രാത്രി കുളിക്കരുത്, ശുചിമുറി ഉപയോഗിക്കരുത്…! ഫ്ളാറ്റിലെ അയൽക്കാരിയുടെ ആവശ്യത്തിനെതിരേ യുവാവ് കോടതിയിൽ

അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടുത്തും. ശല്യം സഹിക്കാനാവാതെ അയൽക്കാർക്കെതിരേ പോലീസിനെയും കോടതിയെയും സമീപിക്കുന്നവരും കുറവല്ല. ഇതേപോലെ സ്ഥിരം ശല്യമായ അയൽക്കാരിക്കെതിരേ കോടതിയിൽ പോയി നഷ്ടപരിഹാരം നേടിയിരിക്കുകയാണ് ഒരു ചൈനാക്കാരൻ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു റെസിഡൻഷ്യൽ ബ്ലോക്കിലെ രണ്ടാം നിലയിൽ താമസിക്കുന്ന ഷാങ്ങിനാണു കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചത്. ഇതേ ബ്ലോക്കിൽ ഒന്നാംനിലയിൽ താമസിക്കുന്ന വാങ് എന്ന യുവതിക്കെതിരേയായിരുന്നു ഷാങ്ങിന്‍റെ നിമയപ്പോരാട്ടം. മുകളിലത്തെനിലയിൽനിന്നുമുള്ള രാത്രിയിലെയും മറ്റും ശബ്ദങ്ങൾ തന്നെ അലോസരപ്പെടുത്തുകയാണെന്നും അതിനാൽ ഒരു ശബ്ദവും ഉണ്ടാക്കാൻ പാടില്ലെന്നും പറഞ്ഞ് വാങ് അയൽവാസിയായ ഷാങ്ങിനെ നിരന്തരം ശാസിക്കുകയായിരുന്നു. ഇവരുടെ പരാതിയെത്തുടർന്നു തന്‍റെ ഫ്ലാറ്റിൽനിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കാൻ വീട് മുഴുവൻ പരവതാനി വിരിക്കുന്നതടക്കം ഷാങ് ചെയ്തിരുന്നു. എന്നാൽ പല്ലുതേക്കുക, കുളിക്കുക, അബദ്ധത്തിൽ പാത്രങ്ങൾ താഴെ വീഴുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം അയൽക്കാരി…

Read More

ബാക്ക്ഫ്ലിപ്പ് ചെയ്ത് പൂളിലേക്ക് ചാടി; പിന്നീ‌ട് സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ച

സ്വിമിംഗ് പൂളിൽ ഇറങ്ങുന്നതിന് മുമ്പായി ബാക്ക് ഫ്ലിപ്പ് ചെ‌യ്ത് ചാടുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അത്തരത്തിൽ ബാക്ക് ഫ്ലിപ്പ് ചെയ്ത് അപകടം വിളിച്ച് വരുത്തിയിരിക്കുയാണ് ഒരു കുട്ടി. അമേരിക്കാസ് ഗോട്ട് നോ ടാലന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ആണ്‍കുട്ടി വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്യാനായി നിൽക്കുന്നത് കാണാം. തു‌ടർന്ന് പിന്നിലേക്ക് കുട്ടി തലകുത്തി മറിയാൻ ശ്രമിക്കുകയാണ്. ചാടുന്നതിനിടയിൽ വെള്ളത്തിലേക്ക് വീഴാതെ സ്വിമ്മിംഗ് പൂളിനും തറയ്ക്കും ഇടയ്ക്കുള്ള വിടവിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ തല കുടുങ്ങുകയും ശരീരം പൂളിലേക്ക് മറിയുകയും ചെയ്യുന്നത് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്. ആരാണ് ഇത്തരം ഒരു പൂള്‍ പണിതതെന്നും, തറയ്ക്കും പൂളിനും ഇടയില്‍ ഇത്രയും വലിയ വിടവ് എന്തിനാണ് നിലനിര്‍ത്തിയതെന്നുമാണ് ആളുകൾ ചോദിക്കുന്നത്.    

