രാഷ്ട്രീയത്തിൽ വാനരന് എന്താ കാര്യം..! വേദിയിൽ കുരങ്ങൻ; തരംഗമായി വീഡിയോ

ശിവസേന താക്കറെ ഗ്രൂപ്പ് നേതാവ് സുഷമ അന്ധാരെയുടെ പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി എത്തിയ “അതിഥി’ ആശങ്ക സൃഷ്ടിച്ചു. ഭീവണ്ടിക്കു സമീപമുള്ള ഖാർദിയിൽ പ്രസംഗിക്കവേ ഒരു കുരങ്ങ് വേദിയിലേക്കെത്തുകയായിരുന്നു. ഷിൻഡെ സേനയ്‌ക്കെതിരേ സുഷമ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്പോഴാണു വാനരൻ വേദിയിലേക്കു ചാടിക്കയറിയത്. ആദ്യം അന്പരന്നെങ്കിലും അക്രമകാരിയെല്ലെന്നു ബോധ്യമായതോടെ സുഷമ തന്‍റെ പ്രസംഗം തുടർന്നു. ഒരുവേള കുരങ്ങൻ സുഷമ അന്ധാരെയുടെ അരികിൽവരെ എത്തിയിരുന്നു. കുരങ്ങനെ അവിടെനിന്നു തുരത്താൻ സുഷമയുടെ അനുയായികൾ പഴം കാണിച്ചു വശീകരിക്കാൻ ശ്രമിച്ചെങ്കിലും അത് വഴങ്ങിയില്ല. പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയ സുഷമയുടെ പിന്നാലെ കുറച്ചുനേരം നടന്നശേഷം വാനരൻ ഓടിമറഞ്ഞു. എക്സിൽ പ്രത്യക്ഷപ്പെട്ട ഇതിന്‍റെ വീഡിയോ മഹാരാഷ്ട്രയിൽ വൻ തരംഗമായി മാറി. WATCH | Monkey Enters On Stage During Shiv Sena Leader Sushma Andhare's Speech In Bhiwandi#Monkey #ShivSena #SudhmaAndhare #Bhiwandi #Maharashtra pic.twitter.com/pd0xtiSGVa…

Read More

‘ഇന്ത്യ കിടക്കാൻ നല്ലതല്ല’: നഴ്സിനോട് അശ്ലീലമായി സംസാരിച്ച് ആഫ്രിക്കൻ രോഗി; നഴ്സിന്‍റെ ക്ഷമയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ആഫ്രിക്കൻ പൗരനായ രോഗി നഴ്സിനോട് മോശമായി പെരുമാറുന്നതാണ് വീഡിയോ. നഴ്‌സ് തന്‍റെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടയിൽ ആഫ്രിക്കക്കാരനായ രോഗി വീഡിയോ റെക്കോർഡ് ചെയ്യുകയാണ്. കൂടാതെ ഇയാൾ അസഭ്യമായി സംസാരിക്കുന്നുമുണ്ട്. വൈറൽ വീഡിയോയിൽ, രോഗി നഴ്‌സിനോട് സംസാരിക്കുന്നത് കേൾക്കാം, ‘നിങ്ങൾക്ക് ആഫ്രിക്ക ഇഷ്ടപ്പെടണം, ആഫ്രിക്ക നല്ലതാണ്’. ഇല്ല, എനിക്ക് ആഫ്രിക്ക ഇഷ്ടമല്ല എന്ന് നഴ്സ് പെട്ടെന്ന് പ്രതികരിക്കുന്നു. തുടർന്ന് രോഗിയും നഴ്സും തമ്മിലുള്ള സൗഹദ്യ സംഭാഷണം പെട്ടെന്നാണ് മറ്റൊരു തലത്തിലേക്ക് മാറിയത്. കുറച്ച് സമയത്തിന് ശേഷം അവൻ തൻ്റെ വസ്ത്രങ്ങൾ അഴിച്ചാൽ അവൾ ആഫ്രിക്കക്കാരെ സ്നേഹിക്കുമെന്ന് പറയുന്നത് കേൾക്കാം. ഇന്ത്യ, നല്ലതല്ല എന്നും അയാൾ പറയുന്നുണ്ട്. “ഇന്ത്യ നല്ലതല്ലെന്ന് നിങ്ങൾ പറയുന്നു, എന്നാൽ ചികിത്സയ്ക്കായി നിങ്ങൾ ഇന്ത്യയിലേക്ക് വന്നു” എന്ന് പറഞ്ഞ് നഴ്‌സ് അയാളുടെ പ്രസ്താവനയോട്…

