വനിതാ ഡെലിവറി പാർട്ണേഴ്സിന് ഇനി മുതൽ കുർത്ത: പുതിയ നീക്കവുമായി സൊമാറ്റോ; കൈയടിച്ച് സോഷ്യൽ മീഡിയ

സൊമാറ്റോ ടീ-ഷർട്ടുകൾക്ക് പകരം വനിതാ ഡെലിവറി പാർട്ണർമാർക്കുള്ള വസ്ത്രധാരണ ഓപ്ഷനുകളിലൊന്നായി സൊമാറ്റോയുടെ കുർത്തകളുടെ വരവ് സോഷ്യൽ മീഡിയയിൽ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാർ പുതിയ വസ്ത്രം പരീക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സൊമാറ്റോ പങ്കുവച്ചത് വൈറലായി. പാശ്ചാത്യ ശൈലിയിലുള്ള ടീ ഷർട്ടുകൾ ധരിക്കുമ്പോൾ ചില അസ്വാരസ്യങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന വിവിധ വനിതാ ജീവനക്കാരുടെ പ്രതികരണത്തെ തുടർന്നാണ് ഈ തീരുമാനം. ഇൻസ്റ്റാഗ്രാമിൽ ഒന്നരലക്ഷത്തിലധികം ലൈക്കുകളും വിവിധ കമൻ്റുകളും വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചു.”സോമാറ്റോ നിങ്ങൾ എല്ലാ അർത്ഥത്തിലും അത്ഭുതകരമാണ്,” എന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്.    

Read More

അല്ല ആരാ ഇത്…‍‍? യുഎസിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ വിചിത്ര ആമ! വൈറലായി ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസം യുഎസിലെ കുംബ്രിയയിലെ അൾവർസ്റ്റണിനടുത്തുള്ള ഉർസ്വിക്ക് ടാർണിൽ നിന്നും കണ്ടെത്തിയ ആമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആമയുടെ വിചിത്ര രൂപം തന്നെയാണ് ഇതിന് കാരണം. അലിഗേറ്റർ സ്നാപ്പിംഗ് ആമ ( Alligator snapping turtle) എന്നാണ് ഇതിന്‍റെ പേര്. അല്പം അക്രമകാരിയാണ് ഈ ആമ. യുഎസിന്‍റെ തെക്കൻ ഭാഗങ്ങളിലെ ചതുപ്പുനിലങ്ങളിലും നദികളിലും ഈ വിചിത്ര ആമകളെ സാധാരണയായി കാണാറുണ്ട്. ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ഈ ആമകൾ ലോകത്തിലെ ഏറ്റവും ഭാരമേറിയ ശുദ്ധജല ആമകളിൽ ഒന്നാണ്. ഈ ആമയെ രാവിലെ തന്‍റെ നായയുമായി നടക്കാനിറങ്ങിയ ഒരാളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആമയെ പിടികൂടി അയാള്‍ ഒരു വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തി. ഇവ എന്തും തിന്നാന്‍ കഴിയുന്നവയാണെന്നും കണ്ടെത്തിയ ആമയ്ക്ക് ഫ്ലഫി എന്ന് പേരിട്ടതായും മൃഗഡോക്ടര്‍ ഡോ. ഡൊമിനിക് മൗൾ പറഞ്ഞു. ഫ്ലോറിഡ സ്വദേശിയായ മിസ് ചേംബർലൈൻ ആമയെക്കുറിച്ചുള്ള…