Read More

ട്രാക്റ്റര്‍ കാലുകൊണ്ട് ഉയര്‍ത്താന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്… വീഡിയോ വൈറൽ

അഞ്ച് ‌‌ടൺ ഭാരമുള്ള ‌ട്രാക്റ്റർ കാലുകൊണ്ട് ഉ‌യർത്താൻ ശ്രമിച്ച് പണി കിട്ടി‌യ യുവാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുന്നതിനി‌ടെ യുവാവിന്‍റെ കാലിന് പരിക്കേൽക്കുകയായിരുന്നു. ഈ ദൃശ്യങ്ങള‌ടങ്ങിയ വീഡി‌യോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യുവാവ് കസേരയിൽ ഇരുന്ന് കാലുകൊണ്ട് ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുകയായിരുന്നു. മറ്റൊരാൾ യുവാവിന്‍റെ കസേര താങ്ങി നിൽക്കുന്നുമുണ്ട്. ട്രാക്റ്ററിന്‍റെ വലി‌യ ‌ടയറുകളിലൊന്നിൽ കാലുവച്ചാണ് യുവാവ് ഇത്രയും അധികം ഭാരമുള്ള ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുന്നത്. തുടർന്ന് ട്രാക്റ്റര്‍ കുറച്ച് ഒന്ന് ഉയര്‍ത്തിയ ശേഷം കാല്‍മുട്ട് വളച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ യുവാവ് മറന്നു. മുട്ടുമടക്കാതെ കാല് ടയറിന് മേലെ നീട്ടി വെച്ചതോടെ ടയറിന്‍റെ ഭാരം മുഴുവന്‍ കാലിലേക്ക് വരികയും വേദന സഹിക്കാന്‍ വയ്യാതെ യുവാവ് നിലവിളിയ്ക്കുകയും ചെയ്തു. പിന്നാലെ വീഡി‌‌യോ ഷൂ‌ട്ട് ചെയ്തുകൊണ്ടിരുന്ന സുഹൃത്തുക്കളടക്കം യുവാവിന്‍റെ അടുത്തേക്ക് ഓ‌ടി‌യെത്തുകയായിരുന്നു. 2.17 കോടി പേരാണ് വീഡിയോ…

Read More

നഗരം കീ‌ഴ‌ക്കാൻ വരയൻപുലികളും വയറൻപുലികളും കരിന്പുലികളും; തൃശൂരിന്‍റെ പുലിക്കൂട്ടം ഇന്നിറങ്ങും

തൃശൂർ: നഗരവീഥികൾ കീഴടക്കി തൃശൂരിന്‍റെ പുലിക്കൂട്ടം ഇന്നിറങ്ങും. പെണ്‍പുലികളും കുട്ടിപ്പുലികളും ഇരുട്ടിലും തിളങ്ങുന്ന എൽഇഡി പുലികളും അരമണികിലുക്കി പുലിത്താളം ആവാഹിക്കും. പതിവുപോലെ വരയൻപുലികളും വയറൻപുലികളും കരിന്പുലികളും നഗരം കൈയടക്കുന്പോൾ വിയ്യൂർ ദേശത്തിന്‍റെ മാന്തുംപുലികളും വ്യത്യസ്തതയാകും. പുലിവേഷത്തിനുയോജിച്ച രീതിയിൽ വ്യത്യസ്തനിറങ്ങളിലുള്ള കൈകാലുറകളിലാണു പുലിനഖങ്ങൾ പിടിപ്പിച്ചിരിക്കുന്നത്. പുലിനിറം, മുഖംമൂടി, മുടിക്കെട്ട്, വരകൾ എന്നിവയിലെല്ലാം പുത്തൻകാഴ്ചകളാണു പുലിപ്രേമികളെ വിസ്മയിപ്പിക്കുക. വൈകുന്നേരം അഞ്ചിനു സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജംഗ്ഷനിൽ പാട്ടുരായ്ക്കൽ ദേശം സംഘത്തെ മേയർ എം.കെ. വർഗീസ് ഫ്ലാഗ്ഓഫ് ചെയ്ത് ഈ വർഷത്തെ പുലിക്കളി മഹോത്സവത്തിനു തുടക്കംകുറിക്കും. ഏഴു സംഘങ്ങളാണ് ഇറങ്ങുക. ബിനി ജംഗ്ഷൻവഴി യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം എന്നിവ റൗണ്ടിൽ പ്രവേശിക്കും.

