ശ്രീശാന്തിന്‍റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു

കൊച്ചി: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ടീമില്‍ നി്ന്നു പുറത്തായ ശ്രീശാന്തിന് തിരികെ ടീമിലെത്താന്‍ കഴിയുമെന്നും ഇതിനായി ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ കണ്ടാല്‍ മതിയെന്നുമാണ് ടി.സി മാത്യു പറഞ്ഞത്. വിനോദ് റായിയെ കാണാന്‍ ടി.സി മാത്യും ശ്രീശാന്തിനു നിര്‍ദേശം നല്‍കി. ടി.സി മാത്യു നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിനോദ് റായ്ക്ക് കത്തു നല്‍കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ബിസിസിഐ ഇതുവരെ വിലക്കിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ഇ്‌പ്പോള്‍ സസ്‌പെന്‍ഷന്‍ മാത്രമേയുള്ളുവെന്നും ശ്രീശാന്ത് പറയുന്നു. മുന്‍ ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വാക്കുകളില്‍ നിരാശയുണ്ടെന്നും ഇത് വ്യക്തിവൈരാഗ്യമാണോയെന്ന് അറിയില്ലയെന്നും ശ്രീശാന്ത് പ്രതികരിച്ചു. വളരെയധികം ആളുകള്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറാന്‍ ഇതു സഹായകമാകുമെന്നും  ശ്രീശാന്ത് പറഞ്ഞു. നേരത്തെ ശ്രീശാന്തിന് ടീമില്‍…

Read More

ഡേവിസ് കപ്പില്‍ ഇന്ത്യക്കു ലീഡ്

പൂന: യുകി ഭാംബ്രിയും രാംകുമാറും സിംഗിള്‍സ് മത്സരങ്ങള്‍ വിജയിച്ചതോടെ ഡേവിസ് കപ്പ് ടെന്നീസ് ഏഷ്യ,ഓഷ്യാനി

Read More

ബാസ്‌കറ്റ്‌ബോളില്‍ തലപ്പാവ് ഉപയോഗിക്കാം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രഫഷണല്‍ ബാസ്‌കറ്റ്‌ബോളില്‍ കളിക്കുന്ന സിക്ക് താരങ്ങള്‍ക്ക് തലപ്പാവ് ഉപയോഗിക്കാമെന്ന് അമേരിക്കന്‍ കോൺഗ്രസ് അംഗ ങ്ങൾ. ഇതോടെ അന്താരാഷ്‌ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷനും (ഫിബ) ഇതിന് അനുവാദം നല്‍കും. ഫിബയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ലോ മേക്കഴ്സിന്‍റെ തീരു മാനം. അമേരിക്കയില്‍ നിരവധി സിക്ക് വംശജര്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നുണ്ട്. മുമ്പ് ടര്‍ബന്‍ ധരിച്ചു കളിക്കാനാകുമായിരുന്നില്ല. ഇന്ത്യയുടെ ദീര്‍ഘകാലമായ ആവശ്യമാണിത്. അനുകൂലമായുള്ള വിധിക്ക് സിക്ക് വംശജരും നിയമപോരാട്ട ത്തിലായിരുന്നു.

Read More

ഐപിഎല്‍ താരലേലം ഈ മാസം 20ന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം ഈ മാസം 20ന് നടക്കും. ശനിയാഴ്ച നടക്കാനിരുന്ന ലേലം സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 20ലേക്കു മാറ്റുകയായിരുന്നു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ തുടങ്ങിയവരെ സ്ഥാനങ്ങളില്‍നിന്നു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിലാണ് ലേലം നീട്ടിയത്. 27 താരങ്ങളെയാണ് ഒരോടീമിനും സ്വന്തമാക്കാന്‍ കഴിയുന്നത്. ഇതില്‍ ഒന്പതു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. 66 കോടി രൂപയാണ് ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാന്‍ സാധിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 21 വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു. ഐപിഎല്‍ നിയമാവലി പ്രകാരം മിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും ക്ലബ്ബുകളുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷം മുതല്‍ സീനിയര്‍ താരങ്ങളടക്കമുള്ളവരെ ഫ്രാഞ്ചൈസികള്‍ ലേലത്തില്‍നിന്നു…

