‘സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്’; 2800 കോടിയുടെ നമ്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ

വാഷിംഗ്‍ടൺ: 2800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ “സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്, നന്പർ നൽകിയപ്പോൾ തെറ്റു സംഭവിച്ചതാണ്’ എന്നു കേട്ടാൽ എന്താവും അവസ്ഥ. അമേരിക്കക്കാരനായ ജോൺ ചീക്സിനാണ് അത്തരമൊരു ദുർഗതി സംഭവിച്ചത്. വാഷിംഗ്‍ടൺ ഡിസി ലോട്ടറിയുടെ വെബ്സൈറ്റിൽനിന്നാണു താൻ എടുത്ത ലോട്ടറി ടിക്കറ്റിനു കോടികൾ സമ്മാനമടിച്ചെന്നു ജോൺ അറിയുന്നന്നത്. ഉടൻത്തന്നെ അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. കൂട്ടുകാരന്‍റെ നിർദേശപ്രകാരം സമ്മാനമടിച്ച ലോട്ടറിയുടെ ഫോട്ടോ എടുത്തുവച്ചു. പിറ്റേന്നു ലോട്ടറി ഓഫീസിൽ ടിക്കറ്റുമായി ചെന്നപ്പോഴാണു വെബ്‍സൈറ്റിൽ നിങ്ങളുടെ ലോട്ടറിയുടെ നമ്പർ തെറ്റായി വന്നതാണെന്നു പറയുന്നത്. ലോട്ടറി ടിക്കറ്റ് ഹാജരാക്കിയപ്പോൾ അതിന്‍റെ അവസ്ഥ മോശമായിരുന്നെന്ന മറ്റൊരു ന്യായവും അധികൃതർ പറഞ്ഞു. ലോട്ടറി അടിച്ച സന്തോഷം ജോണിൽനിന്നു നിമിഷംകൊണ്ട് ആവിയായി പോയി. മഹാഭാഗ്യത്തിന്‍റെ ഉത്തുംഗശൃംഗത്തിൽനിന്നു ഭാഗ്യക്കേടിന്‍റെ അഗാധഗർത്തത്തിലേക്കു വീണ സ്ഥിതി. പക്ഷേ വിട്ടുകൊടുക്കാൻ ജോൺ…

Read More

പാർട്ടി ചിഹ്നം പതിച്ച കോണ്ടം പായ്ക്കറ്റുകൾ: വോട്ടു പിടിക്കാൻ ‘കടന്നകൈ പ്രയോഗം’; പരിഹസിച്ച് സോഷ്യൽ മീഡിയ

ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ രാഷ്ട്രീയക്കാർ പലവിധത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയായിരിക്കും ചിലരുടെ സഞ്ചാരം. ചട്ടലംഘനമില്ലെങ്കിൽ അതൊന്നും പ്രശ്നമല്ല താനും. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ പ്രചാരണരീതികൾ കടന്ന കൈയായി പോയെന്ന ആക്ഷേപം വ്യാപമായി ഉയർന്നിരിക്കുകയാണ്. ആന്ധ്രയിലെ പ്രധാന പാർട്ടികളായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) യുമാണു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച് വിവാദത്തിലായത്. പാർട്ടി ചിഹ്നം പതിച്ച നിരോധ് പായ്ക്കറ്റുകൾ പൊതുജനങ്ങൾക്കു വിതരണം ചെയ്തായിരുന്നു ഇവരുടെ വേറിട്ട പ്രചാരണം. ആദ്യം ടിഡിപിയാണു പാർട്ടി ചിഹ്നമുള്ള നിരോധ് പാക്കറ്റുകൾ വിതരണം ചെയ്തതെന്നു വൈഎസ്ആർസിപി പ്രവർത്തകർ പറയുന്നു. ആദ്യം ഇതിനെ വിമർശിച്ച വൈഎസ്ആർസിപി, പെട്ടെന്നുത്തന്നെ തീരുമാനം മാറ്റി. അവരും തങ്ങളുടെ പാർട്ടി ചിഹ്നം പതിച്ച ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ്…

Read More

അവൾ എത്താതെ താഴെ ഇറങ്ങില്ല: പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ കാമുകിയെ സ്ഥലത്തെത്തിച്ച് പോലീസ്