Read More

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്; മത്സരത്തിന് 52 പള്ളിയോടങ്ങൾ

ആറന്മുള: ഉത്രട്ടാതി ജലോത്സവം ഇന്ന്. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. ജലമേള ആകര്‍ഷണീയമാക്കുന്നതിലേക്ക് വിവിധ കലാവിരുന്നുകളും നാവികസേനയുടെ അഭ്യാസ പ്രകടനവും ഉണ്ടാകും. സത്രക്കടവില്‍നിന്നു മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മത്സര വള്ളംകളിയും നടത്തും. മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്‍റെയും ഹീറ്റ്‌സിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്‌സ് ഫൈനലും ഉണ്ടാകും.‌ എ, ബി ബാച്ചുകളിലെ വിജയികൾക്ക് മന്നം ട്രോഫി സമ്മാനിക്കും.

Read More

വിവാഹസമ്മാനമായി പാൽക്കുപ്പി, ചൂല്, ചപ്പാത്തിക്കോല്, ഹാര്‍പിക്… ചിരിയടക്കാനാവാതെ വധു

വിവാഹദിവസം വരന്‍റെ സുഹൃത്തുക്കൾ പല കുസൃതികളും ഒപ്പിക്കാറുണ്ട്. അതിൽ ചിലതൊക്കെ കൈവിട്ടു പോകാറുണ്ടെങ്കിലും മിക്കതും രസകരമായിരിക്കും. അതുപോലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. വധുവിനും വരനും സുഹൃത്തുക്കൾ സമ്മാനങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം വന്ന ആൾ നൽകുന്നത് ഒരു വലിയ പ്ലാസ്റ്റിക് പാത്രമാണ്. പിന്നാലെ വന്നവരുടെ കൈവശമുണ്ടായിരുന്നത് പാത്രം കഴുകാനുള്ള ഡിറ്റർ‌ജന്‍റ്, ചപ്പാത്തിക്കോലും പലകയും, ചൂല്, ഹാര്‍പിക്, കുഞ്ഞുങ്ങൾക്കു പാൽ നൽകുന്നതിനുള്ള കുപ്പി… തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങളായിരുന്നു. സുഹൃത്തുക്കൾ നൽകുന്ന സമ്മാനങ്ങൾ കണ്ടു വധു ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ട് ലൈക്കടിച്ചത്.  

Read More

ഐശ്വര്യ റായിയുടെ ലുക്കിലൊരു പാവക്കുട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായ് തന്‍റെ ഫാഷൻ സെൻസുകൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് എത്തിയ ഐശ്വര്യ റായുടെ ലുക്കാണ് ചർച്ചയാകുന്നത്. ഐശ്വര്യയുടെ ഈ ലുക്കിനെ ഒരു ശ്രീലങ്കൻ കലാകാരൻ പാവയുടെ രൂപത്തിൽ പുനർനിർമിച്ചിരിക്കുകയാണ്. ഈ ലുക്ക് ഒരു പാവ പതിപ്പായി പ്രദർശിപ്പിക്കുന്ന ഒരു വൈറൽ വീഡിയോ പുറത്തുവന്നിരുന്നു. ശ്രീലങ്കൻ പാവ കലാകാരൻ നിഗേശൻ സൃഷ്ടിച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 3.9 ദശലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്.  പാവയുടെ സൂക്ഷ്മമായ വിശദാംശങ്ങളെ പലരും പ്രശംസിച്ചു. ‘പാവ അതിമനോഹരമാണ്- അത് ഐശ്വര്യയുടെ വസ്ത്രത്തിൻ്റെ ചാരുത നന്നായി പകർത്തുന്നു!’ എന്നിങ്ങനെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.       Here’s how the internet reacted:  

