ഓസ്ട്രേലിയൻ ജോക്കോ എട്ടാം തവണ

മെൽബണ്‍: എട്ടാം തവണയും ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം ചുണ്ടോടടുപ്പിച്ച് സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച് ടെന്നീസ് ലോകത്തോട് വിളിച്ചു പറഞ്ഞു, താനാണ് ഓസ്ട്രേലിയൻ മാസ്റ്റർ എന്ന്. പുരുഷ സിംഗിൾസ് ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിന്‍റെ ശക്തമായ വെല്ലുവിളി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നായിരുന്നു ജോക്കോവിച്ചിന്‍റെ കിരീട ധാരണം. ജോക്കോയുടെ കരിയറിലെ 17-ാം ഗ്രാൻസ‌്‌ലാം കിരീടമാണിത്. ഗ്രാൻസ്‌ലാം വേട്ടയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡറർ (20), സ്പെയിനിന്‍റെ റാഫേൽ നദാൽ (19) എന്നിവരുമായുള്ള വ്യത്യാസം കുറയ്ക്കാനും ജോക്കോവിച്ചിന് ഇതോടെ സാധിച്ചു. 6-4, 4-6, 2-6, 6-3, 6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കി തീം കിരീടം സ്വന്തമാക്കുമെന്ന പ്രതീതി ജനിപ്പിച്ചു. കഴിഞ്ഞ വർഷം കിരീടം നേടിയപ്പോൾതന്നെ ഓസ്ട്രേലിയൻ ഓപ്പണ്‍ ഏറ്റവും അധികം തവണ സ്വന്തമാക്കിയ…

Read More

പറന്നു പറന്ന് സഞ്ജു…

ടൗരംഗ (ന്യൂസിലൻഡ്): ബാറ്റിംഗിൽ ക്ലിക്ക് ആയില്ലെങ്കിലും ഫീൽഡിംഗിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം സഞ്ജു വി. സാംസണ്‍. ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്‍റി-20 പോരാട്ടത്തിലാണ് സഞ്ജുവിന്‍റെ സാഹസിക ഫീൽഡിംഗ് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയത്. ഷാർദുൾ ഠാക്കൂർ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്‍റെ സാഹസിക ഫീൽഡിംഗ്. റോസ് ടെയ്‌ലറുടെ ബാറ്റിൽനിന്ന് നിലംതൊടാത പറന്ന പന്ത് ബൗണ്ടറി ലൈനിനു പുറത്തേക്ക് ഡൈവ് ചെയ്ത് പിടിച്ച സഞ്ജു, നിലംതൊടുന്നതിനു മുന്പ് പന്ത് ലൈനിനുള്ളിലേക്ക് എറിയുകയും ചെയ്തു. സഞ്ജുവിന്‍റെ ഈ അദ്ഭുത ഫീൽഡിംഗ് ബൗൾ ചെയ്ത ഠാക്കൂറിനു പോലും വിശ്വസിക്കാനായില്ല. റീപ്ലേയിലാണ് സഞ്ജു എന്താണ് ചെയ്തതെന്ന് അന്പയർമാരും സഹതാരങ്ങളും മനസിലാക്കിയത്. സിക്സറിന്‍റെ സ്ഥാനത്ത് രണ്ട് റണ്‍സ് മാത്രമാണ് ന്യൂസിലൻഡിനു നേടാനായത്. ന്യൂസിലൻഡ് താരം ടോം ബ്രൂസിനെ റണ്ണൗട്ടാക്കിയതും സഞ്ജു ആയിരുന്നു. സഞ്ജുവിന്‍റെ തന്ത്രപരമായ ത്രോയിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ വിക്കറ്റ്…