Read More

തലശേരി പൈതൃക നഗരിയിലെ സർവീസിന് പഴഞ്ചൻ ഡബിൾ ഡെക്കർ ബസ്

കണ്ണൂർ: തലശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി കെഎസ്ആർടിസി ഓടിക്കുന്നത് പഴഞ്ചൻ ഡബിൾ ഡെക്കർ ബസ്. നേരത്തെ തിരുവനന്തപുരം നഗരത്തിൽ ടൂറിസ്റ്റുകൾക്കായി സർവീസ് നടത്തിയിരുന്ന 32 വർഷം പഴക്കമുള്ള രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 1991 മോഡൽ റൂഫ്‌ലെസ് ഡബിൾ ഡെക്കർ ബസാണ് തലശേരിയിലെത്തിച്ച് സർവീസ് നടത്തുന്നത്. കെഎൽ 15-0587 എന്ന നന്പർ ഡബിൾ ഡെക്കറിന്‍റെ രജിസ്ട്രേഷൻ കാലാവധി 2020 ഫെബ്രുവരി 12ന് തീർന്നതായാണ് മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകളിലുള്ളത്. കേന്ദ്രസർക്കാരിന്‍റെ പുതിയ മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കാൻ നിർദേശിക്കുന്നുണ്ട്. ഈ നിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ തന്നെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കി വരികയാണ്. അതിനിടെയാണ് കെഎസ്ആആർടിസി കാലപരിധി പരിഗണിക്കാതെ 1991 മോഡൽ ബസ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്. കേന്ദ്രനിയമമനുസരിച്ച് വാഹനങ്ങൾക്ക് 15 വർഷം കാലാവധി നിശ്ചയിച്ച സാഹചര്യത്തിൽ…

Read More

ആനയ്‌ക്കൊപ്പം റീൽസെടുക്കാൻ ചെന്നു; കൂട്ടത്തിൽ കൂട്ടാതെ ആനക്കുട്ടി; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ

ആനയ്ക്കൊപ്പം റീൽസ് ചെയ്യാൻ യുവതി നടത്തിയ ശ്രമങ്ങൾ അപ്രതീക്ഷിത ട്വിസ്റ്റിൽ കലാശിച്ചു. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് മാറ്റി ഒരു യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണു വീഡിയോയിൽ ആദ്യം. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. അവിടെ വേറെയും ആനകളുണ്ട്. പെണ്ണാനയുടെ അടുത്തെത്തിയശേഷം കാമറയിൽ നോക്കി എന്തൊക്കെയോ പറയാൻ തുടങ്ങുന്പോഴേക്കും ആന തുന്പിക്കൈ വീശി യുവതിയെ അടിച്ചു നിലത്തിട്ടു. ആനക്കുട്ടിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പെണ്‍കുട്ടി തെറിച്ച് വീഴുകയും അടുത്ത നിമിഷം അവിടെ നിന്ന് എഴുന്നേറ്റ് ഓടുന്നതും വീഡിയോയില്‍ കാണാം. വീഴ്ചയില്‍ പെണ്‍കുട്ടിക്ക് നന്നായി വേദനിച്ചെന്ന് വ്യക്തം. റീൽസ് നടന്നില്ലെങ്കിലും ഇതിന്‍റെ വീഡിയോ വൈറലായി. ഈ യുവതിക്കും കിട്ടി ധാരാളം വിമർശനവും പരിഹാസവും. ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് കണ്ടത്. Girl tries to make friends with an elephant and finds out pic.twitter.com/DD5jGR6qjk…

Read More

ഇങ്ങനെയുമുണ്ടോ ആളുകൾ; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ, ചെലവാക്കിയത് 21 ലക്ഷം

സൗന്ദര്യ വർധനവിനായി പലരും വിവിധങ്ങളായ മാർഗങ്ങൾ തേടാറുണ്ട്. ഇതിനായി ആർടിഫിഷ്യൽ രീതികൾ പലതുമിന്ന് നിലവിലുണ്ട്. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിക്കുന്നതിന് ലക്ഷങ്ങളും ,കോടികളും മുടക്കുന്നുണ്ട്. അത്തരത്തിൽ ലിപ് ഫില്ലിംഗ് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവനോവ. തന്‍റേതാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ എന്നാണ് ഇവർ അവകാശപ്പെടുന്നത്. ചുണ്ടുകളുടെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഇതുവരെ ഇവനോവ ചെലവഴിച്ചത് 21 ലക്ഷം രൂപയാണ്. ഇപ്പോഴിതാ ആൻഡ്രിയ ലിപ് ഫില്ലിംഗ് നടത്തുന്നതിനു വേണ്ടി ഒറ്റ ദിവസം ആറ് പ്രൊസീജിയറിലൂടെ കടന്നുപോയതാണ് വാർത്തയാകുന്നത്. 81000 രൂപയാണ് അതിനുവേണ്ടി അവൾ ചെലവഴിച്ചത്. ചിൻ ഷേപ്പിംഗ്, എൻലാർജ്‍മെന്‍റ് ആൻഡ് ലെംഗ്തനിംഗ്, ജോ ഷേപ്പിംഗ്, ലിപ് ഓഗ്‍മെന്‍റേഷൻ ആൻഡ് ചീക്ക്ബോൺ എൻഹാൻസ്മെന്‍റ് തുടങ്ങിയ ആറ് പ്രക്രിയകളിലൂടെയാണ് അവൾ ഒറ്റദിവസം കടന്നു പോയത്. ഇവർക്ക് ലിപ് ഫില്ലിംഗ് ചെയ്യുന്ന ഡോക്ടർ ഒറ്റദിവസം കൊണ്ട്…