Read More

യാത്രക്കാരെ വിസ്മയിപ്പിച്ച് റെയിൽവേ സ്റ്റേഷനിലെ മെഗാ പൂക്കളം

യാത്രക്കാരെ അമ്പരിപ്പിച്ചുകൊണ്ട് മുംബൈ സിഎസ്എംടി റെയിൽവേ സ്റ്റേഷനിലെ കൂറ്റൻ പൂക്കളം. വേറിട്ട ഈ പൂക്കളം ഓൾ മുംബൈ മലയാളി അസോസിയേഷൻ ആണ് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്.  യാത്രക്കാർക്ക് ദൃശ്യവിരുന്നായാണ് സിഎസ്എംടി സ്റ്റേഷനിൽ കൂറ്റൻ പൂക്കളം ഇട്ടത്. ഓൾ മുംബൈ മലയാളി അസോസിയേഷൻ തുടർച്ചയായ ഒൻപതാം വർഷമാണ് ഈ കൂറ്റൻ പൂക്കളം ഒരുക്കുന്നത്.  ജനകീയ കൂട്ടായ്മയുടെ ഭാഗമായി നിരവധി പേർ വീട്ടിൽ നിന്ന് പൂക്കൾ മുറിച്ച് എത്തുകയും സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഈ പൂക്കളം 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള സമർപ്പണം കൂടിയാണ്  

Read More

ട്രാക്ടർ കൊണ്ടുപോയാൽ ദേവി കോപിക്കും: ലോൺ ഏജന്‍റുമാർക്ക് മുന്നിൽ യുവതിയുടെ അഭ്യാസപ്രകടനം

ലോൺ എടുത്ത തുക അടയ്ക്കാത്തതിനെ തുടർന്ന് ട്രാക്ടർ പിടിച്ചെടുക്കാനെത്തിയ അധികൃതർക്ക് മുന്നിൽ ദേവി തന്‍റെ മേൽ പ്രവേശിച്ചതായി അഭിനയിച്ച് യുവതി. രാജസ്ഥാനിലെ ബൻസ്വാരയിലാണ് സംഭവം. ashokdamodar864 എന്ന ഉപയോക്താവാണ് സോഷ്യൽ മീഡിയയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. യുവതി വീഡിയോയിൽ നാടകീയമായാണ് പെരുമാറുന്നത്. ലോൺ ഏജന്‍റുമാരോട് അവർ കയർത്ത് സംസാരിക്കുന്നുമുണ്ട്. എടുത്ത ലോൺ തിരികെ അടയ്ക്കാത്തതിനെ തുടർന്ന് ലോൺ എടുത്ത് വാങ്ങിയ ട്രാക്ടർ കൊണ്ടുപോകാനാണ് ഏജന്‍റുമാർ യുവതിയുടെ അടുത്ത് വന്നത്. ഏജന്‍റുമാർ വന്നതിന് പിന്നാലെ യുവതി തന്‍റെ കൈകൾ ഉയർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ട്രാക്ടർ കൊണ്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്നാണ് യുവതി ലോൺ ഏജന്‍റുമാരോട് പറയുന്നത്.  സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്തൊക്കെയാണ് സംഭവിക്കുന്നത്, ലോൺ എടുത്ത് ട്രാക്ടർ വാങ്ങിയിട്ട് തിരികെ അടക്കാതെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നും വീഡിയോയുടെ കാപ്ഷനില്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ; ആഘോഷങ്ങളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. പിറന്നാളിനോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പർവ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്‍റെ ഭാഗമായി ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. മോദിയുടെ 74-ാം ജന്മദിനത്തിൽ, ഒഡീഷ സന്ദർശനവും, ‘സുഭദ്ര യോജന’ ഉൾപ്പെടെയുള്ള പ്രധാന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. കൂടാതെ, ഭുവനേശ്വറിലെ ഗഡകാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി ഭുവനേശ്വറിലെ സൈനിക് സ്കൂളിന് സമീപമുള്ള ഗഡകാന ചേരി പ്രദേശത്തേക്ക് പോകുമെന്ന് പോലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു. ഇന്ന് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, സൈനിക് സ്‌കൂളിന് സമീപമുള്ള ഗഡകാന പ്രദേശത്തേക്ക് സഞ്ചരിച്ച് നഗര സന്ദർശനം ആരംഭിക്കും. ഇവിടെ താമസിക്കുന്ന പ്രധാനമന്ത്രി ആവാസ് ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കാൻ സാധ്യതയുണ്ട്.…

Read More