Read More

ഭർത്താവ് 30 രൂപയുടെ ലിപ്‍സ്റ്റിക് വാങ്ങി, വിവാഹമോചനം തേടി യുവതി

ആഗ്ര: ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല, നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്കുക. ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെന്‍ററിൽ എത്തിയ ദമ്പതികളുടെ പരാതി കേട്ടാൽ തമാശയായി തോന്നും. ഇത്തരം കാര്യങ്ങൾക്കും ദന്പതികൾ വഴക്കിടുമോ എന്നു സംശയിക്കും. മഥുര സ്വദേശിയായ ഭർത്താവും എത്മാദ്പുർ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വർഷം മുമ്പാണു വിവാഹിതരായത്. തനിക്കൊരു ലിപ്സ്റ്റിക് വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടതോടെയാണു വഴക്കിന്‍റെ തുടക്കം. ഭാര്യയുടെ ആവശ്യപ്രകാരം ലിപ്സ്റ്റിക്കുമായെത്തിയ ഭർത്താവിനോ‌ടു ഭാര്യ അതിന്‍റെ വില ചോദിക്കുന്നു. 30 രൂപ ആയെന്നു ഭർത്താവ് പറയുന്നു. ഇതോടെ ഇത്രയും വിലയുടെ ലിപ്സ്റ്റിക് എന്തിനാണു വാങ്ങിയതെന്നു ചേദിച്ചു ഭാര്യ രോഷാകുലയായി. തനിക്കു 10 രൂപയുടെ ലിപ്സ്റ്റിക് മതിയായിരുന്നുവെന്നും ഇത്തരത്തിൽ പണം ചെലവാക്കിയാൽ കുടുംബ ബജറ്റ് താളം തെറ്റുമെന്നുമായിരുന്നു ഭാര്യയുടെ വാദം. 30 രൂപയിൽ കുറഞ്ഞ ലിപ്സ്റ്റിക് ഇല്ലായിരുന്നുവെന്നു ഭർത്താവ് പറഞ്ഞെങ്കിലും ഭാര്യ…

Read More

കുളി കഴിഞ്ഞിറങ്ങിയാൽ ദേഹം മുഴുവൻ ചൊറിച്ചിൽ; വെള്ളം അലർജി, കുളിക്കാൻ കഴിയാതെ 22കാരി; അപൂർവങ്ങളിൽ അപൂർവ രോഗമെന്ന് ഡോക്ടർമാർ

സൗത്ത് കരോലിന(യുഎസ്): കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ മോണ്ടെഫസ്‌കോ എന്ന 22കാരിയാണ് അപൂർവങ്ങളിൽ അപൂർവമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്. കുളിക്കുകയോ, ജലവുമായി മറ്റു സന്പർക്കമുണ്ടാകുകയോ ചെയ്താൽ ശരീരമാകെ ചൊറിഞ്ഞു ചുണങ്ങു ബാധിച്ചപോലെയാകും. ഒരു മണിക്കൂർവരെ ചൊറിച്ചിൽ നീണ്ടുനിൽക്കും. ഇതുമൂലം കുളിക്കാൻ കഴിയുന്നില്ലെന്നു ലോറൻതന്നെയാണു ന്യൂയോർക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ അവസ്ഥ തരണം ചെയ്യുകയെന്നത് ഏറെ പ്രയാസകരമാണെന്നും ലോറൻ പറയുന്നു. “അക്വാജെനിക് ഉർട്ടികാരിയ’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. വൈദ്യശാസ്ത്രചരിത്രത്തിൽ ഇതുവരെ ഇത്തരം 37 സംഭവങ്ങൾ മാത്രമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോറനു 12 വയസുള്ളപ്പോഴാണു രോഗാവസ്ഥ തിരിച്ചറിയുന്നത്. കാലക്രമേണ രോഗം വഷളാകുകയായിരുന്നു. ചികിത്സയില്ലാത്തതിനാൽ, ദിനചര്യകളിൽ മാറ്റം വരുത്താനായിരുന്നു ഡോക്ടർമാരുടെ ഉപദേശം. കുളിച്ചെന്നു വരുത്തി അസ്വസ്ഥത കുറയ്ക്കാൻ ലോറൻ ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവയായ…

Read More

തകർന്ന് കിടന്ന ക്ഷേത്രം വൃത്തിയാക്കി; കുംഭകുടിയില്‍ 10 -ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ശിവലിംഗവും ലിഖിതവും കണ്ടെത്തി

