തശ്ശി എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപ്രതിയിൽ കഴിയുന്നതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ പോലീസ് അന്വേഷിച്ചു വരുന്നു. ലിൻഡാ എല്ലിസും വെടിവച്ച…

Read More

ഒരു ദിവസം വൈകിയെത്തി, അടുത്ത രണ്ടു വിമാനങ്ങളുടെയും സമയം കഴിഞ്ഞു! മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളി ജമൈക്കയിൽ എത്തിയത് ഇങ്ങനെ…

കിംഗ്സ്റ്റണ്‍: മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളിയ്ക്ക് വേൾഡ് മലയാളി ഫെഡറേഷന്‍റെ അടിയന്തിര ഇടപെടലിലൂടെ സഹായം. കേരളത്തിൽ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര ചെയ്ത മലയാളി യുവാവ് അമൽ കഴിഞ്ഞ ആഴ്ചത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടിയ ടിക്കറ്റുമായി കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുകയും മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങുകയുമായിരുന്നു. ബോംബെ-ആംസ്റ്റർഡാം -മെക്സിക്കോ-പനാമ-ജമൈക്ക വഴിയായിരുന്നു അമലിന് കിട്ടിയ ടിക്കറ്റ്. ഫെബ്രുവരി 6ന് തുടങ്ങിയ യാത്ര ആംസ്റ്റർഡാമിൽ എത്തിയപ്പോൾ മോശം കാലാവസ്ഥ മൂലം മെക്സിക്കോയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കുകയും അടുത്ത വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു. എന്നാൽ ഒരു ദിവസം വൈകിയെത്തിയ അമലിന് മെക്സിക്കോയിൽ നിന്ന് പുറപ്പെടുന്ന അടുത്ത രണ്ടു വിമാനങ്ങളുടെയും സമയം കഴിഞ്ഞിരുന്നു. മെക്സിക്കോ എയർപോർട്ടിൽ എത്തിച്ചേർന്ന അമലിനെ തുടർന്ന് മെക്സിക്കോ വിമാനത്താവളധികൃതർ തടഞ്ഞുവയ്ക്കുകായിരുന്നു. അതേസമയം അമൽ ആവശ്യപ്പെട്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുകയോ നീണ്ട രണ്ടു ദിവസത്തെ യാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹത്തിന്…

Read More

ഗര്‍ഭിണിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍! ജനിക്കാതെ മരിച്ച കുഞ്ഞിന്റേതുള്‍പ്പടെ രണ്ടു കൊലപാതക കുറ്റങ്ങള്‍; രണ്ടു പേര്‍ അറസ്റ്റില്‍

നോര്‍ത്ത് കരോളിന: ഫെബ്രുവരി നാലിനു നോര്‍ത്ത് കരോലിനയില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതി ബ്രട്ട്‌നി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട്‌കേസില്‍ നോര്‍ത്ത് കരോലിനയിലെ നദിക്ക് സമീപം കണ്ടെത്തി. സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടന്‍ (37), പെണ്‍ സുഹൃത്ത് എമിലി ഗ്രേസ് (24) എന്നിവരെ അറസ്റ്റ് ചെയ്തതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ എട്ടാംതീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്‌നിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി നദിക്ക് സമീപം തള്ളിയതെന്ന് ഷെരീഫ് പറഞ്ഞു. മരണ കാരണം കണ്ടെത്തിയതിനുശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും, മൃതദേഹം മറച്ചുവെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനിക്കാതെ മരിച്ച കുഞ്ഞിന്റേതുള്‍പ്പടെ രണ്ടു കൊലപാതക കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നല്ലൊരു ഡാന്‍സറും, ഗര്‍ഭിണിയുമായ സ്മിത്തിനെ രണ്ടു ചെകുത്താന്‍മാരാണ് കൊലപ്പെടുത്തിയതെന്നു സ്മിത്തിന്റെ ബന്ധു…

Read More

അതിശൈത്യം! ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ഹൂസ്റ്റണ്‍ മേയര്‍

ഹൂസ്റ്റണ്‍: കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത വിധം അതിശൈത്യം രൂപപ്പെടുന്നതിനാല്‍ ഫെബ്രുവരി 14 ഞായര്‍ മുതല്‍ 16 ചൊവ്വാഴ്ച വരെ വീടുകളില്‍ തന്നെ കഴിയുന്നതാണ് സുരക്ഷിതമെന്ന് ഫെബ്രുവരി 12-ന് വെള്ളിയാഴ്ച ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറും, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡന്‍ഗോയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കാലാവസ്ഥയെ പ്രതിരോധിക്കുന്നവിധത്തിലുള്ളതല്ല നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നും ഇവര്‍ പറഞ്ഞു. ഐസ്, സ്‌നോ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് പവര്‍ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും, റോഡില്‍ ഐസ് രൂപപ്പെടുന്നതിനും സാധ്യത വളരെ കൂടുതലാണ്. ഭവനരഹിതരെ അതിശൈത്യത്തില്‍ നിന്നു രക്ഷിക്കുന്നതിന് ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വാമിംഗ് സെന്ററായി മാറ്റിയിട്ടുണ്ടെന്നും, സിറ്റിയുടെ പല സ്ഥലങ്ങളിലും ഇത്തരം സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച കാലാവസ്ഥ മോശമല്ലാത്തതിനാല്‍ വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും, അത്യാവശ്യ സാധനങ്ങളും…

