വിജയ വഴിയിൽ തിരിച്ചെത്തി; കേരള ബ്ലാസ്റ്റേഴ്സ്  മൂന്നാം സ്ഥാനത്ത്

  വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരിച്ചെത്തി. ലീഗിലെ 15-ാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 1-0ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. 49-ാം മിനിറ്റിൽ പ്രതിരോധ താരം ഏണെസ് സിപോവിച്ച് നേടിയ ഹെഡർ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. വാലന്‍റൈൻസ് ദിനത്തിലെ തന്‍റെ ഗോൾ ഭാര്യക്ക് സമർപ്പിച്ച സിപോവിച്ച്, തെലുങ്ക് ചിത്രമായ പുഷ്പയിലെ സൂപ്പർ ഹിറ്റ് ഡാൻസ് സ്റ്റെപ്പും ‘തഗ്ഗ ദില്ലെ’ (ആർക്കു മുന്നിൽ തലകുനിക്കില്ല) ആക‌്ഷനും നടത്തി. പ്യൂട്ടിയ എടുത്ത കോർണർ കിക്കിൽനിന്നായിരുന്നു സിപോവിച്ചിന്‍റെ ഹെഡർ ഗോൾ എത്തിയത്. സസ്പെൻഷനിലായ ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച്, പരിക്കേറ്റ നിഷു കുമാർ, ഹോർമിപാം എന്നീ പ്രതിരോധക്കാരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. സന്ദീപ് സിംഗ്, ബിജോയ് വർഗീസ്, സിപോവിച്ച്, സഞ്ജീവ് സ്റ്റാലിൻ എന്നിവരുടെ പുതിയ സഖ്യമായിരുന്നു പ്രതിരോധനിരയിൽ അണിനിരന്നത്. സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ മലയാളി വിംഗർ കെ.പി.…

Read More

ബ്ലാസ്റ്റേഴ്സിന് ബംഗാൾ കടക്കണം

വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങുന്പോൾ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും കേരള ബ്ലാസ്റ്റേഴ്സ് സംതൃപ്തമാകില്ല. കാരണം, പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്തണമെങ്കിൽ ഈസ്റ്റ് ബംഗാളിനെതിരേ ജയം അനിവാര്യം. 14 മത്സരങ്ങളിൽനിന്ന് 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മഞ്ഞപ്പട ഇപ്പോൾ. ഈസ്റ്റ് ബംഗാളിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചു കഴിഞ്ഞു. ജംഷഡ്പുരിനെതിരായ തോൽവിയോടെ രണ്ടാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ച് രണ്ടിൽ എത്തണമെങ്കിൽ ഈസ്റ്റ് ബംഗാളിനെതിരേ ചുരുങ്ങിയത് 3-0ന്‍റെ ജയം അനിവാര്യം. പരിക്കും സസ്പെൻഷനും ജംഷഡ്പുർ എഫ്സിക്കെതിരായ 3-0ന്‍റെ തോൽവിയുടെ ക്ഷീണം അകറ്റേണ്ടതും ബ്ലാസ്റ്റേഴ്സിന് ആവശ്യം. എന്നാൽ, ജംഷഡ്പുരിനെതിരായ മത്സരത്തിനു തൊട്ടു മുന്പ് നടന്ന പരിശീലനത്തിനിടെ പ്രിതരോധ താരം നിഷു കുമാറിനു പരിക്കേറ്റിരുന്നു. മത്സരത്തിനിടെ പകരക്കാരനായെത്തിയ റൂയിവ ഹോർമിപാം ഗോളി പ്രഭ്സുഖൻ സിംഗ് ഗില്ലുമായി കൂട്ടിയിടിച്ച് വീണ് പരിക്കേറ്റു. മൂക്കിന്‍റെ…

