വല നിറച്ച് ഫ്രാന്‍സും ഇംഗ്ലണ്ടും ജപ്പാനും

കോല്‍ക്കത്ത/ ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജപ്പാനും വിജയത്തുടക്കം. ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളിനു ചിലിയെയും ഫ്രാന്‍സ് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ന്യൂകാലിഡോണിയയെയും പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍തന്നെ ആറു ഗോളുകള്‍ ഫ്രഞ്ചുകാരുടെ അക്കൗണ്ടിലായി. ഇതില്‍ രണ്ടെണ്ണം ന്യൂകാലിഡോണിയക്കാരുടെ സെൽഫ് ഗോളായായിരുന്നു. സൂപ്പര്‍താരം അമിനെ ഗൊയൂരിയി രണ്ടു ഗോളുകള്‍ നേടി. 20, 33 മിനിറ്റുകളിലായിരുന്നു ഗോള്‍. ബെര്‍ണാര്‍ഡ് ഇവ (5)യുടെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് മുന്നിലെത്തി. ക്ലോഡിയോ ഗോമസ് (30), മാക്‌സെന്‍സ് ക്വാറെസ്റ്റ് (40) എന്നിവരുടെ ഗോളുകൾ. ആദ്യ പകുതി തീരും മുമ്പ് വീണ്ടും സെല്‍ഫ് ഗോള്‍ ഇത്തവണ കിയാം വനേസെ (43) വകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാന്‍സിനു ലഭിച്ച പെനാല്‍റ്റി ക്വാറെസ്റ്റിനു വലയിലാക്കാനായില്ല. അടുത്ത ഗോള്‍ നേടാന്‍ ഫ്രാന്‍സിനു ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. വില്‍സണ്‍ ഇസിഡറുടെ വകയായിരുന്നു ഗോള്‍. അതിനു തൊട്ടു…

Read More

കൗമാരലോകം പന്തു തട്ടി തുടങ്ങി; ആവേശത്തോടെ ആരാധകർ

ന്യൂഡൽഹി/മുംബൈ: വരുംകാല ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള കൗമാര ലോകകപ്പിന് പന്തുരുണ്ട് തുടങ്ങി. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാൽപ്പന്തുകളിയുടെ ലോക ടൂർണമെന്‍റിന് ഡൽഹിയിലും മുംബൈയിലും ഒരേസമയം കിക്കോഫ് നടന്നു. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊളംബിയയും ഘാനയും മാറ്റുരയ്ക്കുന്പോൾ നവി മുബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ യൂറോപ്യൻ കരുത്തരായ തുർക്കിയെ നേരിടുകയാണ് ന്യൂസിലൻഡ്. ഇതിന് പുറമേ രാത്രി എട്ടിന് രണ്ടു കളികൾ കൂടി ഇന്നുണ്ട്. ആദ്യമായി ഒരു ഫുട്ബോൾ ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യ അമേരിക്കൻ കൗമാരനിരയോട് പന്ത് തട്ടിയാണ് തുടങ്ങുന്നത്. അതേസമയം ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വ കഴിഞ്ഞ തവണത്തെ റണ്ണേഴ് അപ്പായ മാലിയെ നേരിടും. ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന കൗമാര ലോകകപ്പിന്‍റെ ഫൈനൽ 28ന് കോൽക്കത്തയിലെ പ്രശസ്തമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. ന്യൂഡൽഹി, കോൽക്കത്ത, കൊച്ചി, മുംബൈ, ഗോഹട്ടി, ഗോവ എന്നീ ആറു വേദികളിലായി…

Read More

സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ’: ഇന്ത്യൻ ഫുട്ബോൾ ടീമിന് ആശംസറിയിച്ച് സച്ചിൻ