തമിഴ്നാട്ടിലെ ട്രിച്ചി നഗരത്തിനടുത്തുള്ള കുംഭകുടി ഗ്രാമത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശവാസികള്‍ ചേർന്ന് തകര്‍ന്ന് കിടന്ന ഒരു ക്ഷേത്രം വൃത്തിയാക്കി. അതിനിടെ 10ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു ശിവലിംഗം ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി. ചോള ഭരണകാലമായ 10 -ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഈ ശിവലിംഗമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ശിവലിംഗത്തെ കൂടാതെ തമിഴ് ലിഖിതങ്ങളടങ്ങിയ മൂന്ന് കല്ലുകളും, പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോളരാജാവായ വിക്രമചോളന്‍റെ ഭരണകാലത്തെ ഒരു ലിഖിതവും പ്രദേശത്ത് നിന്നു ലഭിച്ചു. ട്രിച്ചി ആസ്ഥാനമായുള്ള ആത്രുപടൈ ഹെറിറ്റേജ് ഗ്രൂപ്പായ കെ ധനശേഖര്‍ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും പരിശോധിച്ചു. പഠന സംഘം ലിഖിതം പരിശോധിച്ചപ്പോൾ കാവേരി നദിയുടെ തെക്കൻ തീരത്തുള്ള പാണ്ഡ്യ കുലശാനി വളനാട്ടിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതായി അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. കുംഭകുടി എന്നാണ് ഗ്രാമത്തിന്‍റെ പേരെന്നും അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാദേശിക ഉദ്യോഗസ്ഥനായ കുംഭകുടി നട്ടാൽവൻ…

Read More

‘അതും കുടുംബാംഗമാണ്’; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ

നമ്മുടെ നാട്ടിൽ പ്രസവത്തിനു മുൻപ് സ്ത്രീകൾക്ക് വളകാപ്പ് ചടങ്ങ് നടത്താറുണ്ടല്ലോ. സുഖ പ്രസവത്തിനായി സ്ത്രീകളെ അനുഗ്രഹിക്കുന്നതിനും ദൃഷ്ടിദോഷത്തിൽ നിന്നും രക്ഷിക്കുന്നതിനുമൊക്കെയാണ് ആ ചടങ്ങ് നടത്തുന്നത്. ഗർഭത്തിന്‍റെ 7-ാം മാസത്തിലോ 9-ാം മാസത്തിലോ ആണ് ഈ ചടങ്ങ് നടത്തുന്നത്. ശരീരത്തിന്‍റെ ചൂട് കുറയ്ക്കുന്നതിനും, അമ്മയ്ക്കും കുഞ്ഞിനും പ്രസവത്തെക്കുറിച്ചുള്ള ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ശാന്തമാക്കുന്നതിനും വേണ്ടി വളകാപ്പ് ചടങ്ങിൽ ചന്ദനവും മഞ്ഞളും കൊണ്ട് ഉണ്ടാക്കിയ പേസ്റ്റ് അമ്മയുടെ കൈകളിലും മുഖത്തും പുരട്ടുകയും ചെയ്യും. ഒപ്പം മധുര പലഹാരങ്ങൾ കഴിപ്പിക്കുകയും ചെയ്യും. എന്നാൽ വളകാപ്പ് ചടങ്ങ് തങ്ങളുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് നടത്തിയാൽ എങ്ങനെയിരിക്കും? നെറ്റി ചുളിക്കേണ്ട, അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ രമണകൊപ്പലു ഗ്രാമത്തില്‍. സകര്‍ണതു എന്ന യുവതിയാണ് നിറവയറായ തന്‍റെ പശുവിന് ബേബി ഷവര്‍ ഒരുക്കിയത്. സകര്‍ണതുവിന്‍റെ പശുവാണ് ദേവി. പശുവിന് ഗര്‍ഭകാലം അടുക്കാറായപ്പോൾ…