Read More

സഞ്ജു പേടിയില്ലാത്ത കളിക്കാരൻ: കോഹ്‌ലി

ന്യൂസിലൻഡിനെതിരായ നാലാം ട്വന്‍റി-20യിൽ സൂപ്പർ ഓവറിലൂടെ ജയം സ്വന്തമാക്കിയശേഷം മലയാളി താരം സഞ്ജു വി. സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സഞ്ജു പേടിയില്ലാതെ കളിക്കുന്ന ബാറ്റ്സ്മാനാണ്. സഞ്ജുവിന്‍റെ അവസരമെന്ന് ഇതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് സഞ്ജുവിനെ അന്തിമ ഇലവണിൽ കളിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ആദ്യത്തെ മനോഹരമായ സിക്സറിനുശേഷം പിച്ച് നന്നായി മനസിലാക്കുന്നതിന് മുന്പേ വന്പൻ ഷോട്ടിനുശ്രമിച്ച് സഞ്ജു പുറത്തായി. പിച്ച് മനസിലാക്കുന്നതിൽ ബാറ്റിംഗ് നിരയിൽ ഞാനടക്കമുള്ള പലർക്കും തെറ്റ് പറ്റി. ബാറ്റിംഗ് നിരയിൽ എല്ലാവരും ലഭിച്ച മികച്ച തുടക്കം മുതലാക്കാതെയാണ് പുറത്തായത് – കോഹ്‌ലി പറഞ്ഞു. സഞ്ജു വേണ്ടെന്ന് സൂപ്പർ ഓവറിൽ കെ.എൽ. രാഹുൽ, സഞ്ജു വി. സാംസണ്‍ എന്നിവരെ ഓപ്പണിംഗിന് ഇറക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. എന്നാൽ, പരിചയസന്പന്നായ താൻ ഇറങ്ങിയാൽ മതിയെന്ന് രാഹുൽ പറഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു…

Read More

കണക്കിലെ കളികൾക്കായി ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈയിൻ

കൊച്ചി: കണക്കിലെ കളികളിൽ ഭാഗ്യംതേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മൈതാനത്തിറങ്ങുന്നു. ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. ലീഗിൽ ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് ചെന്നൈയിൻ തകർപ്പൻ ജയം നേടിയിരുന്നു. 14 മത്സരത്തിൽനിന്ന് മൂന്ന് ജയവും അഞ്ചു സമനിലയുമായി 14 പോയിന്‍റോടെ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. 13 കളികളിൽനിന്ന് 18 പോയിന്‍റുമായി നിലവിൽ ആറാം സ്ഥാനത്തുണ്ട് ചെന്നൈയിൻ. കണക്കുകൂട്ടലുകൾ പിഴച്ചില്ലേൽ പ്ലേ ഓഫിൽ കടക്കാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും അവസരമുണ്ട്. പക്ഷേ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രം പോരാ പ്ലേ ഒാഫ് ലക്ഷ്യമിട്ട് മുന്നേറുന്ന ടീമുകൾ തോൽക്കുകയും വേണം. അതേസമയം ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ശേഷിക്കുന്ന മത്സരങ്ങളിൽ ജയിക്കുകയും ചെയ്താൽ ചെന്നൈയിന് ആദ്യ നാലിൽ ഇടം നേടാനാകും. നോർത്ത്ഇൗസ്റ്റ്, ബംഗളൂരു, ഒഡീഷ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ.…

Read More

തലയുയർത്തിപ്പിടിക്കാൻ, നെഞ്ചുവിരിച്ചു നടക്കാൻ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് ഒരു കാരണം കൂടി…

