ഒരു നിമിഷത്തെ മയക്കത്തിന് വലിയവില കൊടുക്കേണ്ടിവരും… മുന്നറിയിപ്പുമായി എംവിഡി

രാത്രികാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത്. എന്നാൽ അതിൽ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട്. എന്തെന്നാൽ നമ്മൾ പകൽ സമയങ്ങളിൽ ജോലി ചെയ്തു രാത്രിയിൽ വിശ്രമിക്കുന്നവരാണ്. രാത്രി സമയങ്ങളിൽ നമ്മുടെ വിശ്രമവേളകൾ ആക്കാൻ നമ്മുടെ ശരീരം അതിന്‍റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണ്. ഇത്തരം വേളകളിലാണ് നമ്മൾ വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മൾ മനസിലാക്കുക. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം നമ്മൾ തിരിച്ചറിഞ്ഞ്, ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരണമെന്ന് എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റില്‍ നിര്‍ദേശിക്കുന്നു. അതേസമയം,…

Read More

വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ ഉറങ്ങി; ഉറങ്ങിയത് 30 മിനിറ്റ്, യാത്രികർ സുരക്ഷിതർ

ഇന്തോനേഷ്യൻ വിമാനക്കമ്പനിയായ ബാത്തിക് എയറിന്‍റെ വിമാനം പറത്തുന്നതിനിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇരുവരും 30 മിനിറ്റ് ഉറങ്ങിപ്പോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെയാണ് സംഭവം. സഹപൈലറ്റിന് ചുമതല കൈമാറി പ്രധാന പൈലറ്റ് ആദ്യം ഉറങ്ങി. ഈ സമയംതന്നെ സഹപൈലറ്റും ഉറങ്ങിപ്പോകുകയായിരുന്നു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയുടെ (കെഎൻകെടി) പ്രാഥമിക റിപ്പോർട്ട് പ്രകാരം ജനുവരി 25ന് സൗത്ത് ഈസ്റ്റ് സുലവേസിയിൽനിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരിയായ ജക്കാർത്തയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. 153 യാത്രക്കാരും നാല് ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും വിമാനത്തിലുണ്ടായിരുന്നു. കോ-പൈലറ്റിന്‍റെ അവസാനത്തെ ട്രാൻസ്മിഷൻ ലഭിച്ച് കഴിഞ്ഞ് 12 മിനിറ്റിനുള്ളിൽ വിമാനവുമായി ബന്ധപ്പെടാൻ ജക്കാർത്ത ഏരിയ കൺട്രോൾ സെന്‍റര്‍ ശ്രമിച്ചെങ്കിലും രണ്ട് പൈലറ്റുമാരുടെയും പ്രതികരണം ലഭിക്കാതെ വരികയായിരുന്നു. ഏകദേശം 28 മിനിറ്റിനുശേഷം പൈലറ്റ്-ഇൻ-കമാൻഡ് ഉണർന്നു. വിമാനം ശരിയായ റൂട്ടിൽ അല്ലെന്ന് മനസിലാക്കി. തുടർന്ന് അദ്ദേഹം രണ്ടാമത്തെ കമാൻഡിനെ ഉണർത്തുകയും…

Read More

എന്നാ ഒരു ഫ്ലുവൻസിയിലാണ് ഇംഗ്ലീഷ് സംസാരിക്കുന്നെ! ബ്രിട്ടീഷ് വ്ലോഗറോട് കട്ടയ്ക്ക് പിടിച്ച് നിന്ന് കൊച്ചിക്കാരൻ ഓട്ടോ ഡ്രൈവർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഡിജിറ്റൽ യുഗത്തിൽ ഏത് ഭാഷ പഠിക്കുന്നതിനും ഒരു ക്ലിക്ക് മാത്രം മതി. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പല കച്ചവടക്കാരും പൊതുഗതാഗത ഡ്രൈവർമാരും ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ  ശ്രമിക്കാറുണ്ട്. സമാനമായ സാഹചര്യത്തിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും വിനോദസഞ്ചാരിയെ സഹായിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രിട്ടീഷ് വ്ലോഗർ സാക്കി അടുത്തിടെ കേരളത്തിൽ വന്നപ്പോൾ ഒരു ദൗർഭാഗ്യകരമായ സാഹചര്യം നേരിട്ടു. കാർഡ് മെഷീൻ പ്രവർത്തനം നിലച്ചതിനാൽ അയാൾ താമസിക്കുന്ന ഹോട്ടലിൽ പണം നൽകാൻ അയാൾക്ക് എടിഎമ്മിൽ പോകേണ്ടി വന്നു. നഗരം പരിചയമില്ലാത്ത അദ്ദേഹം ഫോർട്ട് കൊച്ചിയിലേക്ക് പോകുന്ന പ്രധാന റോഡിലൂടെ നടക്കാൻ തുടങ്ങി. ഈ സമയത്ത് ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ കണ്ടുമുട്ടി. അഷ്‌റഫിന്‍റെ ഇംഗ്ലീഷ് പ്രാവീണ്യവും വീഡിയോയിൽ പകർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, സമീപത്ത് ഏതെങ്കിലും എടിഎമ്മുകൾ ഉണ്ടെന്ന് അറിയാമോ എന്ന് സക്കി അഷ്‌റഫിനോട് ചോദിക്കുന്നു.…