Read More

ആർക്കും വേണ്ടാത്തവരായി പ്രമുഖ താരങ്ങൾ

ഐപിഎൽ 2022 മെഗാ താര ലേലത്തിൽ ആർക്കും വേണ്ടാത്തവരായി പ്രമുഖ താരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ താരമായിരുന്നു ഇന്ത്യൻ മൂൻ താരം സുരേഷ് റെയ്നയെ ലേലം കൊള്ളാൻ ആരും തയാറായില്ല.  രണ്ട് കോടി രൂപയായിരുന്നു റെയ്നയുടെ അടിസ്ഥാന വില. യുഎഇയിൽ നടന്ന 2020 ഐപിഎൽ സീസണിനിടെ റെയ്ന നാട്ടിലേക്ക് മടങ്ങിയത് ചെന്നൈ സൂപ്പർ കിംഗ്സിനു കനത്ത ക്ഷീണം ചെയ്തിരുന്നു. ഓസ്ട്രേലിയൻ ബാറ്ററായ സ്റ്റീവ് സ്മിത്ത്, ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസൻ, ഓസീസ് വിക്കറ്റ് കീപ്പറായ മാത്യു വേഡ്, ഇന്ത്യൻ പേസർ ഉമേഷ് യാദവ്, ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ, ഓസീസ് സ്പിന്നർ ആദം സാംപ, ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര, ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ, ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സ്, ഇംഗ്ലീഷ് സ്പിന്നർ ആദിൽ…

Read More

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരി

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 96 റൺസ് ജയം നേടിയതോടെയാണിത്. സ്കോർ: ഇന്ത്യ 50 ഓവറിൽ 265. വെസ്റ്റ് ഇൻഡീസ് 37.1 ഓവറിൽ 169. മൂന്നാം ഏകദിനത്തിലും വിൻഡീസിന് 200 കണ്ടെത്താൻ സാധിച്ചില്ല. ശ്രേയസ് – പന്ത് ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 9.3 ഓവറിൽ 42 റണ്‍സ് എടുക്കുന്നതിനിനെ മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ടു. ക്യാപ്റ്റൻ രോഹിത് ശർമ (13), വിരാട് കോഹ്‌ലി (0), ശിഖർ ധവാൻ (10) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിലേ നഷ്ടമായത്. എന്നാൽ, നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ (111 പന്തിൽ 80), ഋഷഭ് പന്ത് (54 പന്തിൽ 58) കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. ഇരുവരും ചേർന്ന് 110 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. പന്ത് ഒരു സിക്സും ആറ് ഫോറും…

Read More

കോഹ്‌ലി @ 100

അഹമ്മദാബാദ്: വിരാട് കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നതിനായുള്ള കാത്തിരിപ്പിലാണ് രണ്ട് വർഷത്തോളമായി ആരാധകർ. എന്നാൽ, ആ കാത്തിരിപ്പ് തുടരുന്നതിനിടെ മറ്റൊരു സെഞ്ചുറി കോഹ്‌ലി നേടി. സ്വദേശത്ത് ഏകദിനം കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. സച്ചിൻ തെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദീൻ, എം.എസ്. ധോണി, യുവരാജ് സിംഗ് എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയവർ.

Read More

സച്ചിൻ ബേബി നയിക്കും, സഞ്ജു, ഉത്തപ്പ ഇല്ല; ശ്രീശാന്ത് ടീമിൽ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള കേരള ടീമിനെ ഇത്തവണയും  വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ മുൻ താരം എസ്. ശ്രീശാന്ത് ടീമിലുണ്ട്. സഞ്ജു സാംസണ്‍, പരിക്കേറ്റ റോബിൻ ഉത്തപ്പ എന്നിവർ ടീമിലില്ല. ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നസ് ടെസ്റ്റിലായതിനാലാണ് സഞ്ജുവിനെ ഒഴിവാക്കുന്നതെന്നും അതു കഴിഞ്ഞാൽ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ജൂണിയർ ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ സീനിയർ ടീമിൽ അരങ്ങേറുന്ന പതിനേഴുകാരനായ പേസർ ഏദൻ ആപ്പിൾ ടോം ആണ് ടീമിലെ പ്രായം കുറഞ്ഞ താരം. അണ്ടർ 19 ടീമിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റർ വരുണ്‍ നയനാർ, അണ്ടർ 25 ടീമിലെ ഓപ്പണിംഗ് ബാറ്റർ ആനന്ദ് കൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റ് പുതുമുഖങ്ങൾ. രാജ്കോട്ടിൽ ഈ മാസം 17 മുതലാണ് കേരളത്തിന്‍റെ മത്സരങ്ങൾ. എലീറ്റ്…

Read More

കൊച്ചിയിൽ കളിക്കുകയാണെങ്കിൽ എളുപ്പത്തിൽ ജയിക്കാനാകും, കാരണം..! കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു…