Read More

എന്ത് സ്നേഹമാണ് ഏട്ടായിക്ക്… കലിപ്പന്‍റെ ചുണ്ടിനുള്ളിൽ കാന്താരിയുടെ പേര് ടാറ്റൂ ചെയ്തു; വീഡിയോ വൈറൽ

ടാറ്റൂ ചെയ്യുന്നത് ഇന്നൊരു ട്രെന്‍റായി മാറിയിരിക്കുകയാണ്. കാമുകീ കാമുകൻമാരും ദന്പതികളുമെല്ലാം കപ്പിൾ ടാറ്റൂവും ചെയ്യാറുണ്ട്. കെയിലോ, കാലിലോ, നെഞ്ചിലോ ഒക്കെയാകും പലരും ടാറ്റൂ ചെയ്യുന്നത്. എന്നാൽ ചുണ്ടിനുള്ളിൽ ടാറ്റൂ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ടാറ്റൂ അഭിഷേക് സപ്കൽ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ലവ് എന്ന തലക്കെട്ടോടെ ചുണ്ടിൽ ടാറ്റൂ ചെയ്യുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ടാറ്റൂ ചെയ്യുന്നതിന്‍റെ വിവിധ സ്റ്റെപ്പുകൾ കാണാൻ സാധിക്കും. അമൃത എന്നാണ് യുവാവിന്‍റെ കാമുകിയുടെ പേര്. ആ പേരാണ് ഇയാൾ ചുണ്ടിനുള്ളിൽ ടാറ്റൂ ചെയ്തത്. എന്തായാലും ഇതിന്‍റെ വീഡിയോ വളരെ വേഗത്തിൽ തന്നെ വൈറലായി. എല്ലാവരും യുവാവിന്‍റെ ആത്മാർഥ പ്രണ‍യത്തെ അഭിനന്ദിക്കും എന്നു കരുതിയ യുവാവിനു പക്ഷേ ഏറ്റുവാങ്ങേണ്ടി വന്നത് കൊടിയ വിമർശനങ്ങളാണ്. ഭൂരിഭാഗം ആളുകളും ഇയാളെ പരിഹസിക്കുകയാണ് ചെയ്തത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്… യുവതിയുടെ തലയില്‍ ഫിഷ് ടാങ്ക് പണിത് യുവാവ്; വീഡിയോ കാണാം

എന്തും വൈറലാകുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുകയാണ് ആളുകൾ. പലപ്പോഴും ജീവനു പോലും ഭീഷണി വരുന്ന തരത്തിലുള്ള കാര്യങ്ങൾ ഇക്കൂട്ടർ ചെയ്യാറുണ്ട്. അത്തരത്തിലൊരു വൈറൽ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ബ്യൂട്ടി പാർലറിൽ നിന്നുള്ള വീഡിയോ ആണിത്. ഹെയർസ്റ്റൈലിസ്റ്റ് ഒരു സ്ത്രീക്ക് വേണ്ടി അവരുടെ തലമുടിയില്‍ ഒരു അക്വേറിയം സെറ്റ് ചെയ്യുകയാണ്. ജെല്‍ പോലെയോ മെഴുക് പോലെയോ ഉള്ളൊരു പദാര്‍ത്ഥം ഇയാൾ സ്ത്രീയുടെ തലയിൽ തേച്ച് പിടിപ്പിക്കുന്നു. അകം പൊള്ളയായ ഒരു രൂപമാണ് ഇയാൾ സ്ത്രീയുടെ തലയിൽ പണിയുന്നത്. ഒറ്റ നോട്ടത്തിൽ അതൊരു പാത്രം പോലെ തോന്നിക്കും. അതിലേക്ക് ആദ്യം അയാൾ വെള്ളം നിറക്കുന്നു. ശേഷം ഗോൾഡ് ഫിഷിനേയും ഇടുന്നു. യുവതി ക്യാമറയ്ക്ക് മുന്നില്‍ തന്‍റെ തലയില്‍ നീന്തുന്ന ഗോള്‍ഡ് ഫിഷുകളെ കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ‘ഹെയർ ആർട്ട്’…