Read More

ഈ ഡോക്ടർക്ക് ഇത് എന്താ പറ്റിയത്? സർക്കാർ ആശുപത്രിക്കുള്ളിൽ നഗ്നനായി ഡോക്ടർ; വൈറലായി സിസിടിവി ദൃശ്യം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബിഡ്കിൻ റൂറൽ ഗവൺമെന്‍റ് ഹോസ്പിറ്റലിലെ ഒരു ഡോക്ടർ ആശുപത്രി പരിസരത്ത് നഗ്നനായി വിഹരിക്കുന്ന വീഡിയോ ആണ് ഇത്. വൈറലായ വീഡിയോയിൽ ഡോക്ടർ ആശുപത്രിക്ക് അകത്ത് നഗ്നനായി നടക്കുന്നത് കാണാം. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് സംഭവം പതിഞ്ഞത്. സംഭവത്തിൽ ആരോഗ്യ സേവനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ജില്ലാ സിവിൽ സർജൻ ഡോ. ദയാനന്ദ് മോട്ടിപാവ്ലെ സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഡോക്ടർ ഏത് പദാർത്ഥത്തിൻ്റെ ലഹരിയിലായിരുന്നുവെന്നും സംഭവം പുറത്തുവന്നയുടൻ അദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും റിപ്പോർട്ടുകളില്ല. सीसीटीवी में…

Read More

മാധ്യമപ്രവർത്തകയെ എഐ റോബോട്ട് മോശമായി സ്പർശിച്ചോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

എഐ റോബോട്ട് അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നാരോപിക്കുന്ന  വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സൗദിയിലെ ടെക്നോളജി ഫെസ്റ്റിവലിലെ ഡീപ്ഫെസ്റ്റിന് ഇടയിലാണ് സംഭവം. മാധ്യമപ്രവർത്തകയായ റവ്യാ കാസീം സംസാരിക്കുന്നതിന് ഇടയിൽ റോബോട്ട് മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാ‍ണ്. Saudi Arabia unveils its man shaped AI robot Mohammad, reacts to reporter in its first appearance pic.twitter.com/1ktlUlGBs1 — Megh Updates 🚨™ (@MeghUpdates) March 6, 2024 മാധ്യമ പ്രവർത്തക സംസാരിക്കുന്നതിനിടയിൽ കൈ നീട്ടി റോബോട്ട് അവരുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. അതേ സമയം, മുൻപോട്ട് കയറി നിൽക്കാൻ പറയാനാണ് റോബോട്ട് ശ്രമിച്ചതെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.  മനുഷ്യന്‍റെ നിയന്ത്രണത്തിലല്ലാതെ പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന റോബോട്ടാണിത് എന്നാണ് സംഭവത്തിൽ റോബോട്ടിനെ നിർമിച്ച…

Read More

കടൽ കടന്നെത്തിയ കച്ചവടക്കാരി; വഴിയരികില്‍ കിഴങ്ങും സവാളയും വില്‍ക്കുന്ന റഷ്യൻ യുവതി; വൈറലായി വീഡിയോ