Read More

കനത്ത മഞ്ഞ് വീഴ്ച! ടെക്‌സസില്‍ 130 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് മരണം

ഹൂസ്റ്റണ്‍: കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് കാഴ്ച മറഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 65 പേര്‍ക്ക് പരിക്ക്. അമേരിക്കയിലെ ടെക്‌സസിലുള്ള അന്തര്‍സംസ്ഥാന പാതയിലാണ് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു. ആശുപത്രിയിലേക്കും മറ്റും ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പോലീസും കുടുങ്ങി. ടെക്സാസിയില്‍ മാത്രം 30ഓളം അപകടങ്ങള്‍ സംഭവിച്ചു. മഞ്ഞും മഞ്ഞ് വീഴചയെയും തുടര്‍ന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വൈകി. കെന്‍റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്ന അവസ്ഥയിലാണ്. തെക്കന്‍ ഇന്ത്യാനയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു.

Read More

കോവിഡ്! വിദേശത്ത് മരിച്ചത് 2,072 ഇന്ത്യക്കാർ

ന്യൂഡൽഹി: കോവിഡ് ബാധിച്ചു വിദേശരാജ്യങ്ങളിൽ ഡിസംബർ 31 വരെ 2,072 ഇന്ത്യക്കാർ മരിച്ചെന്നു കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെന്‍റിൽ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ മരിച്ചത് സൗദി അറേബ്യയിൽ- 906 പേർ. യുഎഇയിൽ 375ഉം ഒമാനിൽ 166 ഉം ഇന്ത്യക്കാർ മരിച്ചു. 32 രാജ്യങ്ങളിൽ മരിച്ചവരുടെ വിവരങ്ങളാണു വിദേശകാര്യ മന്ത്രാലയം സഭയിൽ വച്ചത്. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയെ കൂടാതെ അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വന്ദേഭാരത് മിഷന്‍റെ ഭാഗമായി 40,11,903 പേരെ വിദേശ രാജ്യങ്ങളിൽ നിന്നു മടക്കി എത്തിച്ചു. ഇതിൽ 36,10,810 പേരെ വിമാനമാർഗവും 3,987 പേരെ കപ്പലിലൂടെയും 3,97,106 പേരെ കരമാർഗവുമാണു തിരിച്ചെത്തിച്ചത്. തിരിച്ചെത്തിച്ചവരിൽ കൂടുതൽ പേർ മലയാളികളാണ്. 9,62,306 പേർ.

Read More

നാല് കഥാപാത്രങ്ങൾ മാത്രം! ന്യൂയോർക്കിലെ മലയാളി കുടുംബത്തിന്‍റെ കഥയുമായി സ്‌മോൾ വേൾഡ്

ഡാളസ്: നവാഗതരായ ഒരു കൂട്ടം ഹ്രസ്വ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന അവരുടെ ആദ്യത്തെ ഹ്രസ്വ ചിത്രമായ “സ്‌മോൾ വേൾഡ്” ജനുവരി 30 ന് യൂട്യൂബ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്‌തു. ഡയറക്ടർ രോഹിത് മേനോൻ, അസിസ്റ്റന്റ് ഡയറക്ടർ ചിത്ര രാജൻ, സിനിമാട്ടോഗ്രാഫർ വിമൽ വി പി, എഡിറ്റർ ജയ്‌മോഹൻ, മ്യൂസിക് ഡയറക്ടർ ജയസൂര്യ എസ് ജെ, ആർട് ഡയറക്ടർ അമ്പിളി വിമൽ, ക്രെടിട്സ് ആൻഡ് എഫ്എക്സ് ക്രീയേറ്റർ ജ്യോതിക് തങ്കപ്പൻ, മാർക്കറ്റിംഗ് കൺട്രോളർ റിതേഷ് കെ പി, ഫിനാൻസ് കൺട്രോളർ, അശ്വിൻ ശ്രീറാം, ടീസർ ക്രീയേറ്റർ അഭിനാഷ് എന്നിവർ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ശില്പികൾ. നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഒരു ആറു വയസുകാരിയുടെ വേഷം ചെയ്‌തിരിക്കുന്നത്‌ അമേയ വിമൽ ആണ്. കൂടാതെ അമ്മയുടെ വേഷം…

Read More

കോവിഡ് വാക്‌സീന്‍! അമേരിക്കന്‍ പൗരന്മാരേക്കാള്‍ മുന്‍ഗണന തടവുകാര്‍ക്കെന്ന് ആരോപണം

