ചക് ദേ ഇന്ത്യ…2021ലെ ഇന്ത്യയുടെ സുവർണ കായിക നിമിഷങ്ങളിലൂടെ ഒരു സഞ്ചാരം…

2021 കലണ്ടറിൽ ഇനി ശേഷിക്കുന്നത് 31-ാം തീയതി മാത്രം. കോവിഡിനൊപ്പമുള്ള കായികലോകത്തിന്‍റെ സഞ്ചാരമായിരുന്നു 2021ൽ ദർശിച്ചത്. കോവിഡിൽ കുരുങ്ങി 2020ൽ നടക്കാതിരുന്ന ഒളിന്പിക്സ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങൾക്ക് 2021 വേദിയായി. ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് ഇന്ത്യയിലും യുഎഇയിലുമായി നടത്തി. ചെന്നൈ സൂപ്പർ കിംഗ്സ് നാലാം തവണയും ഐപിഎൽ ചാന്പ്യന്മാരായി. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനത്തോടെ ഈ വർഷം അവസാനിപ്പിച്ചു. 2020-21 സീസണ്‍ ഐ ലീഗ് ഫുട്ബോൾ കിരീടം മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം കേരള എഫ്സി സ്വന്തമാക്കി. ഐ ലീഗ് കിരീടം നേടുന്ന കേരളത്തിൽനിന്നുള്ള ആദ്യ ക്ലബ്ബാണ് ഗോകുലം. ഇന്ത്യയെ സംബന്ധിച്ചും 2021 ഓർമിക്കാൻ നിരവധി സുവർണാവസരങ്ങൾ സമ്മാനിച്ചു. 2021ലെ ഇന്ത്യയുടെ സുവർണ കായിക നിമിഷങ്ങളിലൂടെ ഒരു സഞ്ചാരം… ഹോക്കി ശ്രീ… ഒളിന്പിക്സിൽ നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യൻ പുരുഷന്മാർ മെഡൽ സ്വന്തമാക്കി. ഈ…

Read More

സ്റ്റാർ ബോലണ്ട്

മെൽബണ്‍: വെറും 24 പന്തിന്‍റെ ഇടവേളയിൽ ആറ് ഇംഗ്ലീഷ് വിക്കറ്റുകൾ പിഴുത അരങ്ങേറ്റക്കാരൻ പേസർ സ്കോട്ട് ബോലണ്ടിന്‍റെ മികവിൽ മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ ജയം സ്വന്തമാക്കി. ഇന്നിംഗ്സിനും 14 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ ഏഴു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മുപ്പത്തിരണ്ടുകാരനായ സ്കോട്ട് ബോലണ്ട് ആണ് മാൻ ഓഫ് ദ മാച്ച്. ബോലണ്ട് കത്തിക്കയറിയപ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 68 റണ്‍സിൽ ഭസ്മമായി. ആദ്യ ഇന്നിംഗ്സിൽ ബോലണ്ട് ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സ്കോർ: ഇംഗ്ലണ്ട് 185, 68. ഓസ്ട്രേലിയ 267. ഇതോടെ 3-0ന് ഓസ്ട്രേലിയ ആഷസ് പരന്പര ഉറപ്പിച്ചു. രണ്ടാം ദിനം അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മൂന്നാം ദിനം 15.4 ഓവർ മാത്രമാണ് ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണം ഇംഗ്ലണ്ട് ചെറുത്തുനിന്നത്. ക്യാപ്റ്റൻ…

Read More

കോവിഡ്; ഗാംഗുലി ആശുപത്രിയിൽ

കോൽക്കത്ത: ബിസിസിഐ പ്രസിഡന്‍റും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയെ കോവിഡ്-19 ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു. ജനുവരിയിൽ ഹൃദയാഘാതത്തെത്തുടർന്ന് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

Read More

ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

വാസ്കോ ഡ ഗാമ: ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയിൻ എഫ്സിയെ തോൽപ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. തോൽവി അറിയാതെ ബ്ലാസ്റ്റേഴ്സിന്‍റെ ആറാം മത്സരമായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയില്ല. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് മത്സരം അനുകൂലമാക്കിയിരുന്നു. ഹെർഹെ പെരേര ഡയസും സഹൽ സമദുമാണ് ഗോൾ നേടിയത്. 79-ാം മിനിറ്റിൽ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോൾ നേടി.

