ബാഡ്മിന്‍റണ്‍ ഏഷ്യ ടീം  ചാമ്പ്യൻഷിപ്പ്; വനിതകളിലൂടെ ഇന്ത്യക്ക് ചരിത്ര സ്വർണം

ക്വാലാലംപുർ: ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാന്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യക്ക് കന്നിസ്വർണം. വനിതാ ടീം വിഭാഗത്തിൽ ഫേവറിറ്റുകളായ തായ്‌ലൻഡിനെ 2-3ന് അട്ടിമറിച്ച് ഇന്ത്യ ചാന്പ്യൻഷിപ് കരസ്ഥമാക്കി. സെമിയിൽ ജപ്പാനെ അട്ടിമറിച്ച ഇന്ത്യ, ഫൈനലിൽ തായ്‌ലൻഡിനെയും കീഴടക്കി. പുരുഷ-വനിതാ ടീം വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ സ്വർണ നേട്ടമാണിത്. പുരുഷ വിഭാഗത്തിൽ രണ്ട് തവണ ഏഷ്യൻ ബാഡ്മിന്‍റണ്‍ വെള്ളി നേടിയത് മാത്രമായിരുന്നു ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലെ മെഡലുകൾ. സെമിയിൽ ജപ്പാനെതിരേ സൂപ്പർ താരം പി.വി. സിന്ധു സിംഗിൾസിലും അശ്വിനി പൊന്നപ്പ – പി.വി. സിന്ധു സഖ്യം ഡബിൾസിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, മലയാളി താരം ട്രീസ ജോളിയടക്കമുള്ള യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ രണ്ട് ഡബിൾസും ഒരു സിംഗിൾസും ജയിച്ച് ഫൈനലിലെത്തി. ഫൈനലിൽ ആദ്യ സിംഗിൾസിൽ പി.വി. സിന്ധു 21-12, 21-12ന് തായ്‌ലൻഡിന്‍റെ സുപനിദ കാറ്റെത്തോങിനെ തോൽപ്പിച്ച് ഇന്ത്യക്ക് 1-0ന്‍റെ ലീഡ് നൽകി.…

Read More

ഇന്ത്യ രാജ് ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 434 റണ്‍സിന്‍റെ കൂറ്റൻ ജയം

രാജ്കോട്ട്: രാജ്കോട്ടിൽ ഇന്ത്യൻ രാജ്. മികച്ച ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ റിക്കാർഡ് ജയം സ്വന്തമാക്കി. നാലാംദിനം മൂന്നാം സെഷനിൽ മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ കുറിച്ചത് 434 റണ്‍സിന്‍റെ കൂറ്റൻ ജയം. റണ്‍ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. സ്കോർ: ഇന്ത്യ 445, 430/4 ഡിക്ലയേഡ്. ഇംഗ്ലണ്ട് 319, 122. ആദ്യ ഇന്നിംഗ്സിൽ 112 റണ്‍സും രണ്ട് വിക്കറ്റും ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും സ്വന്തമാക്കിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്. ജയ് ജയ് ജയ്സ്വാൾ മൂന്നാംദിനം സെഞ്ചുറി തികച്ചതിന്‍റെ പിന്നാലെ പുറംവേദനയെത്തുടർന്ന് ക്രീസ് വിട്ട യശസ്വി ജയ്സ്വാൾ ഇന്നലെ മൈതാനത്ത് തിരിച്ചെത്തി. 151 പന്തിൽ 91 റണ്‍സ് നേടിയ ശുഭ്മാൻ ഗിൽ റണ്ണൗട്ടായതോടെയായിരുന്നു അത്. തുടർന്ന് നൈറ്റ് വാച്ചറായെത്തിയ കുൽദീപ്…

Read More

അമ്മയുടെ മകൻ; പേസറായ അശ്വിനെ സ്പിന്നറാക്കിയത് അമ്മ

അശ്വിനോട് സ്പിൻ ബൗൾ ചെയ്യാൻ പറഞ്ഞത് അമ്മ ചിത്രയാണെന്നു വെളിപ്പെടുത്തി താരത്തിന്‍റെ പിതാവ് രവിചന്ദ്രൻ. ഈ നീക്കമാണ് അശ്വിന്‍റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്‍റായതെന്ന് അദ്ദേഹം പറഞ്ഞു. മീഡിയം പേസറായാണ് അശ്വിൻ തുടങ്ങിയത്. ഇതുമൂലം അവന് ശ്വാസംമുട്ടലും മുട്ടിനു പ്രശ്നങ്ങളുമുണ്ടായി. പേസറായുള്ള ഓട്ടം വലിയ വെല്ലുവിളിയായിരുന്നു. ഒരിക്കൽ അമ്മ അശ്വിനോട് പറഞ്ഞു “നീ എന്തിനാണ് കൂടുതൽ ഓടുന്നത്. കുറച്ച് ചുവടു മാത്രം വച്ച് സപിൻ ബൗൾ ചെയ്യൂ”. ഇതോടെയാണ് അശ്വിൻ പേസ് വിട്ട് സ്പിന്നിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. രാജ്കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിവസം ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിൻ 500 വിക്കറ്റ് തികച്ചത്. ഈ നേട്ടം അച്ഛനു സമർപ്പിക്കുന്നുവെന്നാണ് അശ്വിൻ പറഞ്ഞത്.