തലയുയർത്തിപ്പിടിക്കാൻ, നെഞ്ചുവിരിച്ചു നടക്കാൻ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് ഒരു കാരണം കൂടി… അതെ, ലോകത്ത് ആദ്യമായി ഇൻസ്റ്റഗ്രാമിൽ 200 മില്യണ്‍ (20 കോടി)ഫോളോവേഴ്സിനെ നേടിയതിന്‍റെ ഖ്യാതി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സ്വന്തം. ഫോട്ടോ – വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിന്‍റെ ഒൗദ്യോഗിക പേജിനു ലോകമെന്പാടുമായി 330 മില്യണ്‍ ഫോളോവേഴ്സ് മാത്രമുള്ളപ്പോഴാണ് പോർച്ചുഗലിന്‍റെ ‘പോരാട്ടവീര്യം’ ഈ നേട്ടം സ്വന്തമാക്കിയതെന്നതു ശ്രദ്ധേയം. “നന്ദി, ഏവർക്കും.. എന്നോടൊപ്പം ഈ യാത്രയിൽകൂടെനിന്നതിന്, പങ്കുവച്ചതിന് ’’- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെ(173 മില്യണ്‍),ഹോളിവുഡ് താരം ഡ്വയിൻ ജോണ്‍സൻ (170 മില്യണ്‍ ), ഗായിക സലീന ഗോമസ് (167 മില്യണ്‍) എന്നിവരാണ് ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ ക്രിസ്റ്റ്യാനോയ്ക്കു തൊട്ടുപിന്നിലുള്ളവർ. അർജന്‍റൈൻ ഫുട്ബോൾ താരം ലയണൽ മെസിക്ക് 148 മില്യണ്‍ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവുമധികം വരുമാനം നേടുന്ന…

Read More

ഇന്ത്യൻ ബാസ്‌കറ്റ്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ മാത്യു സത്യബാബു അന്തരിച്ചു

ചെന്നൈ: ഇന്ത്യയുടെ ബാസ്‌കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി. മാത്യു സത്യബാബു (78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്നു ചെന്നൈയിലാണ് അന്ത്യം. 1970-ലെ ബാങ്കോക്കിൽ നടന്ന ആറാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ആന്ധ്രാ സ്വദേശിയായ സത്യബാബുവാണ്. മൂന്ന് ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1962-64 കാലഘട്ടത്തില്‍ ആന്ധ്രയ്ക്കുവേണ്ടിയും 1965-1975 കാലത്ത് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടിയും ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ബാങ്ക് ബാസ്‌കറ്റ്‌ബോള്‍ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ടീമിന്‍റെ മെന്‍ററായും പ്രവർത്തിച്ചു. ഇന്ത്യൻ‌ മുൻ ക്യാപ്റ്റൻ ജയശങ്കർ മേനോൻ ഉൾപ്പെടെയുള്ളവരെ സത്യബാബു പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യ: ജോണെ മാത്യു. തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ താരങ്ങളായ സീബ, ജോണ്‍സണ്‍ എന്നിവർ മക്കളാണ്.

Read More

ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡററെ തകർത്ത് ജോക്കോവിച്ച് ഫൈനലിൽ

മെല്‍ബണ്‍: സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ഫൈനലിൽ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്‍റെ ജയം. സ്‌കോര്‍: 7-6(1), 6-4,6-3. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ ഫെഡററെ നിഷ്പ്രഭനാക്കി രണ്ടാം സീഡായ ജോക്കോവിച്ച് മുന്നേറി. ഫെഡറർക്കെതിരെ ജോക്കോവിച്ച് നേടുന്ന 27-ാം ജയമാണിത്. എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫൈനലിൽ ഇറങ്ങുന്നത്. ഡൊമനിക് തീം-അലക്‌സാണ്ടര്‍ സ്വരേവ് മത്സരത്തിലെ വിജയിയാണ് ഫൈനലിൽ നേരിടുക.