മുംബൈ: ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് മാസ്റ്റർ ബ്ലാസ്റ്റർ ടീം അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചത്. മത്സരങ്ങൾ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നും ലക്ഷ്യം നേടാനാകട്ടെയന്നും ആശംസിച്ച സച്ചിൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാനുള്ളതാണെന്നും കൂട്ടിച്ചേർത്തു. ആശംസകളറിയിച്ചുള്ള വീഡിയോയും സച്ചിൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞ സച്ചിൻ ആതിഥേയ മികവിലും നമ്മൾ മുന്നിലാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Read More

ഫിഫ അണ്ടർ 17 ലോകകപ്പിനു നാളെ കിക്കോഫ്

ന്യൂഡൽഹി: കൺമുന്നിൽ ലോകകപ്പിനു പന്തുരുളാൻ ഇനി ഒരു ദിവസത്തിന്‍റെ അകലം മാത്രം. ഇന്ത്യ ഇദംപ്രഥമമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനു നാളെ കിക്കോഫ്. ഉദ്ഘാടന മാമാങ്കങ്ങളും ചടങ്ങുകളും പാടെ ഒഴിവാക്കി കളിക്കു മാത്രം മുൻതൂക്കം നല്കുന്പോൾ ഇന്ത്യയുടെ വലിയ ഫുട്ബോൾ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുകയാണ്. നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന ന്യൂസിലൻഡ് – തുർക്കി, കൊളംബിയ- ഘാന മത്സരങ്ങളോടെയാണ് അണ്ടർ 17 ലോകകപ്പിന്‍റെ 17-ാം പതിപ്പിനു തുടക്കമാകുന്നത്. നാളെ രാത്രി എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എതിരാളി അമേരിക്ക. അതേസമയത്തുതന്നെ പരാഗ്വെ മാലിയെയും നേരിടും. ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ യോഗ്യത നേടിയത്.

Read More

മാസ്റ്റേഴ്സ് സ്പീക്കിംഗ് ഐ.എം വിജയൻ

ഇന്ത്യൻ ഫുട്ബോളിൽ കാതലായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുക യാണ്.അണ്ടർ-17 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതു നമ്മുടെ ഫുട്ബോളിനു ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അതിനായി തീവ്രശ്രമമാണ് ഇനി നടത്തേണ്ടത്. രാജ്യത്തു ഫുട്ബോളിലുണ്ടായ പ്രഫഷണലിസം കുട്ടികൾക്കുള്ള മികച്ച അവസരമാണ്. ഞാനൊക്കെ കളിച്ചിരുന്ന സമയത്ത് സപ്പോർട്ടിംഗ് സ്റ്റാഫായി ഒരു ഡോക്ടർ മാത്രമായിരുന്നു ടീമിലുണ്ടായിരുന്നത്. അദ്ദേഹത്തെ കാണണമെങ്കിൽ ടീമംഗങ്ങൾ ക്യൂനിൽക്കണമായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാമ്പ് സന്ദർശിച്ചപ്പോൾ ശരിക്കും അമ്പരന്നു പോയി. മൂന്നു ഡോക്ടർമാരും പ്രത്യേകം പരിചാരകരുമാണ് ടീമംഗങ്ങൾക്കൊപ്പമുള്ളത്. ഇപ്പോഴത്തെ നമ്മുടെ ടീം ഭാവിയിലേക്കുള്ള ഇന്ത്യൻ സംഘമാണ്. ഇവരെ ഇനി അണ്ടർ -20ലേക്കു പരിഗണിക്കാം. അതുകഴിഞ്ഞു സീനിയർ വിഭാഗങ്ങളിലേക്കും ചെന്നെത്താം. ഇതനുസരിച്ചു താഴെത്തട്ട് മുതൽ ടീം ഉയർന്നു വരണം. ഫുട്ബോൾ വളരാൻ ഇതുതന്നെയാണ് സംവിധാനം. ഇപ്പോൾ നമുക്ക് അതിനു കഴിവുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഫുട്ബോൾ വളർച്ചയുടെ പാതയിലാണെന്നു പറയുന്നത്. ഒറ്റയടിക്കു വിജയങ്ങൾ സ്വന്തമാക്കാനാകില്ല. അങ്ങേയറ്റം കഠിനാധ്വാനം…