Read More

പിഎസ്ജിയോട് ബൈ  പറയാൻ എംബപ്പെ

പാരീസ്: ഈ സീസണിൽ കരാർ അവസാനിക്കുന്നതോടെ പാരീസ് സെന്‍റ് ജെർമയിൻ വിടുമെന്ന് ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ ക്ലബ് അധികൃതരോട് അറിയിച്ചതായി റിപ്പോർട്ട്. ഇതോടെ എംബപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള ചുവട്മാറ്റത്തിന് വഴിതെളിഞ്ഞു. റയലിൽ ചേരുമെന്ന് എംബപ്പെ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, റയലിന്‍റെ ഓഫറിനോട് എംബപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ക്ലബ്ബിനുള്ള മറുപടി ഉടനടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ മോണക്കോയിൽനിന്നാണ് ഇരുപത്തഞ്ചുകാരനായ താരം പിഎസ്ജിയിലെത്തുന്നത്. 2022ൽ കരാർ 2024 വരെ നീട്ടി. എന്നാൽ, ഒരു വർഷം കൂടി പാരീസിൽ തുടരാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ല. ഫ്രീ ട്രാൻസ്ഫറിലൂടെയാകും ഫ്രഞ്ച് താരം സ്പാനിഷ് ക്ലബ്ബിൽ ചേരുക. ഏഴു സീസണിൽ പിഎസ്ജിക്കായി പന്തു തട്ടിയ എംബപ്പെ, 274 ഗോളുമായി ക്ലബ്ബിന്‍റെ എക്കാലത്തെയും ടോപ് സ്കോറർ സ്ഥാനത്ത് തുടരുകയാണ്.

Read More

കൊമ്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്സ്; അടുത്ത മത്സരം കൊച്ചിയിൽ

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. എവേ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയോട് 1-0നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 60-ാം മിനിറ്റിൽ ആകാശ് സംഗ്വാന്‍റെ ഗോളിലായിരുന്നു ചെന്നൈയിന്‍റെ ജയം. 81-ാം മിനിറ്റിൽ അങ്കിത് മുഖർജി രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്ത് പോയിട്ടും ബ്ലാസ്റ്റേഴ്സിനു ഗോൾ മടക്കാൻ സാധിച്ചില്ല. ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. 2024 കലണ്ടർ വർഷത്തിൽ ഇതുവരെ ഐഎസ്എല്ലിൽ ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല. സൂപ്പർ കപ്പ് ഉൾപ്പെടെ ഈ വർഷം ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും കൊച്ചി ക്ലബ് തോറ്റു എന്നതും ശ്രദ്ധേയം. 25ന് ഗോവയ്ക്കെതിരേ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. 15 മത്സരങ്ങളിൽ 26 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Read More

അഞ്ഞൂറാൻ അശ്വിൻ! ടെസ്റ്റിൽ അതിവേഗം 500 വിക്കറ്റ് തികച്ച രണ്ടാമത്തെ താരം

രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ ഓപ്പണർ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 വിക്കറ്റ് തികച്ചത്. പതിനാലാം ഓവറിലെ ആദ്യ പന്തിൽ ക്രൗളിയെ രജത് പാട്ടിദാറിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. തന്‍റെ 98-ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കൻ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ അനിൽ കുംബ്ലെക്ക് 500 വിക്കറ്റ് ക്ലബിലെത്താൻ 105 ടെസ്റ്റ് വേണ്ടിവന്നു. ഓസ്ട്രേലിയൻ മുൻ താരങ്ങളായ ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

