600ൽ റിക്കാർഡിട്ട് ക്രിസ്റ്റ്യാനൊ റൊണാൾഡോ

  ടൂറിൻ: ലീഗ് ഫുട്ബോൾ കരിയറിൽ 600 മത്സരങ്ങൾ എന്ന നാഴികക്കല്ലിലെത്തിയ മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ യുവന്‍റസിനായി വലകുലുക്കി റിക്കാർഡ് ബുക്കിൽ. ഇറ്റാലിയൻ സീരി എയിൽ സ്പെസ്യക്കെതിരായ ഹോം മത്സരത്തിൽ യുവന്‍റസ് 3-0നു ജയിച്ചപ്പോൾ മൂന്നാം ഗോൾ, 89-ാം മിനിറ്റിൽ റൊണാൾഡോയുടെ വകയായിരുന്നു. ആൽവാരൊ മൊറാട്ട (62’), ഫെഡെറിക്കൊ ചീസ (71’) എന്നിവരായിരുന്നു യുവന്‍റസിന്‍റെ മറ്റ് ഗോൾനേട്ടക്കാർ. ഈ ഗോളോടെ സീരി എ 2020-21 സീസണിൽ റൊണാൾഡോ 20 ഗോൾ തികച്ചു. തുടർച്ചയായ 12-ാം സീസണിലാണു ലീഗ് ഫുട്ബോളിൽ (ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ) റൊണാൾഡോ ഇരുപതോ അതിൽ അധികമോ ഗോൾ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിലെ അഞ്ച് വന്പൻ ലീഗുകളിലെ ഏക താരമാണു റൊണാൾഡോ. ലീഗിൽ 24 മത്സരങ്ങളിൽനിന്ന് 49 പോയിന്‍റുമായി യുവന്‍റസ് മൂന്നാം സ്ഥാനത്ത് എത്തി. ഇന്‍റർ മിലാൻ (56…

Read More

ഒളിമ്പിക്സ്: വിദേശ കാണികൾക്ക് പ്രവേശനം വിലക്കാനൊരുങ്ങി ജപ്പാൻ

  ടോക്കിയോ: ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് പ്രവേശനം നൽകുന്നത് വിലക്കാനൊരുങ്ങി ജപ്പാൻ. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച ഒളിമ്പിക്സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. കോവിഡ് ഭീതി വിട്ടുമാ റാത്ത പശ്ചാത്തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനെതിരെ പ്രാദേശിക വികാരം ഉയരുന്നത് കാരണമാണ് വിദേശ കാണികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്താൻ സംഘാടകർ ഒരുങ്ങുന്നത്. പരിമിതമായ അളവിൽ സ്വദേശ കാണികൾക്കു മാത്രം സ്റ്റേഡിയത്തിൽ പ്രവേശനം നൽകാനാണ് നീക്കം.

Read More

കോടീശ്വരൻ ! ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്കു കളത്തിനു പുറത്ത് ഒരു സെഞ്ചുറി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 100 മില്യണ്‍ (10 കോടി) ഫോളോവേഴ്സ് ഉള്ള ആദ്യ ക്രിക്കറ്റ് താരം എന്ന റിക്കാർഡ് കോഹ്‌ലി കുറിച്ചു. ഇൻസ്റ്റയിൽ 10 കോടി ഫോളോവേഴ്സ് ഉള്ള ഏഷ്യ-പസഫിക് മേഖലയിലെ ആദ്യവ്യക്തി എന്ന നേട്ടവും മുപ്പത്തിരണ്ടുകാരനായ കോഹ്‌ലി ഇതോടെ സ്വന്തമാക്കി. കോഹ്‌ലി ഉൾപ്പെടെ ഏഴു പേർക്കു മാത്രമാണ് 10 കോടി ഫോളോവേഴ്സ് ക്ലബ്ബിലുള്ളത്. കോഹ്‌ലി ഇൻസ്റ്റഗ്രാം പിന്തുടർച്ചക്കാരുടെ എണ്ണത്തിൽ 10 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി ഐസിസി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2008 അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയതിന്‍റെ വാർഷികമായ ഇന്നലെയാണ് ഇൻസ്റ്റയിൽ 100 മില്യണ്‍ ഫോളോവേഴ്സ് ക്ലബ്ബിൽ എത്തിയതായി ഐസിസി പോസ്റ്റ് ചെയ്തത്. ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന കായികതാരങ്ങളിൽ ലോകത്തിൽ നാലാം സ്ഥാനത്താണ്…

Read More

മെസി തുടരുമോ? ബാഴ്സഗേറ്റിൽ ബർത്തോമ്യു അറസ്റ്റിൽ; ബാഴ്സഗേറ്റ് വിവാദം ഇങ്ങനെ…

ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്‍റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്‍റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്. ബർത്തോമ്യുവിന്‍റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്‍റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്‍റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്.…

Read More

ഐപിഎല്ലിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

  മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ഡല്‍ഹി എന്നിവയാണ് അഞ്ച് പ്രധാന വേദികൾ. ആറാം വേദിയായി മുംബൈയെ പരിഗണിക്കുന്നുണ്ടെങ്കിലും അതില്‍ അന്തിമ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്തതിനാലാണ് മുംബൈയെ പ്രഥമ പട്ടികയില്‍ പരിഗണിക്കാത്തതെന്നാണ് വിവരം. ഏപ്രില്‍ പത്തിന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