Read More

സൂപ്പർ ഓവർ ത്രില്ലറിൽ ഇന്ത്യയ്ക്ക് ജയം; പരമ്പര

ഹാമിൽട്ടണ്‍: സൂപ്പർ ഓവർ ത്രില്ലറിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ട്വന്‍റി-20 പരമ്പര നേടി. സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തും സിക്സർ പറത്തിയ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 18 റണ്‍സ്. അവസാന രണ്ടു ബോളിൽ വിജയലക്ഷ്യം 10 റണ്‍സ്. ക്രീസിലുണ്ടായിരുന്ന രോഹിത് ശർമ കിവീസ് പേസർ ടിം സൗത്തിയെ രണ്ടു തവണ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച് ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിക്കുകയായിരുന്നു. രോഹിത്താണ് മാൻ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 179 റണ്‍സ് നേടി. ജയമുറപ്പിച്ച് മുന്നേറിയ കിവീസിനെ അവസാന ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി ഷമിയാണ് ടൈയിൽ പിടിച്ചുകെട്ടിയത്. അവസാന പന്തിൽ റോസ് ടെയ് ലറെ ക്ലീൻ ബൗൾഡ് ചെയ്താണ് ഷമി ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത്.…

Read More

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ഹാട്രിക്; വിസ്മയമായി രവി യാദവ്

ഇന്‍ഡോര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം ഹാട്രിക്കോടെ അവിസ്മരണീയമാക്കി മധ്യപ്രദേശിന്‍റെ ഇടങ്കയ്യന്‍ പേസര്‍ രവി യാദവ്. രഞ്ജി ട്രോഫിയി ഉത്തര്‍പ്രദേശിനെതിരേയാണ് ഈ തകര്‍പ്പന്‍ പ്രകടനം. ഉത്തര്‍പ്രദേശ് സ്വദേശിയാണ് രവി. ഇതിനു മുമ്പും ‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹാട്രിക് പിറന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലേത് ആദ്യത്തേതാണ്. 1939-40 കാലത്ത് ദക്ഷിണാഫ്രിക്കയുടെ റൈസി ഫിലിപ്‌സ് ഫസ്റ്റ് ക്ലാസില്‍ ബോര്‍ഡറിനായി ഈസ്‌റ്റേണ്‍ പ്രൊവിന്‍സിനെതിരേ ആദ്യ ഓവറില്‍ ഹാട്രിക് നേടിയിരുന്നു. എന്നാല്‍ ഈ മത്സരത്തിനു മുമ്പ് ഫിലിപ്‌സ് നാലു മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ അതില്‍ ബൗള്‍ ചെയ്തിരുന്നില്ല. ഇത്തരത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ഹാട്രിക് നേടിയ ഏഴ് ഇന്ത്യക്കാരുണ്ട്. ജവഗല്‍ ശ്രീനാഥ്, സലില്‍ അങ്കോല, അഭിമന്യു മിഥുന്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയതാണ് ഇവരില്‍ നിന്ന് യാദവിനെ വ്യത്യസ്തനാക്കുന്നത്. ക്യാച്ചിലൂടെയായിരുന്നു രവി നേടിയ ആദ്യ വിക്കറ്റ് അടുത്ത രണ്ടു…

Read More

അണ്ടര്‍ 19 ; ഇന്ത്യ സെമി ഫൈനലില്‍

പോട്‌ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഫൈനലില്‍. ഓസ്‌ട്രേലിയയെ 74 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യ 50 ഓവറില്‍ ഒമ്പതിന് 233. ഓസ്‌ട്രേലിയ 43.3 ഓവറില്‍ 159ന് എല്ലാവരും പുറത്ത്. ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി ആകെ നാലു വിക്കറ്റ് സ്വന്തമാക്കിയ കാര്‍ത്തിക് ത്യാഗിയാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. യശസ്വി ജയ്‌സ്വാളും ദിവ്യംശ് സക്‌സേനയും ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. 9.5ല്‍ ഇന്ത്യന്‍ സ്‌കോര്‍ 35ല്‍ വച്ച് സക്‌സേന (14) പുറത്തായി. പിന്നീട് ഇന്ത്യക്ക് 19 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന് അര്‍ധ സെഞ്ചുറി കടന്ന ജയ്‌സ്വാള്‍ ധ്രുവ് ജുരെലുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ നൂറു കടത്തി.…

Read More