Read More

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്… വിമാനത്തിലെ കുഷ്യനില്ലാത്ത സീറ്റിന്‍റെ ചിത്രം പങ്കുവച്ച് യുവതി; എങ്ങനെ ഇരിപ്പുറയ്ക്കുമെന്ന് സോഷ്യൽ മീഡിയ

വിമാനത്തിൽ കയറുക എന്നത് പലരും മനസിൽ കൊണ്ട് നടക്കാറുള്ള ആഗ്രഹമാണ്. പണം കൂടുതലായതിനാൽ സാധാരണക്കാർക്ക് അതിൽ കയറുക എന്നത് നന്നേ പ്രയാസമാണ്. അതുകൊണ്ട് തന്നെ നടക്കാൻ സാധിക്കാത്ത സ്വപ്നമായി ഇന്നും മനസിന്‍റെ ഒരു കോണിൽ ആ ആഗ്രഹം ഒളിപ്പിച്ചു വയ്ക്കുന്നവരാണധികവും. എന്നാൽ ഇത്രയും പണം ചെലവാക്കി വിമാന യാത്ര ചെയ്യുന്പോൾ ഇരിക്കാനുള്ള ഇരിപ്പിടം നല്ലതല്ലങ്കിൽ എന്താകും അവസ്ഥ. ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ് ഇൻഡിഗോ വിമാനത്തിൽ. യവനിക യാഷ് രാജ് എന്ന യുവതിയാണ് ഇത്തരത്തിലൊരു ദുരവസ്ഥ നേരിട്ടത്. ബംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ തേടി അപ്രതീക്ഷിത സംഭവമെത്തിയത്. ഇതിനെക്കുറിച്ച് യവനിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ബംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുകയുണ്ടായി. എന്നാല്‍ ഈ വിമാനത്തിലെ ചില സീറ്റുകളില്‍ കുഷ്യന്‍ ഇല്ലായിരുന്നു. സുരക്ഷിതമായി ഇറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു! എന്ന…

Read More

പുരുഷന്മാർക്കും ആർത്തവ വേദന; എഴുന്നേറ്റ് നിൽക്കാൻ പറ്റുന്നില്ലെന്ന് യുവാക്കൾ

എല്ലാ മാസവും സ്ത്രീകൾ അനുഭവിക്കുന്ന വേദനയാണ് ആർത്തവ വേദന. എല്ലാ സ്ത്രീകളിലും അത് ഒരുപോലെയും ആയിരിക്കില്ല. എന്നാൽ ഈ വേദന എന്തെന്ന് പറഞ്ഞാൽ പുരുഷന്മാർക്ക് മനസിലാവണം എന്നില്ല. വേദന മൂലം പലപ്പോഴും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ സാധിക്കാത്ത സ്ത്രീകളും സമൂഹത്തിലുണ്ട്. പുരുഷൻമാർക്ക് ആർത്തവ വേദന എങ്ങനെയെന്ന് കാട്ടിക്കൊടുക്കുകയാണ് ജപ്പാനിലെ എക്സിയോ കമ്പനി. അവിടുള്ള പുരുഷ ജീവനക്കാർക്കാണ് ആർത്തവ വേദനയെ കുറിച്ച് അറിയാൻ അവസരം ഒരുക്കിക്കൊടുത്തത്. നാര വിമൻസ് യൂണിവേഴ്സിറ്റിയും സ്റ്റാർട്ടപ്പായ ഒസാക്ക ഹീറ്റ് കൂളും ചേർന്നാണ് പുരുഷന്മാരെ കൂടി ആർത്തവത്തിന്‍റെ വേദന അറിയിക്കുന്ന ഈ പ്രത്യേകം ഉപകരണം നിർമ്മിച്ചിരിക്കുന്നത്. പ്രത്യേകം ഉപകരണത്തിലൂടെ പുരുഷന്മാരുടെ ശരീരത്തിലേക്ക് വൈദ്യുതസിഗ്നലുകൾ കടത്തിവിട്ട് ആർത്തവ സമയത്തെ വേദനകൾ അനുഭവിച്ചറിയിക്കുകയാണ്. എക്‌സിയോ ഗ്രൂപ്പ് ജീവനക്കാരനായ മസയ ഷിബാസാക്കി എന്ന 26 -കാരനായ ചെറുപ്പക്കാരൻ ആർത്തവ വേദനയെ കുറിച്ച് വിവരിച്ചു. എനിക്ക് എഴുന്നേറ്റ്…