കോഹ്‌ലി നാട്ടിലെ താരം; ടെസ്റ്റ് വിജയങ്ങളിൽ ധോണിയെ മറികടന്നു

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. നാട്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയിപ്പിച്ച നായകനെന്ന റിക്കാർഡ് ആണ് കോഹ്‌ലി സ്വന്തംപേരിലാക്കിയത്. ക്യാപ്റ്റൻ കൂൾ എം.എസ് ധോണിയുടെ റിക്കാർഡാണ് കോഹ്‌ലി മറികടന്നത്. നാട്ടിൽ 29 ടെസ്റ്റ് മത്സരങ്ങൾ നയിച്ച കോഹ്‌ലി 22 എണ്ണം ജയിച്ചു. ധോണി 30 ടെസ്റ്റ് മത്സരങ്ങളിൽ 21 എണ്ണം ജയിച്ചു. കോഹ്‌ലി നാട്ടിലും വിദേശത്തുമായി 35 ടെസ്റ്റുകളാണ് നായകനെന്ന നിലയിൽ ജയിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും വിജയനായകരിൽ ഒരാളാണ് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 10 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മൊട്ടേര മാറിയപ്പോൾ ഇന്നലെ വീണത് 17 വിക്കറ്റ്. ആ 17 വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാരും. അതോടെ രണ്ടാം ടെസ്റ്റ് രണ്ടാം ദിനംതന്നെ അവസാനിച്ചു. പരന്പരയിൽ ഇന്ത്യ 2-1ന്‍റെ…

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ

  കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിയും ആറ് സിനിമാപ്രവർത്തകരും തൃണമൂൽ കോൺഗ്രസിൽ. ഹൂഗ്ലി ജില്ലയിൽ നടന്ന ഇലക്ഷൻ റാലിക്കിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് ഇവർ ടിഎംസിയിൽ ചേർന്നത്. ഇന്ത്യക്കായി 12 ഏകദിന മത്സരങ്ങൾ കളിച്ച മനോജ് തിവാരി ഒരു സെഞ്ചുറി നേടിയിട്ടുണ്ട്. രാജ് ചക്രവർത്തി, സയോനി ഘോഷ്, കാഞ്ചൻ മാലിക്, സുധേഷ്ന റോയ്, മണാലി ഡേ, ജൂൺ മാലിയ എന്നിവരാണ് ടിഎംസിയിൽ ചേർന്ന സിനിമ പ്രവർത്തകർ.

Read More

മെസിക്ക് ഇരട്ടഗോള്‍; ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം

ബാഴ്സലോണ: ലാലിഗയിൽ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. ക്യാമ്പ് നൂവിൽ എൽചെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സ തോൽപ്പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളും ജോർദി ആൽബയുടെ ഗോളുമാണ് ബാഴ്‌സയുടെ പട്ടിക തികച്ചത്. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് മെസിയും ആൽബയും ആഞ്ഞടിച്ചത്. 48-ാം മിനിറ്റിൽ മെസിയിലൂടെ ബാഴ്സ അക്കൗണ്ട് തുറന്നു. 69-ാം മിനിറ്റിൽ ഡിയോംഗിന്‍റെ അസിസ്റ്റിൽ മെസി ലീഡ് ഇരട്ടിയാക്കി. 73-ാം മിനിറ്റിൽ ആൽബയിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി.ജയത്തോടെ ബാഴ്സലോണ ലീഗിൽ 50 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.ജയത്തോടെ ബാഴ്സലോണ ലീഗിൽ 50 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

Read More

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

ലോസ് ആഞ്ചലസ്: ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലോസ് ആഞ്ചലസിലെ ഹൈവേയിലാണ് സംഭവം. അപകടത്തിൽ ടൈഗർ വുഡ്സിന്‍റെ ഇരു കാലുകളും ഒടിഞ്ഞതായാണ് വിവരം. പാർലോസ് വെർഡസ് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടമുണ്ടാകാൻ കാരണമായതെന്നാണ് സൂചന. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് വുഡ്സിനെ കണ്ടെത്തിയത്.

Read More

സബർമതി തീരത്തെ വിസ്മയം…! ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായി നവീകരിച്ച മൊട്ടേര നാളെ മിഴിതുറക്കും

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനു സമ്മാനിക്കുന്ന തിലകക്കുറിയായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം നാളെ മിഴിതുറക്കും. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ത്യ x ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റോടെ നാളെ ആരംഭം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നേട്ടമാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 പേർക്ക് ഇരിക്കാവുന്നതാണ് ഈ സ്റ്റേഡിയം. ഇന്ത്യ x ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നും നാലും പോരാട്ടങ്ങൾ മൊട്ടേരയിലാണു നടക്കുക. ഇരുടീമും തമ്മിലുള്ള ട്വന്‍റി-20 മത്സരങ്ങളും ഇവിടെ അരങ്ങേറും. വാഴ്ത്തിപ്പാടി താരങ്ങൾ മൊട്ടേര സ്റ്റേഡിയത്തെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങളും മുൻ താരങ്ങളും വാഴ്ത്തിപ്പാടുകയാണ്. സ്വപ്നക്കൊട്ടക എന്നാണ് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ്‍ മൊട്ടേരയെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയിൽത്തന്നെ മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്‍റെ ട്വീറ്റ്. ഇംഗ്ലീഷ്…

Read More