നമ്മുടെ നിരത്തുകളില്‍ ഉന്തുവണ്ടിയിലും മറ്റുമായി കച്ചവടം നടത്തുന്ന ധാരാളം ആളുകളെ കാണാറുണ്ടല്ലൊ. നിത്യവും കാണുന്ന ഇത്തരം ആളുകളുമായി നാം കുശലസംഭാഷണവും നടത്താറുണ്ട്. എന്നാല്‍ സവാള വില്‍ക്കാന്‍ എത്തുന്നത് ഒരു മറുനാട്ടുകാരി ആണെങ്കിലൊ? ആരുമൊന്ന് അമ്പരക്കും. അത്തരമൊരു കാഴ്ച കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തുകയുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ മരിയ ചുഗുറോവ എന്ന റഷ്യക്കാരിയാണുള്ളത്. നിരത്തില്‍ കുറച്ചാളുകള്‍ കിഴങ്ങും സവാളയുമൊക്കെ വില്‍ക്കുന്നു. അവിടേയ്ക്ക് എത്തുന്ന മാരി എന്ന മരിയ കച്ചവടക്കാരനോട് തന്നെയും ഈ വില്‍പന ഒന്ന് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ഹിന്ദിയിലാണ് ഈ യുവതിയുടെ സംഭാഷണം. “നമസ്‌തേ ഭയ്യാ, സബ്‌സി ബെച്‌ന സിഖാവോ (പച്ചക്കറി വില്‍ക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിക്കൂ)’ എന്നാണവള്‍ പറയുന്നത്. ഇത് സമ്മതിച്ച കച്ചവടക്കാന്‍ തന്‍റെ സ്ഥാനം മാറിക്കൊടുന്നു. പിന്നീട് ഈ റഷ്യക്കാരി കച്ചവടം ആരംഭിക്കുന്നു. ചില ഹിന്ദി സിനിമകളെ അനുസ്മരിപ്പിക്കും പോലെയാണ് ഈ കച്ചവടം.…

Read More

പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ ഈ മൂന്ന് വസ്തുക്കൾ കൈയിൽ കരുതരുത്; വൈറലായി അഭിഭാഷകന്‍റെ വീഡിയോ

പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ കൊണ്ടുപോകാൻ പാടില്ലാത്ത മൂന്ന് വസ്തുക്കളെ കുറിച്ച് ഒരു അഭിഭാഷകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കുറേ പണം, വിലപിടിപ്പുള്ള ഫോൺ, വില പിടിപ്പുള്ള കാറിന്‍റെ താക്കോൽ എന്നിവയാണ് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോകാൻ പാടില്ലാത്ത വസ്തുക്കളെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിലപിടിപ്പുള്ള കാറിലാണ് നിങ്ങൾ പോകുന്നതെങ്കിൽ നിങ്ങൾ നല്ല കാശുകാരാണെന്ന് പോലീസുകാർ ധരിക്കും. അതിനാൽ തന്നെ നിങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ എന്തെങ്കിലും കാര്യങ്ങൾ സാധിച്ചെടുക്കാൻ പോലീസ് ശ്രമിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. അതേ കാരണം തന്നെയാണ് വില പിടിപ്പുള്ള ഫോൺ കൊണ്ടു പോയാലും സംഭവിക്കുക. അതുപോലെതന്നെയാണ് പേഴ്സിൽ ഒരുപാട് കാശ് സൂക്ഷിക്കരുത് എന്നും ഇയാൾ പറയുന്നുണ്ട്. നമ്മളോട് പോലീസുകാർ ഐഡി കാർഡ് ചോദിക്കും. അതെടുക്കുന്നതിനായി പേഴ്സ് തുറക്കുന്പോൾ സ്വാഭാവികമായും കാശ് പോലീസുകാർ കാണും. അവർ എങ്ങനെ എങ്കിലും…

Read More

34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്‍

ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍ ചില റിക്കാര്‍ഡുകളില്‍ വലിയൊരു കൗതുകമുണ്ടാകും. അത്തരമൊരു കൗതുകത്തിന്‍റെ സ്രഷ്ടാവിന്‍റെ കാര്യമാണിത്. ഡൊണാള്‍ഡ് ഗോര്‍സ്‌കെ എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്. “ഒരു ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ ബിഗ് മാക് ബര്‍ഗറുകള്‍ കഴിച്ച വ്യക്തി’ എന്ന സ്ഥാനം ഇദ്ദേഹത്തിന്‍റെ പേരിലാണ്. ഇതുവരെ 34,128 ബിഗ് മാക്കുകളാണ് അദ്ദേഹം അകത്താക്കിയത്. 2023 വര്‍ഷത്തില്‍ 728 ബിഗ് മാക്കുകള്‍ ആണ് ഇദ്ദേഹം കഴിച്ചത്. ബിഗ് മാക്കുകളുമായുള്ള ഗോര്‍സ്‌കെയുടെ യാത്ര ആരംഭിച്ചത് ഏകദേശം 52 വര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1972 മേയ് 17 ന്. അന്നുമുതല്‍ അദ്ദേഹം ട്രാക്ക് സൂക്ഷിച്ചു. കാര്‍ട്ടൂണുകള്‍ തന്‍റെ കാറില്‍ ആദ്യദിവസം മുതല്‍ സൂക്ഷിക്കാന്‍ ആരംഭിച്ചു. 1984-ല്‍ അദ്ദേഹം ഒരു ബര്‍ഗര്‍ കിംഗ് വോപ്പറിനെ പരീക്ഷിച്ചു. പക്ഷേ തന്‍റെ പ്രിയപ്പെട്ട ബിഗ് മാക്കിലേക്ക് തന്നെ…