Read More

രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ഉറങ്ങണം സാർ; അയൽവാസിയുടെ വളർത്തുനായ രാത്രി കുരയ്ക്കുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി

തൃശൂർ: വളർത്തുനായയുടെ കുര കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയിൽ ഇരുകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തൃശൂർ പെരിങ്ങാവ് സ്വദേശിനി സിന്ധു ബൽറാം സമർപ്പിച്ച പരാതിയിലാണ് നടപടി. അയൽവാസിയുടെ നായ തുടർച്ചയായി കുരയ്ക്കുന്നതുകാരണം കുടുംബാംഗങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്നണ് പരാതി. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. തൃശൂർ കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെയും അയൽവാസിയുടെയും വീടുകളിൽ നായ്ക്കളെ വളർത്താൻ ലൈസൻസില്ലെന്ന് പറയുന്നു. ലൈസൻസ് എടുക്കാൻ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളിൽ ലൈസൻസ് എടുത്തില്ലെങ്കിൽ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്‍റെ വളർത്തു നായക്ക് 2022 ൽ ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. പ്രസ്തുത നോട്ടീസിന് മേൽ…

Read More

ഒരമ്മ പെറ്റ ഇരട്ടകളാണെന്നേ പറയു… വിമാനത്തിൽ വച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച; സ്വന്തം ‘കുമ്പിടിയെ’ കണ്ടെത്തി യാത്രക്കാരന്‍

നമ്മളെ പോലെ ഒന്പത് പേർ ഈ ലോകത്തുണ്ടെന്നു പറയാറില്ലേ. എന്നാൽ പലരും അത് തമാശ രൂപേണ പറഞ്ഞു പോകുന്നതല്ലാതെ ഇതുവരേയും തെളിയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.  മാർക്ക് ഗാർലൻഡ് എന്ന 62കാരൻ  ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള തന്‍റെ യാത്രയ്ക്കിടെ തന്‍റെ അതേ പേരും ഇഷ്ടാനിഷ്ടങ്ങളുമുള്ള  ഒരു വ്യക്തിയെ കണ്ടുമുട്ടി. ഇരുവരും തമ്മില്‍ നിരവധി കാര്യങ്ങളിലാണ് സമാനതയുള്ളത്. ഹോബികള്‍, കുട്ടികളുടെ എണ്ണം, സുഹൃത്തുക്കള്‍ എന്നിവയിലെല്ലാം രണ്ടാളും തമ്മിൽ സമാനതകള്‍ ഏറെയായിരുന്നു. ഗാർലൻഡിനെ ചെക്ക് ഇൻ ചെയ്‌തതായി അധികൃതരുടെ അറിയിപ്പ് വന്നപ്പോഴാണ് അത്ഭുതകരമായ തിരിച്ചറിയല്‍ ഉണ്ടായത്. പേര് വിളിച്ചപ്പോഴാണ് സമാന പേരിൽ രണ്ട് ആളുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. പേരിലുണ്ടായ ആശയ കുഴപ്പം എയര്‍പോട്ടില്‍ ഏകദേശം 40 മിനിറ്റോളം നീണ്ട് നിന്നു.  അവസാനമാണ് ഒരോ വിമാനത്തില്‍ മാർക്ക് ഗാർലൻഡ് എന്ന പേരില്‍ രണ്ട് ആളുകളുണ്ടെന്ന് അധികൃതര്‍ക്ക്…

Read More