ട്വന്‍റി-20യിൽ ചരിത്രം കുറിച്ച് റിസ്വാൻ

കറാച്ചി: ഒരു കലണ്ടർ വർഷത്തിൽ ട്വന്‍റി-20 ക്രിക്കറ്റിൽ (രാജ്യാന്തരം+ലീഗ്) 2000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കി പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്വാൻ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്‍റി-20യിൽ 87 റണ്‍സ് നേടിയതോടെയാണിത്. രാജ്യാന്തര ട്വന്‍റി-20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റണ്‍സ് കടക്കുന്ന ആദ്യ താരം എന്ന നേട്ടവും ഈ വർഷം റിസ്വാൻ സ്വന്തമാക്കിയിരുന്നു. 2021ൽ 29 രാജ്യാന്തരങ്ങളിൽ നിന്ന് റിസ്വാൻ 1326 റണ്‍സ് നേടി. മൂന്നാം ട്വന്‍റി-20യിൽ ഏഴ് വിക്കറ്റ് ജയം നേടിയ പാക്കിസ്ഥാൻ പരന്പര തൂത്തുവാരി. സ്കോർ: വെസ്റ്റ് ഇൻഡീസ് 207/3 (20). പാക്കിസ്ഥാൻ 208/3 (18.5). ഇരു രാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരന്പര കോവിഡ് ഭീഷണിയെത്തുടർന്നു മാറ്റിവച്ചു.

Read More

ഉറപ്പാണ് വെള്ളി; ചരിത്ര മെഡൽ നേട്ടത്തിൽ പോരാടുന്നത് ഇന്ത്യൻ പുരുഷ താരങ്ങൾ

മാഡ്രിഡ്: ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ പുരുഷ താരങ്ങൾ. ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ഇരുപതുകാരൻ ലക്ഷ്യ സെന്നും സെമിയിൽ പ്രവേശിച്ചു. അവസാന നാലിൽ ഇടംപിടിച്ചതോടെ രണ്ടു പേരും വെങ്കലം ഉറപ്പാക്കി. സെമിയിൽ ശ്രീകാന്തും ലക്ഷ്യയുമാണ് നേർക്കുനേർ ഇറങ്ങുന്നത്. അതിനാൽ, 2021 ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പ്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പിന്നിലായെങ്കിലും ശക്തമായി തിരിച്ചെത്തിയായിരുന്നു ലക്ഷ്യ സെൻ ക്വാർട്ടറിൽ ജയം സ്വന്തമാക്കിയത്. ശ്രീകാന്ത് ഏകപക്ഷീയ പോരാട്ടത്തിലൂടെ ക്വാർട്ടർ കടന്ന് സെമിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. ചരിത്ര മെഡൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പുരുഷ വിഭാഗത്തിൽ ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ വെള്ളി ഉറപ്പിക്കുന്നത്. പുരുഷ വിഭാഗത്തിൽ പ്രകാശ് പദുക്കോണും സായ് പ്രണീതും നേടിയ വെങ്കലമാണ് ഇന്ത്യയുടെ അക്കൗണ്ടിൽ ഇതുവരെയുള്ളത്. 1983 ലോക ചാന്പ്യൻഷിപ്പിലാണ് പ്രകാശ് പദുക്കോണിന്‍റെ വെങ്കലം. 2019ൽ ബി. സായ് പ്രണീത്…

Read More

ഹാമിൽട്ടന് സർ പദവി നൽകി ആദരിച്ച് ഗ്രേറ്റ് ബ്രിട്ടൺ

ലണ്ടൻ: ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടന് സര്‍ പദവി നല്‍കി ആദരിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്‍ട്ടണ്‍ നൈറ്റ് വുഡ് പദവി സ്വീകരിച്ചു. ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. അമ്മ കാര്‍മെന്നിനൊപ്പമാണ് അംഗീകാരം സ്വീകരിക്കാനായി ലൂയിസ് ഹാമില്‍ട്ടണ്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിലെത്തിയത്. നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടൺ. 2009ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു.

Read More

കായികമേഖലയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് വ്ളാഡിമിർ പുടിൻ

  മോസ്കോ: ഫെബ്രുവരിയിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ നടക്കുന്ന വിന്‍റർ ഒളിന്പിക്സിൽ പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി നടത്തിയ വീഡിയോ കോളിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.‌വിന്‍റർ ഒളിന്പിക്സിനു വിവിധ രാജ്യങ്ങൾ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത് എത്തിയിരിക്കുന്നത്. കായികമേഖലയെയും ഒളിമ്പിക്സിനെയും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്ന് പുടിൻ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു. ഹോങ്കോംഗിലും സിൻജിയാംഗിലും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വിന്‍റർ ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം സിൻജിയാംഗിലെ ഉയിഗർ മുസ്‌ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയും ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആരോപണം. വിന്‍റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തിരിച്ചടി…

Read More

ഇന്ത്യ-പാക് പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു

ദുബായി: ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. 2022-ൽ ന്യൂസിലൻഡ് വേദിയാകുന്ന വനിതാ ഏകദിന ലോകകപ്പിലാണ്് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുക. മാർച്ച് ആറിനാണ് മത്സരം. മാർച്ച് നാലിന് തുടങ്ങുന്ന ലോകകപ്പിൽ ഉദ്ഘാടനദിനം രണ്ടു മത്സരങ്ങളുണ്ട്. ആതിഥേയരായ ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും ഏറ്റമുട്ടുമ്പോൾ ഓസ്ട്രേലയയ്ക്ക് എതിരാളികൾ ഇംഗ്ലണ്ടാണ്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ 31 മത്സരങ്ങളുണ്ട്. ഏപ്രിൽ മൂന്നിനാണ് ഫൈനൽ.