Read More

രാഹുലിന്‍റെ കളി കാണാനുള്ള ആവേശത്തിൽ കുടുംബം

തൃശൂർ: വീട്ടുകാരിൽനിന്നുള്ള വലിയ പിന്തുണയോ, എടുത്തുപറയത്തക്ക ഫുട്ബോൾ പാരമ്പര്യമോ ഒന്നുമില്ലാതെ ഒറ്റയ്ക്കു പൊരുതിനേടിയ ഇന്ത്യൻ താരപദവിയാണ് അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ‌ ടീമിലെ ഏക മലയാളി കെ.പി. രാഹുലിന്‍റേത്. തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിൽ കണ്ണോളി വീട്ടിൽ പ്രവീണിന്‍റെ മകൻ രാഹുൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിലെ അദ്ഭുതവും ആഹ്ലാദവും കുടുംബക്കാരുടെ ഹൃദയത്തിൽ മാത്രമല്ല നാട്ടുകാരുടെ മനസിലും ഇപ്പോഴും സജീവമായി അലയടിക്കുന്നു. അവർ ആവേശത്തോടെ കാത്തിരിക്കുകയാണ്. തങ്ങളുടെ രാഹുൽ ഇന്ത്യക്കായി പൊരുതുന്നതു കാണാൻ, അവൻ ഇന്ത്യക്കായി ഗോൾ നേടുന്നതു കണ്ട് കരഘോഷം മുഴക്കാൻ. തങ്ങളുടെ ആരുടെയും സഹായമില്ലാതെ മകൻ ഒറ്റയ്ക്കു കളിച്ചുതന്നെയാണ് ഇന്ത്യൻ ടീം വരെയെത്തിയതെന്ന് രാഹുലിന്‍റെ അച്ഛൻ പ്രവീണ്‍ ദീപികയോടു പറഞ്ഞു. “ഞാൻ വലിയ ഫുട്ബോൾ കളിക്കാരനൊന്നുമല്ല. മകനു ചെറുപ്പം മുതൽ ഫുട്ബോൾ ഭ്രാന്തായിരുന്നു. സാധാരണ എല്ലാ മാതാപിതാക്കളും പറയുന്നതുപോലെ കളിയൊക്കെ നിർത്തി പഠിക്കാൻ നോക്കണമെന്നു പലപ്പോഴും…

Read More

പ്രതീക്ഷയോടെ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ധീരജ് സിംഗ്

ന്യൂഡൽഹി: ഫുട്‌ബോളിലെ അവസാന പ്രതിരോധ ഭടനാണ് ഗോള്‍ കീപ്പര്‍. എതിരാളികളുടെ മുന്നേറ്റത്തിനു വിലങ്ങുതീർക്കേണ്ട തന്ത്രശാലിയായിരിക്കണം ഗോള്‍ കീപ്പര്‍. അത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പര്‍മാരില്‍ പ്രമുഖനാണ് ധീരജ് സിംഗ്. ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് പരിശീലകന്‍ നോര്‍ട്ടന്‍റെ മനസിലെ പ്രഥമഗണനീയനാണ് ധീരജ് സിംഗ്. ബോക്‌സില്‍ വളരെ ചടുലമായി നീങ്ങി പ്രതിരോധം തീര്‍ക്കുന്ന ഗോള്‍കീപ്പറുടെ പോസ്റ്റിലെ പ്രകടനം മികച്ചതായാല്‍ ടീമംഗങ്ങള്‍ക്ക് അതു വലിയ ആത്മവിശ്വാസം പകരും. ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായ ശേഷം താന്‍ വളരെയധികം അധ്വാനിച്ചെന്ന് ധീരജ് പറഞ്ഞു. തന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇപ്പോള്‍ ടീമിലെ ഇടമെന്നും ഏതുവെല്ലുവിളിയെയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ഇന്ത്യന്‍ ടീമിന് ആശംസയുമായി വിരാട് കോഹ്‌ലി