Read More

ദക്ഷിണാഫ്രിക്കയ്ക്കു വിജയം

ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 121 റണ്‍സ് വിജയം. ആദ്യ മത്സരത്തിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. അഞ്ചു മത്സരപരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 2-0ത്തിന്റെ ലീഡായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡുപ്ലെസി(105)യുടെയും ഡേവിഡ് മില്ലറി(117 നോട്ടൗട്ട്)ന്റെയും സെഞ്ചുറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 307 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി നിരോഷണ്‍ ഡിക് വെല്ലയും ഉപുല്‍ തരംഗയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നാലെയെത്തിവര്‍ നിരാശപ്പെടുത്തിയതോടെ ശ്രീലങ്കന്‍ സ്‌കോര്‍ 186ല്‍ അവസാനിച്ചു.

Read More

ട്വന്‍റി-20യിൽ കോഹ്‌ലി തന്നെ ഒന്നാമൻ

ദുബായ്: ഐസിസി ട്വന്‍റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാംസ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ടെസ്റ്റിൽ രണ്ടാമതും ഏകദിനത്തിൽ മൂന്നാം സ്ഥാനത്തുമുള്ള കോഹ്‌ലി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലും ആദ്യ അഞ്ചിൽ ഇടംനേടുന്ന താരമാണ്. ഇംഗ്ലണ്ടിനെതിരായ പരന്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ട്വന്‍റി-20 പരന്പരയിൽ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ കെ.എൽ. രാഹുൽ 15 പടികൾ കയറി 15-ാം സ്ഥാനം സ്വന്തമാക്കി. ബൗളർമാരുടെ ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. പരന്പരയിലെ മിന്നുന്ന പ്രകടനത്തോടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തും ആർ. അശ്വൻ എട്ടാം സ്ഥാനത്തുമെത്തി. ആശിഷ് നെഹ്റ 24-ാം സ്ഥാനത്താണ്. – See more at:

Read More

റൊണാൾഡീഞ്ഞോ വീണ്ടും ബാഴ്സയിലേക്ക്

മാഡ്രിഡ്: ബ്രസീലിന്‍റെ മുൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ വീണ്ടും ബാഴ്സയിലേക്കു വരുന്നു. കളിക്കാരനായല്ല. ക്ലബിന്‍റെ ബ്രാൻഡ് അംബാസിഡറായി. റൊണാൾഡീഞ്ഞോയുമായി കരാർ ഒപ്പിട്ടെന്ന് ബാഴ്സലോണ ക്ലബ് അധികൃതർ വെബ്സൈറ്റിലൂടെ അറിയിച്ചു. റൊണാൾഡിഞ്ഞോയുടെ സ്വീകാര്യത വരും വർഷങ്ങളിൽ ടീമിന് മുതൽക്കൂട്ടാകുമെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചു. സ്പാനിഷ് ലീഗിൽ 2004-05, 2005-06 സീസണുകളിൽ ക്ലബ്ബിനെ സ്പാനിഷ് ലാലിഗയിലും 2006 ലെ ചാന്പ്യൻസ് ലീഗ് കിരീടത്തിലേക്കും നയിച്ച താരമാണ് റൊണാൾഡീഞ്ഞോ. രണ്ടു തവണ ഫിഫ ഫുട്ബോൾ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2008ലാണ് റൊണാൾഡീഞ്ഞോ ബാഴ്സ വിട്ട് എസി മിലാനിലേക്ക് കുടിയേറിയത്.