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സീന്‍ നല്‍കുന്നതില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നു. ബൈഡന്‍ പ്രഖ്യാപിച്ച വാക്‌സീന്‍ വിതരണ നയത്തില്‍ മുന്‍ഗണന ലഭിക്കുന്നതു അമേരിക്കന്‍ പൗരന്മാരേക്കാള്‍ ഗ്വാട്ടനാമൊ ബെ തടവുകാര്‍ക്കാണെന്നാണ് ആരോപണം. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഖാലിദ് ഷെയ്ക്ക് അഹമ്മദ് തുടങ്ങിയ കൊടുംഭീകരന്മാരാണ് ക്യൂബയിലുള്ള ഗ്വാട്ടനാമൊ ജയിലില്‍ കഴിയുന്നത്. 2021 മുതല്‍ ഭീകരര്‍ക്കാണ് ബൈഡന്‍ വാക്‌സീന്‍ നല്‍കുന്നതെന്ന് സെനറ്റര്‍ ടെഡ് ക്രൂസിന്റെ കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ സ്റ്റീവ് ഗസ്റ്റ് ആരോപിച്ചു. ജനുവരി 27ന് ഹെല്‍ത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ടെറി അഡിറിമാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കിയത്. ഗവണ്‍മെന്റിന്റെ ഈ ഉത്തരവ് തികച്ചും വിവേകശൂന്യമാണെന്നും, ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ന്യുയോര്‍ക്കിലെ നിവാസികള്‍ പറഞ്ഞു. ഡിറ്റെയ്ന്‍ ചെയ്തവര്‍ക്കും, തടവുകാര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന ഉത്തരവാണിതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. ക്യൂബയിലെ അമേരിക്കന്‍…

Read More

യുകെ വിടാൻ ആഗ്രഹിക്കുന്നവരെ എയർപോർട്ടിൽനിന്ന് തിരിച്ചയയ്ക്കും! മുന്നറിയിപ്പുമായി പ്രീതി പട്ടേൽ

ലണ്ടൻ: യുകെയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി തിരിച്ചയച്ചേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ബ്രിട്ടനിൽ അടിയന്തര വിദേശ യാത്രകൾക്ക് മാത്രം അനുമതി നൽകുന്ന രീതിയിലേയ്ക്ക് മാറിക്കഴിഞ്ഞു. യാത്ര ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് തെളിവുകൾ സഹിതം ബോധിപ്പിപ്പിച്ചാൽ മാത്രമേ യാത്ര സാധ്യമാവൂ. രാജ്യത്ത് ഓസ്ട്രേലിയൻ രീതിയിലുള്ള റെഡ് ലിസ്റ്റ് ഏർപ്പെടുത്താൻ പോകുകയാണെന്നും അവർ വ്യക്തമാക്കി. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പൂർണമായി നിരോധിക്കുന്നതാണ് ഓസ്ട്രേലിയൻ രീതി. പരിശോധനകൾ ശക്തമാക്കാൻ വിമാനത്താവളങ്ങളിലും പോർട്ടുകളിലും കൂടുതൽ പോലീസിനെ ഡ്യൂട്ടിക്കിടുമെന്നും മന്ത്രി അറിയിച്ചു. മുപ്പതു രാജ്യങ്ങൾ ഉൾപ്പെടുന്ന റെഡ് ലിസ്റ്റാണ് യുകെയുടെ പരിഗണനയിലുള്ളത്. ഇതിൽ ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. ഇതിൽ 22 രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്‍റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിദേശ…

Read More

വാർഷിക വരുമാനത്തിൽ ഇന്ത്യൻ കുടുംബങ്ങൾ യുഎസിൽ മുന്നിൽ

ന്യുയോർക്ക്: സ്വദേശികൾ മറ്റു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരേക്കാള്‍ കുടുംബ വാർഷിക വരുമാനം ഇന്ത്യൻ അമേരിക്കൻ വംശജർക്കാണെന്ന് സർവെ. 120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യൻ അമേരിക്കൻ കൊയ്‍ലേഷൻ നടത്തിയ സർവെ ചൂണ്ടികാണിക്കുന്നു.അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സർവെ പറയുന്നു. ഏറ്റവും ചുരുങ്ങിയ വാർഷിക വരുമാനം കുടുംബത്തിന് 25750 ഉം വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പൗരന്മാർ ദാരിദ്യരേഖക്കു താഴെ കഴിയുന്നവർ മ്യാൻമാറിൽ നിന്നുള്ളവരാണ്. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം 46000 ത്തിൽ നിൽക്കുമ്പോൾ പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം ശരാശരി 79,000 ഡോളറാണ്. ഏഷ്യൻ അമേരിക്കൻ (11%), ബ്ലാക്ക് ആൻഡ് നേറ്റീവ് അമേരിക്കൻസ് (24%), ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ. ഏഷ്യൻ ഇമിഗ്രന്‍റിൽ 61 ശതമാനം പേർ…

Read More