മുംബൈ: അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസകളറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോഹ്‌ലിയുടെ ആശംസ. ‘ഒക്ടോബര്‍ ആറിന് തുടങ്ങുന്ന അണ്ടര്‍-17 ലോകകപ്പില്‍ നമ്മുടെ കുട്ടികളും മത്സരിക്കുന്നുണ്ട്. അമേരിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. പോയി കിരീടം നേടി വരൂ, ഇന്ത്യയുടെ അഭിമാനമാകൂ -കോഹ്‌ലി പറഞ്ഞു.യുഎസ്എ, കൊളംബിയ, ഘാന ടീമുകള്‍ അടങ്ങിയ എ ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ഒമ്പതിന് കൊളംബിയയ്ക്കെതിരെയാണ് അടുത്ത മത്സരം. ഒക്ടോബര്‍ 12ന് ഘാനയാണ് ഇന്ത്യയുടെ എതിരാളികള്‍.  

Read More

കാനറിയും ലാ റോഹയും കൊച്ചിയിൽ

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് കൊച്ചിയിൽ പന്തു തട്ടാനിറങ്ങുന്ന വിദേശ ടീമുകൾ പറന്നിറങ്ങി. ഗ്രൂപ്പ് ഡിയിലെ ബ്രസീൽ, സ്പെയിൻ, ഉത്തര കൊറിയ, നൈജർ ടീമുകളാണ് ഇന്നലെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഒഫീഷ്യൽസിനു പുറമേ അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ടീമുകളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. നെടുന്പാശേരിയിൽ വിമാനമിറങ്ങിയ ആദ്യ ടീം ലാ റോഹ (ദ റെഡ്) എന്നറിയപ്പെടുന്ന സ്പെയിനായിരുന്നു. ഇന്നലെ പുലർച്ചെ 3.30നാണ് അവർ എത്തിയത്. സ്പാനിഷ് ടീം വൈകിട്ട് 5.30ന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങുകയും ചെയ്തു. ഗോളടിക്കാനും പ്രതിരോധക്കോട്ട കെട്ടാനുമുള്ള പരിശീലനമാണ് ഇന്നലെ കോച്ച് സാന്‍റിയാഗോ ഡെനിയ സാഞ്ചെസ് സ്പാനിഷ് കൗമാരപടയ്ക്ക് പകർന്നു നൽകിയത്. നിലവിലെ യൂറോ അണ്ടർ 17 ചാന്പ്യൻമാരായ സ്പെയിൻ ഇതുവരെ ലോകകപ്പിന്‍റെ കൗമാര മേളയിൽ കിരീടം ചൂടിയിട്ടില്ല. ഉച്ചയ്ക്ക്…

Read More

ബേസില്‍ വീണ്ടും ഇന്ത്യ എ ടീമില്‍; സഞ്ജു ടീമിലില്ല

മുംബൈ: മലയാളി താരം ബേസില്‍ തമ്പിയെത്തേടി ഇതാ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ വിളി. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് പേസ് ബൗളറായ ബേസിലിനെ ഉള്‍പ്പെടുത്തിയത്. പാതി മലയാളിയായ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. അഞ്ചു മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ആദ്യ അവസരത്തില്‍ത്തന്നെ മികച്ച പ്രകടനം പുറത്തെടുത്തതാണ് ബേസിലിനു തുണയായത്. ദക്ഷിണാഫ്രിക്ക‍ എക്കെതിരായ മത്സരത്തിലായിരുന്നു ഇത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരവും മലയാളികളുടെ ഈ പ്രിയതാരം നേടിയിരുന്നു. ആറിന് വിശാഖപട്ടണത്തു പരമ്പര ആരംഭിക്കും. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കുര്‍, സിദ്ധാര്‍ഥ് കൗര്‍ എന്നീ പേസ് ബൗളര്‍മാരും ടീമിലുണ്ട്. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് ടീമിന്‍റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ഈ രണ്ടു ടീമിലും…

Read More