Read More

കാഴ്ചപരിമിതരുടെ ട്വന്‍റി-20 ലോകകപ്പ്; ഇന്ത്യ പാക്കിസ്ഥാനോടു തോറ്റു

ന്യൂഡല്‍ഹി: ബൗളിംഗ് അണ്ടര്‍ ആം ആണ്. ബാറ്റ്‌സ്മാന്മാര്‍ സ്വീപ് ഷോട്ട് മാത്രമേ കളിക്കൂ. എന്നിരുന്നാലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പതിവു പോരാട്ടങ്ങളുടെ എല്ലാ ചൂടുമുണ്ടായിരുന്നു ഇന്നലെ ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന കാഴ്ചപരിമിതരുടെ ട്വന്‍റി-20 മത്സരത്തിന് . പക്ഷേ, ഇത്തവണ പതിവിനു വിപരീതമായി ജയം പാക്കിസ്ഥാനായിരുന്നുവെന്നു മാത്രം. കാഴ്ചയില്ലാത്തവരുടെ ട്വന്‍റി-20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തെങ്കിലും വെറും മൂന്നുവിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നു. തങ്ങളുടെ ഹൃദയം, ധരിച്ചിരിക്കുന്ന വസ്ത്രത്തിലണിഞ്ഞാണ് ഇരുടീമിലെയും കളിക്കാര്‍ കളത്തിലിറങ്ങിയത്. ക്യാച്ച് വിട്ടുകളഞ്ഞതിന് ഒരാള്‍ മറ്റൊരാളെ പഴിചാരുന്നതോ ബൗണ്ടറിലൈനില്‍ വച്ച് പന്ത് തടയുന്നതോ ഫിറോസ്ഷാ കോട്‌ലയില്‍ കാണാനാവുമായിരുന്നില്ല. മണികിലുക്കമുള്ള ബോളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ യഥേഷ്ടം സ്‌കോര്‍ ചെയ്തു. ഓരോബോൾ കഴിയുമ്പോഴും ലൗഡ്‌സ്പീക്കറിലൂടെ കാഴ്ചയില്ലാത്ത…

Read More

കിംഗ്സ് കപ്പ് സെമി ആദ്യപാദത്തിൽ ബാഴ്സയ്ക്കു വിജയം

  മാഡ്രിഡ്: കിംഗ്സ് കപ്പ് സെമി ആദ്യപാദത്തിൽ ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അത് ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ലൂയി സുവാരസിന്‍റെയും ലയണൽ മെസിയുടേയും ഗോളിലാണ് നിലവിലെ ചാന്പ്യൻമാരായ ബാഴ്സ ജയിച്ചുകയറിയത്. ആദ്യ പകുതിയിലായിരുന്നു ബാഴ്സയുടെ രണ്ടു ഗോളുകളും. സുവാരസ് ഏഴാം മിനിറ്റിലും മെസി 33 ആം മിനിറ്റിലും മാഡ്രിഡ് പോസ്റ്റിൽ പന്തെത്തിച്ചു. അന്‍റോണിയോ ഗ്രീസ്മാൻ അത് ലറ്റികോയുടെ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം പാദം വരുന്ന ചൊവ്വാഴ്ച ബാഴ്സയുടെ തട്ടകമായ ക്യാന്പ് നൂവിലാണ്.

Read More

ആറു വിക്കറ്റ് നേട്ടത്തിൽ അശ്വിനെ മറികടന്ന് ചാഹൽ

ബംഗളുരു: ഇന്ത്യക്കായി അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ ആറു വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് യുസ്വേന്ദ്ര ചാഹലിനു സ്വന്തം. ഇംഗ്ലണ്ടിനെതിരായ ആറു വിക്കറ്റ് പ്രകടനത്തോടെയാണ് ചാഹൽ റിക്കാർഡ് സ്വന്തം പേരിൽ എഴുതിയത്. 25 റണ്‍സ് വഴങ്ങിയായിരുന്നു ചാഹലിന്‍റെ നേട്ടം. സാം ബില്ലിംഗ്സ്, ജോ റൂട്ട്, ഓയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി, ക്രിസ് ജോർദാൻ എന്നിവരാണ് ചാഹലിനു മുന്നിൽ ബാറ്റുതാഴ്ത്തിയത്. ശ്രീലങ്കയ്ക്കെതിരേ എട്ടു റണ്‍സിന് നാലു വിക്കറ്റ് നേടിയ ആർ.അശ്വിന്‍റെ ബൗളിംഗ് പ്രകടനം ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചാഹലിന്‍റെ പ്രകടനത്തിനുമുന്നിൽ പഴങ്കഥയായി. ശ്രീലങ്കൻ നിഗൂഢ സ്പിന്നർ അജാന്ത മെൻഡിസാണ് ആറുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്ന മറ്റൊരു ബൗളർ. മെൻഡിസ് രണ്ടുവട്ടം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ആറു റണ്‍സും 16 റണ്‍സും വഴങ്ങിയായിരുന്നു മെൻഡിസിന്‍റെ ബൗളിംഗ് പ്രകടനങ്ങൾ.

Read More