Read More

ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ്; ക്യാപ്റ്റൻ രോഹിത് തന്നെ…

  മുംബൈ: ഈ വർഷം നടക്കുന്ന ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായും തുടരും. രണ്ടാം തവണയാണ് രോഹിത്തിനെ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയുടെ നായനായി നിയമിക്കുന്നത്. 2022ൽ രോഹിത്തിനു കീഴിൽ ലോകകപ്പിനിറങ്ങിയ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. അതിനുശേഷം ഇന്ത്യൻ നായകന് ഇന്ത്യയുടെ ട്വന്‍റി-20 ടീമിൽ ഇടം ലഭിച്ചില്ല. ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ട്വന്‍റി-20 പരന്പരയിലാണ് താരം തിരിച്ചെത്തിയത്. 2024 ട്വന്‍റി-20 ലോകകപ്പ് ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കും. ഐസിസി ലോകകപ്പ് ട്രോഫി നേടാൻ രോഹിത് ശർമയ്ക്കുള്ള അവസാന അവസരമാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.മുൻ നായകൻ വിരാട് കോഹ്‌ലി ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടാകുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. 2022 ട്വന്‍റി-20 ലോകകപ്പിനുശേഷം ഈ വർഷം അഫ്ഗാനിസ്ഥാനെതിരേയുള്ള പരന്പരയോടെയാണ് കോഹ്‌ലിയും…

Read More

ബയേണിന് തോൽവി; പിഎസ്ജി ജയിച്ചു

റോം: അഞ്ചു ദിവസത്തിനിടെ ബയേണ്‍ മ്യൂണിക്കിന് രണ്ടാമത്തെ തോൽവി. ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേർ ലെവർകൂസനോട് തോറ്റതിനു പിന്നാലെ യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ ആദ്യപാദത്തിൽ ബയേണ്‍ എവേ മത്സരത്തിൽ ലാസിയോയോട് 1-0ന് തോറ്റു. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ പാരീസ് സെന്‍റ് ജെർമയിൻ മറുപടിയില്ലാത്ത രണ്ടു ഗോളിന് റയൽ സോസിദാദിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ കിലിയൻ എംബപ്പെയും (58’) ബ്രാഡ്‌ലി ബാർകോളയും (70’) നേടിയ ഗോളുകളാണ് പിഎസ്ജിക്കു ജയമൊരുക്കിയത്. ഇതോടെ എംബാപ്പെ ചാന്പ്യൻസ് ലീഗിൽ തുടർച്ചയായ 10 ഹോം മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനായി.

Read More

സന്തോഷ് ട്രോഫി: കേരളത്തെ നിജോ നയിക്കും

കൊച്ചി: അരുണാചല്‍പ്രദേശില്‍ 21ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ തിരുവനന്തപുരത്തിന്‍റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ട് നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ, 2022ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു. എറണാകുളത്തുനിന്നുള്ള പ്രതിരോധ താരം ജി.സഞ്ജുവാണ് ഉപനായകന്‍. ഗോവയില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിച്ച മൂന്നു താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം. സതീവന്‍ ബാലനാണ് മുഖ്യ പരിശീലകന്‍. ഗോള്‍കീപ്പര്‍മാര്‍: കെ. മുഹമ്മദ് അസ്ഹര്‍, പി.പി. മുഹമ്മദ് നിഷാദ് (മലപ്പുറം), സിദ്ധാര്‍ഥ് രാജീവന്‍ നായര്‍ (കോഴിക്കോട്). പ്രതിരോധനിര: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ആർ. ഷിനു (തിരുവനന്തപുരം), ജി. സഞ്ജു, നിഥിന്‍ മധു, അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം), മുഹമ്മദ് സലീം (കോട്ടയം), വി.ആര്‍. സുജിത്, കെ.പി. ശരത് (തൃശൂര്‍). മധ്യനിര:…

Read More

ബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന സൈറ്റ്മ നോർമലൈസേഷൻ കപ്പ് ബ്ലൈൻഡ് ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന സെലക്‌ഷൻ ക്യാമ്പിനുശേഷമാണ് പത്തംഗ ടീമിനെ പ്രഖ്യാപിച്ചത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ഇ. അപർണയാണ് ഗോൾ കീപ്പർ. അക്ഷര റാണ, ശീതൾ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്), സംഗീത മേത്യ (വെസ്റ്റ് ബംഗാൾ ) കോമൾ ഗെയ്ക്‌വാദ് (മഹാരാഷ്‌ട്ര) എന്നിവരും ടീമിലുണ്ട്. സുനിൽ ജെ. മാത്യു (ഹെഡ് കോച്ച്), സി.വി. സീന (അസി. കോച്ച്) നിമ്മി ജോസ് (ഫിസിയോതെറാപിസ്റ്റ്) എന്നിവരാണ് ഒഫീഷലുകൾ. ടീം ഇന്നു ടോക്കിയോയിലേക്കു തിരിക്കും. 17 നും 18നുമാണ് ഇന്ത്യ -ജപ്പാൻ മത്സരം. ലോക റാങ്കിംഗിൽ ഒന്നാമതാണ് ജപ്പാൻ. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Read More