Read More

ആഷസ്: രണ്ടാം ടെസ്റ്റ് നാളെ മുതൽ

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി പിങ്ക് ബോളിൽ നാളെ മുതൽ അഡ്‌ലെയ്ഡ് ഓവലിൽ തുടങ്ങും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ജയിച്ച് ഓസ്ട്രേലിയ മുന്നിലാണ്. രണ്ടാം ടെസ്റ്റിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഓസീസിന് പരിക്ക് ഭീഷണിയാണ്. പേസർ ജോഷ് ഹേസിൽവുഡ് മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായി. ജയ് റിച്ചാർഡ്സണ്‍ പകരം ടീമിലെത്തും. ഓപ്പണർ ഡേവിഡ് വാർണറും പരിക്കിന്‍റെ പിടിയിലാണെങ്കിലും കളിച്ചേക്കുമെന്നാണ് ഓസീസ് ടീം മാനേജ്മെന്‍റ് സൂചന നൽകുന്നത്. ആദ്യ ടെസ്റ്റിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ പന്തുകൊണ്ട് പരിക്കേറ്റ വാർണർ രണ്ടാം ടെസ്റ്റിന്‍റെ പരിശീലന സെക്ഷനിലും പൂർണമായും പങ്കെടുത്തിരുന്നില്ല. വാർണറുടെ കാര്യത്തിൽ നാളെയാകും ഓസീസ് അന്തിമ തീരുമാനമെടുക്കുക. അതേസമയം ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന ജയിംസ് ആൻഡേഴ്സണ്‍, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും.

Read More

വി.വി.എസ്. ലക്ഷ്മൺ എൻസിഎ തലവനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ ചുമതലയേറ്റു. എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴ ങ്ങിയാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റെടുത്ത താരം ആദ്യ ദിനം ഓഫീസിലെത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Read More

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറി

  മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് വിട്ടുനിൽക്കുന്നതെന്നാണ് കോഹ്‌ലിയുടെ വിശദീകരണം. ബിസിസിഐയെ നിലപാട് അറിയിച്ചു. കോഹ്‌ലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. കോഹ്‌ലി പിന്‍മാറ്റത്തിന് ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം, പരിക്കേറ്റതിനെത്തുടർന്ന് രോഹിത് ശർമ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ നിന്ന് പിൻമാറിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടക്കുന്ന പരിശീലനത്തിനിടെയാണ് ടെസ്റ്റിലെ ഉപനായകനായ രോഹിത്തിനു പരിക്കേറ്റത്. നെറ്റ്സിലെ പരിശീലനത്തിനിടെ കൈയിൽ പന്തുകൊള്ളുകയായിരുന്നു. രോഹിത്തിനു പകരം ഗുജറാത്ത് ഓപ്പണിംഗ് ബാറ്റർ പ്രിയങ്ക് പാഞ്ചൽ ടീമിലെത്തും. ടെസ്റ്റിൽ 2021ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ രോഹിത് ഇല്ലാത്തത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യക്കു തിരിച്ചടിയാണ്.

Read More

കേരള ടീമിനെ മിന്നുവും ജിഷ്ണുവും നയിക്കും

കോട്ടയം: സൗത്ത് സോൺ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ മിന്നു മരിയയും ജിഷ്ണു ജി. നായരും നയിക്കും. 14 മുതൽ 19വരെ ചെന്നൈയിലാണ് ചാന്പ്യൻഷിപ്പ്. പുരുഷ ടീം: ജിഷ്ണു, എ.എസ്. ശരത്, പ്രണവ് പ്രിൻസ്, മുഹമ്മദ് ഷിയാസ്, ഷനാസിൽ മുഹമ്മദ്, ആന്‍റണി ജോൺസൺ, ചാക്കോ സി. സിമൺ, അഭിമന്യു, സോനു ജെയ്സൺ, സെജിൻ മാത്യു, എ.ആർ. അഖിൽ, ജെറോം പ്രിൻസ്. കോച്ച്: ജോസ് ഫിലിപ്പ്. മാനേജർ: ഫ്രാൻസിസ്. ‌ വനിതാ ടീം: മിന്നു മരിയ ജോയ്, അനീഷ ക്ലീറ്റസ്, കവിത ജോസ്, നിമ്മി മാത്യു, ആർ. ശ്രീകല, സ്റ്റെഫി നിക്സൺ, ഇന്ത്യ നെൽസൺ, ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി, അക്ഷയ ഫിലിപ്പ്, സി.എസ്. അനുമരിയ, എയ്ഞ്ചലീന സണ്ണി. കോച്ച്: പി.സി. ആന്‍റണി. മാനേജർ: ശിൽപ്പി കൃഷ്ണ.

Read More

ഇന്ത്യൻ ടീമിൽ ഭിന്നത ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം: ഹോഗ്

ന്യൂഡൽഹി: വിരാട് കോഹ്‌ലിയെ മാറ്റി രോഹിത് ശർമയെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കിയ നടപടി ടീമിൽ ഭിന്നതയുണ്ടാക്കില്ലെന്നു പ്രതീക്ഷിക്കാമെന്ന് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്. ഈ തീരുമാനം ഒരേസമയം ശാപവും അനുഗ്രഹവുമാണെന്നാണു തോന്നുന്നു. അടുത്ത പര്യടനത്തിനായി പുറപ്പെടുന്പോൾ ഈ കളിക്കാരുടെ പേരിൽ ഡ്രസിംഗ് റൂമിൽ ഭിന്നത ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചു വർഷത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാനുള്ള ബാറ്റിംഗ്, ബൗളിംഗ് കരുത്ത് ഇന്ത്യക്കുണ്ട് – ബ്രാഡ് ഹോഗ് പറഞ്ഞു.

Read More