Read More

ലബുഷെയ്ൻ ഒന്നാമത്; ടെസ്റ്റ്റാങ്കിംഗിൽ കോഹ്ലിയുടെ സ്ഥാനം പിന്നോട്ട്

  ദുബായി: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റർമാരുടെ പുതിയ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്ത്. ആഷസ് പരന്പരയിൽ മികച്ച പ്രകടനം തുടരുന്ന ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്തെത്തി. ജോ റൂട്ടിനെ മറികടന്നാണ് ലബുഷെയ്ൻ ഒന്നാമതെത്തിയത്. രോഹിത് ശർമ അഞ്ചാം സ്ഥാനത്തു തുടരുന്നു. ആദ്യമായാണു ലബുഷെയ്ൻ ഒന്നാം സ്ഥാനത്തെത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച 912 പോയിന്‍റുമായാണ് ഓസീസ്താരം ഒന്നാമതെത്തിയത്.ആഷസ് പരന്പരയ്ക്കു മുന്പ് വരെ ലബുഷെയ്ൻ നാലാം സ്ഥാനത്തായിരുന്നു. ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ, ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനു പിന്നിൽ രണ്ടാംസ്ഥാനത്തു തുടരുന്നു.

Read More

കമന്‍ററി ബോക്‌സില്‍ നാനൂറാന്‍

എം.ജി. ലിജോ കൊച്ചി: മലയാളികളുടെ അടുക്കളയില്‍പ്പോലും ഫുട്‌ബോളിനെ ജനകീയമാക്കിയ ഷൈജു ദാമോദരന് ഇന്ന് ഐഎസ്എല്ലിലെ നാനൂറാം മത്സരം. ഐഎസ്എല്ലിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ ഒരാളും 400 മത്സരങ്ങള്‍ക്കു കമന്‍ററി പറഞ്ഞിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ന്‍ മത്സരത്തോടെ ഈ അപൂര്‍വനേട്ടമാണു ഷൈജുവിനു സ്വന്തമാകുന്നത്. വിവിധ പ്രാദേശിക ഭാഷകളില്‍ ഐഎസ്എല്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഏറ്റവുമധികം ടിവി റേറ്റിംഗുള്ളതു മലയാളത്തിലാണ്. ആദ്യസീസണിലെ ആദ്യമത്സരം മുതല്‍ കമന്‍ററി ബോക്‌സിലുള്ള ഷൈജുവിന്‍റെ ശബ്ദം പലപ്പോഴും ഭൂഖണ്ഡങ്ങള്‍ക്കപ്പുറവും ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ തവണ മുംബൈയിലെയും ഗോവയിലെയും സ്റ്റുഡിയോയിലിരുന്നായിരുന്നു കളിപറച്ചില്‍. ഇത്തവണ കൊച്ചിയിലെ സ്റ്റുഡിയോയിലാണു കമന്‍ററി. ഇത്തവണ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലാണു മത്സരവും കമന്‍ററിയും എഡിറ്റിംഗുമൊക്കെ നടക്കുന്നത്. ഗോവയില്‍ നടക്കുന്ന മത്സരത്തിനു കൊച്ചിയിലിരുന്ന് ഷൈജു കമന്‍ററി പറയും. ഈ കമന്‍ററിയും കളിയും സംയോജിപ്പിക്കുന്നതു മുംബൈയിലെ സ്റ്റുഡിയോയിലാണ്. ഇന്‍റർനെറ്റ് കണക്ടിവിറ്റിയില്‍ തടസം നേരിട്ടാല്‍ അതു കമന്‍ററിയെയും ബാധിക്കും. ഭാഗ്യവശാല്‍ ഇത്തവണ അത്തരത്തില്‍ വലിയ…

Read More

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: സെമിയിൽ ഇന്ത്യ തോറ്റ് പുറത്ത്

ധാക്ക: 2021 പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ പുറത്ത്. സെമിയിൽ ജപ്പാൻ ഇന്ത്യയെ പരാജയപ്പെടുത്തി. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജപ്പാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മിനിറ്റിൽ തന്നെ രണ്ട് ഗോളുകൾ നേടിയ ജപ്പാൻ കളി തുടക്കത്തിലെ പിടിച്ചെടുത്തു. മൂന്നാം ക്വാർട്ടറിൽ 5-1 ന് പിന്നിലായ ഇന്ത്യ അവസാന ക്വാർട്ടറിൽ രണ്ട് ഗോളുകൾ കൂടി അടിച്ചെങ്കിലും ജപ്പാനെ മറികടക്കാനായില്ല. ജപ്പാനുവേണ്ടി ഷോട്ട യമാഡ, റായ്കി ഫുജിഷിമ, യോഷികി കിരിഷിത, കൊസി കവാബെ, ഓക റിയോമ എന്നിവർ സ്കോർ ചെയ്തു. ദിൽപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ്, ഹാർദിക് സിംഗ് എന്നിവരായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്.