Read More

“ഡയബറ്റിസ്-ഹാർട്ട് അറ്റാക്ക്”: ഇത്രയും ചേക്ലേറ്റ് കഴിച്ചാൽ എന്തായിരിക്കും അവസ്ഥ?

പലതരം മധുര പലഹാരങ്ങൾ നിറഞ്ഞ ചോക്ലേറ്റ് ഷേക്ക് ആസ്വദിക്കാത്തവർ ആരുണ്ട്? ക്രീം, ചോക്ലേറ്റ് ചിപ്‌സ്, വാനില സിറപ്പ് എന്നിവയെല്ലാം ഇട്ട ഷേക്ക് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇത്തരത്തിലൊരു ഷേക്കിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അമിതമായ അളവിൽ ചേക്ലേറ്റും മറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ക്രീം കൊണ്ട് ഗ്ലാസ് മൂടുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ചോക്ലേറ്റ് ഷേക്ക് ഈ ഗ്ലാസിലേക്ക് നിറയ്ക്കുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന്, അദ്ദേഹം ഗ്ലാസിന്‍റെ വശത്ത് രണ്ട് ചോക്ലേറ്റ് വാഫിളുകൾ ചേർക്കുന്നു. അവയ്ക്ക് മുകളിൽ ചോക്ലേറ്റ് സോസ്, ചോക്ലേറ്റ് ചിപ്‌സ്, വാനില സോസ് എന്നിവ ഒഴിക്കുന്നു. തുടർന്ന് അദ്ദേഹം വാഫിളുകൾക്ക് മുകളിൽ നാല് മിനി പാൻകേക്കുകൾ സ്ഥാപിക്കുന്നു, അതോടൊപ്പം ചോക്ലേറ്റ് സോസ്, ചോക്കലേറ്റ് ചിപ്‌സ്, വാനില സോസ് എന്നിവയും ചേർത്തു. എന്നാൽ ചോക്ലേറ്റിന്‍റെ ചേരുവകൾ ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല. ഒരു ചോക്ലേറ്റ് കപ്പ്…

Read More

വനിതാ ഡെലിവറി പാർട്ണേഴ്സിന് ഇനി മുതൽ കുർത്ത: പുതിയ നീക്കവുമായി സൊമാറ്റോ; കൈയടിച്ച് സോഷ്യൽ മീഡിയ

സൊമാറ്റോ ടീ-ഷർട്ടുകൾക്ക് പകരം വനിതാ ഡെലിവറി പാർട്ണർമാർക്കുള്ള വസ്ത്രധാരണ ഓപ്ഷനുകളിലൊന്നായി സൊമാറ്റോയുടെ കുർത്തകളുടെ വരവ് സോഷ്യൽ മീഡിയയിൽ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാർ പുതിയ വസ്ത്രം പരീക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സൊമാറ്റോ പങ്കുവച്ചത് വൈറലായി. പാശ്ചാത്യ ശൈലിയിലുള്ള ടീ ഷർട്ടുകൾ ധരിക്കുമ്പോൾ ചില അസ്വാരസ്യങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന വിവിധ വനിതാ ജീവനക്കാരുടെ പ്രതികരണത്തെ തുടർന്നാണ് ഈ തീരുമാനം. ഇൻസ്റ്റാഗ്രാമിൽ ഒന്നരലക്ഷത്തിലധികം ലൈക്കുകളും വിവിധ കമൻ്റുകളും വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചു.”സോമാറ്റോ നിങ്ങൾ എല്ലാ അർത്ഥത്തിലും അത്ഭുതകരമാണ്,” എന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്.    

Read More