Read More

ശാന്ത സുന്ദരമായൊഴുകുന്ന ദ്വീപിലെ അതി മനോഹര വില്ല; പക്ഷേ വാങ്ങിയവർ മരണപ്പെട്ടു, നിഗൂഡതകൾ ഒളിപ്പിച്ചു വച്ചൊരു ദ്വീപ്

ടൈറേനിയൻ കടലിലെ തെളിഞ്ഞ ജലാശയത്തിലെ മനോഹരമായ ദ്വീപുകളിലൊന്നാണ് ഗയോള. തെക്കുപടിഞ്ഞാറൻ ഇറ്റലിയിലെ നേപ്പിൾസ് ഉൾക്കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ അതി മനോഹരമായ ഒന്നാണ് ഈ ദ്വീപ്. എന്നാൽ വലിയ നിഗൂഡത ഒളിഞ്ഞു കിടക്കുന്ന ഇവിടം ഏവർക്കുമൊരു പേടി സ്വപ്നമാണ്. അതിനാൽ തന്നെ ‘ശപിക്കപ്പെട്ട ദ്വീപ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. 1800-ൽ ലുയിഗി നെഗ്രി എന്ന വ്യക്തിയാണ് ‍ആദ്യമായി ഈ ദ്വീപ് വാങ്ങിയത്. ആദ്യം തന്നെ ഇവിടെ അദ്ദേഹം ഒരു സ്വപ്ന സൗധം പണിതു. അതിപ്പോഴും സാക്ഷിയായി അവിടെത്തന്നെ നിലകൊള്ളുന്നുണ്ട്. പക്ഷേ കുറച്ച് കാലങ്ങൾക്ക് ശേഷം നെഗ്രിയുടെ എല്ലാ സമ്പത്തും നഷ്ടപ്പെട്ട് അദ്ദേഹം പാപ്പരായി മാറി. അതോടെ ഇയാൾ ദ്വീപ് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 1911-ൽ കപ്പൽ ക്യാപ്റ്റൻ ഗാസ്പേർ അൽബെംഗ ഈ ദ്വീപ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഒരു കപ്പൽ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.…

Read More

‘സീറോ’ ആണോ പിഴ? ആശ്വസിക്കണ്ട, വലുത് വരാനുണ്ട്… മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് പരിശോധിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചലാനുകളില്‍ ഫൈന്‍ അടയ്ക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ആശ്വസിക്കാന്‍ വരട്ടെ എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല എന്നതാണ് കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നു. അത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാകുകയുള്ളുവെന്നാണ് അത് സൂചിപ്പിക്കുന്നത്. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ മറ്റ് കേസുകളെ പോലെ കോടതിയില്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റ വിചാരണ നടത്തി ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാന്‍ സാധിക്കുകയുള്ളു. പ്രധാനമായും ട്രാഫിക് സിഗ്‌നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം…

Read More

ജീവിതവും ജോലിയും ക്രമീകരിക്കാനാകുന്നില്ല; 34 ശതമാനം സ്ത്രീകള്‍ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ

കൊച്ചി: ജീവിതവും ജോലിയും ക്രമീകരിക്കാന്‍ കഴിയാതെ 34 ശതമാനം സ്ത്രീകള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 73 ശതമാനം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജെന്‍ഡര്‍ വൈവിധ്യ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയില്‍ 21 ശതമാനം മാത്രമാണ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമീപനങ്ങള്‍ സ്വീകരിക്കുന്നത്. 59% ശതമാനം സ്ഥാപനങ്ങളില്‍ നിര്‍ബന്ധിതമായ ഇന്‍റേണല്‍ പരാതി സമിതികള്‍ ഇല്ല. 37 ശതമാനം സ്ഥാപനങ്ങളും പ്രസവാവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നു. 17.5 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് ശിശു സംരക്ഷണ സൗകര്യങ്ങള്‍ നല്‍കുന്നത്. സെന്‍റര്‍ ഫോര്‍ ഇക്കണോമിക് ഡാറ്റ ആന്‍ഡ് അനാലിസിസ്,ഗോദ്‌റെജ് ഡിഇ ലാബ്‌സ്, അശോക യൂണിവേഴ്‌സിറ്റി, ദസ്ര എന്നിവയുടെ സഹകരണത്തോടെ ഉദൈതി ഫൗണ്ടേഷന്‍ തയാറാക്കിയ വിമന്‍ ഇന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് എച്ച്ആര്‍ മാനേജര്‍മാരുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. വിമന്‍ ഇന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് സമ്മിറ്റില്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. 55…

Read More