Read More

റാഫേൽ നദാലിനു കോവിഡ്

മാഡ്രിഡ്: അബുദാബിയിൽ നടന്ന വേൾഡ് ടെന്നീസ് ചാന്പ്യൻഷിപ്പ് പ്രദർശന മത്സരത്തിനുശേഷം സ്വദേശത്തു മടങ്ങിയെത്തിയ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു കോവിഡ് സ്ഥിരീകരിച്ചു. നദാൽതന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന നദാലിന്‍റെ തിരിച്ചുവരവ് മത്സരമായിരുന്നു അബുദാബിയിൽ നടന്നത്. ബ്രിട്ടീഷ് താരമായ ആൻഡി മുറെയുമായുള്ള പോരാട്ടത്തിൽ നദാൽ 6-3, 7-5നു പരാജയപ്പെട്ടിരുന്നു.

Read More

പിങ്ക് ടെസ്റ്റ് ആണെങ്കിൽ അതു കംഗാരുതന്നെ …

  അഡ്‌ലെയ്ഡ്: പിങ്ക് (ഡേ-നൈറ്റ്) ടെസ്റ്റ് ആണെങ്കിൽ അതു കംഗാരുതന്നെ എന്നതിൽ ഇത്തവണയും മാറ്റമുണ്ടായില്ല. കളിച്ച എല്ലാ പിങ്ക് ടെസ്റ്റിലും ജയം എന്ന റിക്കാർഡ് തുടർന്ന് ഓസ്ട്രേലിയ. ആഷസ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാമത്തെ പോരാട്ടമായ പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയ 275 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയകണക്ക് 9-0 ആയി. രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനം സമനിലയ്ക്കായി പൊരുതിയ ഇംഗ്ലണ്ടിന്‍റെ പ്രതിരോധം തകര്‍ത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു. ഓസീസ് പന്തേറുകാർക്കെതിരേ കടുത്ത പ്രതിരോധം തീര്‍ത്ത ജോസ് ബട്‌ലര്‍ ഒമ്പതാമനായി പുറത്തായതോടെ ഓസ്ട്രേലിയ ജയം ഉറപ്പിച്ചു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 468 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 192നു പുറത്തായി, ഓസ്ട്രേലിയയ്ക്ക് 275 റണ്‍സിന്‍റെ വന്‍ ജയവും. സ്കോര്‍ ഓസ്ട്രേലിയ: 473/9 ഡിക്ല. 230/9 ഡിക്ല. ഇംഗ്ലണ്ട്: 236, 192. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും (103),…

Read More

ട്വന്‍റി-20യിൽ ചരിത്രം കുറിച്ച് റിസ്വാൻ

കറാച്ചി: ഒരു കലണ്ടർ വർഷത്തിൽ ട്വന്‍റി-20 ക്രിക്കറ്റിൽ (രാജ്യാന്തരം+ലീഗ്) 2000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കി പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്വാൻ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്‍റി-20യിൽ 87 റണ്‍സ് നേടിയതോടെയാണിത്. രാജ്യാന്തര ട്വന്‍റി-20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റണ്‍സ് കടക്കുന്ന ആദ്യ താരം എന്ന നേട്ടവും ഈ വർഷം റിസ്വാൻ സ്വന്തമാക്കിയിരുന്നു. 2021ൽ 29 രാജ്യാന്തരങ്ങളിൽ നിന്ന് റിസ്വാൻ 1326 റണ്‍സ് നേടി. മൂന്നാം ട്വന്‍റി-20യിൽ ഏഴ് വിക്കറ്റ് ജയം നേടിയ പാക്കിസ്ഥാൻ പരന്പര തൂത്തുവാരി. സ്കോർ: വെസ്റ്റ് ഇൻഡീസ് 207/3 (20). പാക്കിസ്ഥാൻ 208/3 (18.5). ഇരു രാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരന്പര കോവിഡ് ഭീഷണിയെത്തുടർന്നു മാറ്റിവച്ചു.

Read More