ഗോവ: അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആയി കാത്തിരിക്കുക ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ പിന്തുണ ആണ് നൽകുന്നത്. ഐസൊലേഷനിൽ ആയപ്പോൾ ആ പിന്തുണ വലിയ സഹായകമായി. തനിക്ക് മാത്രമല്ല താരങ്ങൾക്ക് എല്ലാം ആരാധകർ ഒപ്പം ഉണ്ട് എന്നത് അറിയാം. അവരും കിട്ടുന്ന പിന്തുണയിലും സ്നേഹത്തിലും സന്തോഷവാന്മാരാണെന്ന് ഇവാൻ പറഞ്ഞു. അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകും എന്നാണ് താൻ ആഗ്രഹിക്കുന്നത്. ആരാധകർ ശരിക്കും ഞങ്ങൾക്ക് ചിറകുകൾ നൽകുന്നു. അവർ ഞങ്ങളെ പറക്കാൻ സഹായിക്കുന്നു. ആരാധകർക്ക് മുന്നിൽ കളിക്കുക ആണെങ്കിൽ എളുപ്പത്തിൽ വിജയിക്കാൻ ടീമിന് ആകും എന്ന് പ്രതീക്ഷിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

Read More

അപരാജിത കുതിപ്പു തുടർന്ന് ബ്രസീലും അർജന്‍റീനയും

ബെലൊ ഹൊറിസോണ്ടെ/കോർഡോബ: ലോക ഫുട്ബോളിലെ ലാറ്റിനമേരിക്കൻ വന്പന്മാരായ ബ്രസീലും അർജന്‍റീനയും അപരാജിത കുതിപ്പ് തുടരുന്നു. 2022 ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ 15-ാം മത്സരത്തിലും ഇരു ടീമുകളും തോൽവി അറിയാതെ കളം വിട്ടു. ഹോം മത്സരങ്ങളിൽ ബ്രസീൽ 4-0ന് പരാഗ്വെയെയും അർജന്‍റീന 1-0ന് കൊളംബിയയെയും കീഴടക്കി. അർജന്‍റീന രാജ്യാന്തര വേദിയിൽ തോൽവി അറിയാതെ 29 മത്സരങ്ങൾ പൂർത്തിയാക്കി. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ തോൽവി അറിയാതെ മുന്നേറുന്നത് തുടർച്ചയായ 32-ാം മത്സരത്തിലാണ്. ലോകകപ്പ് യോഗ്യതാ ഹോം മത്സരത്തിൽ തോൽവി ഇല്ലാതെയുള്ള റിക്കാർഡും ബ്രസീൽ പുതുക്കി, 61 മത്സരങ്ങൾ. ബ്രസീൽ 4-0 പരാഗ്വെ ബെലൊ ഹൊറിസോണ്ടെയിൽ അരങ്ങേറിയ മത്സരത്തിന്‍റെ 93-ാം സെക്കൻഡിൽ റാഫീഞ്ഞ ബ്രസീലിനെ മുന്നിലെത്തിച്ചതായിരുന്നു. എന്നാൽ, വിഎആറിലൂടെ റഫറി ഗോൾ നിരാകരിച്ചു. എന്നാൽ, 28-ാം മിനിറ്റിൽ റാഫീഞ്ഞ ബ്രസീലിനു ലീഡ് നൽകി. 62-ാം…

Read More

ലോറസ് താരമാകാൻ നീരജ്

  മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്കാരമായ ലോറസ് അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ലോറസിന്‍റെ ‘വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ 2022’ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലാണ് നീരജ് ചോപ്ര ഇടംപിടിച്ചത്. 2020 ടോക്കിയോ ഒളിന്പിക്സിൽ ജാവനിൽ ത്രോയിലൂടെ നീരജ് സ്വർണം നേടിയിരുന്നു. ഇന്ത്യക്കു വേണ്ടി ഒളിന്പിക്സ് അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ താരം എന്ന റിക്കാർഡും അതോടെ നീരജ് സ്വന്തമാക്കി. 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര ഒളിന്പിക് സ്വർണ മെഡൽ കഴുത്തിലണിഞ്ഞത്. വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. അതേസമയം, ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് നീരജ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരാണ്…

Read More

കാണികളില്ലാതെ രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ 1000-ാമത് ഏകദിനം

അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരന്പരയിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. ഫെബ്രുവരി ആറ് മുതൽ 11വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ x വിൻഡീസ് ഏകദിന പരന്പര. കോവിഡ്-19 രോഗ പ്രതിസന്ധിയാണ് കാണികൾക്ക് പ്രവേശനം നിഷേധിക്കാൻ കാരണമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനം രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ 1000-ാമത് ഏകദിന മത്സരമാണ്. ലോക ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ.

Read More