അടൂര്‍: ആത്മഹത്യാഭീഷണി മുഴക്കി 110 കെവി ട്രാന്‍സ്മിഷന്‍ ടവറില്‍ പെട്രോളുമായി കയറിയ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരനാണ് (39) ടവറില്‍ കയറിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസിന്‍റെയും അഗ്‌നിരക്ഷാ സേനയുടെയും സഹായത്തോടെ 30 മീറ്ററോളം ഉയരമുള്ള ടവറില്‍ നിന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് കുമാറിനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ചാണ് അനുനയശ്രമം നടത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ സംഘവും ഇയാളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്‍റെ അടുത്തേക്ക് ഫയര്‍ ഫോഴ്‌സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂവെന്ന നിലപാട് രതീഷ് എടുത്തതോടെ അയാള്‍ പറഞ്ഞ പെണ്‍കുട്ടിയെ…

Read More

അയ്യേ വൃത്തികേട്: കൈകൊണ്ട് നൂഡിൽസ് മിക്സിംഗ്; വൈറലായി വീഡിയോ

‍ഭക്ഷണത്തിന്‍റെ രുചിക്കൊപ്പം വൃത്തിക്കും നമ്മൾ പ്രാധാന്യം നൽകാറുണ്ട്. അപ്പോൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് നേരിട്ട് കണ്ടാലോ? എന്തായിരിക്കും അവസ്ഥ. ഇത്തരത്തിൽ പല വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർന്നുവരാറുമുണ്ട്. എന്നാൽ പാർട്ടിക്കിടെ ഒരാൾ കൈകൊണ്ട് നൂഡിൽസ് കുഴയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. ഒരു വിരുന്നിനായി സജ്ജീകരിച്ച ഭക്ഷണ കൗണ്ടറിലാണ് സംഭവം. ഒരു കൈയിൽ സ്പൂൺ ഉണ്ടെങ്കിലും അയാളുടെ രണ്ടു കൈപ്പത്തിയും നൂഡിൽസിൽ തന്നെയാണ്. അടുപ്പിൽ തീ കത്തുന്നതും വീഡിയോയിൽ കാണാം. മുകേന്ദ്ര മൗര്യ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആറു ദിവസം മുന്‍പ് പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ 2 മില്യൺ കാഴ്ചക്കാരാണ് ലഭിച്ചത്. ആഹാരം ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട ശുചിത്വത്തിനെ കുറിച്ചും ഇത്തരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ആഹാരം കഴിക്കുവന്നവര്‍ക്കു വരാനിടയുള്ള…

Read More

എത്ര സുന്ദരമായ കാഴ്ച! നായക്കുട്ടിയുമായി ഓട്ടോ ഡ്രൈവറുടെ സവാരി; വീഡിയോ വൈറലാകുന്നു

മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളാണ് നായ്ക്കൾ എന്നതിൽ സംശയമില്ല. ഇത്തരമൊരു സൗഹൃദത്തിന്‍റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്‍റെ നായ്ക്കുട്ടിക്കൊപ്പം ബംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും നെറ്റിസൺമാരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 17 ന് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, ഓട്ടോറിക്ഷയുടെ ഹാൻഡിൽബാർ പിടിച്ച് ബംഗളൂരുവിലെ തെരുവുകളിലൂടെ നായയ്ക്കൊപ്പം സഞ്ചരിക്കുന്ന യുവാവിനെ കാണാം. വഴിയാത്രക്കാർ ഈ കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കിയപ്പോൾ നായ ഡ്രൈവറുടെ മടിയിൽ സുഖമായി ഇരിക്കുകയായിരുന്നു. “ഇന്ന് ഒരു ഓട്ടോ ഡ്രൈവർ തൻ്റെ ഹൂമനെ സവാരിക്ക് കൊണ്ടുപോകുന്നത് ഞാൻ കണ്ടു. യൂബർ ഡ്രൈവർ: ടോമി,” ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ അടിക്കുറിപ്പായി ഇങ്ങനെ എഴുതി. നായ പ്രേമികളുടെ പോസിറ്റീവ് അഭിപ്രായങ്ങൾ നിറഞ്ഞ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. ബെംഗളൂരുവിൽ…

Read More

അയോധ്യയിൽ ഒരു മാസം വന്നത് 60 ലക്ഷം ഭക്തര്‍; സംഭാവനയായി 25 കോടിയും 10 കിലോ സ്വര്‍ണവും

അയോധ്യയിലെ രാമക്ഷേത്രം ഒരു മാസംകൊണ്ടു സന്ദര്‍ശിച്ച ഭക്തരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട ക്യൂ എല്ലാ ദിവസവും തുടരുകയാണ്. ജനുവരി 22നും ഫെബ്രുവരി 22 നും ഇടയിലുള്ള ഒരു മാസത്തിനിടെ വിവിധ കൗണ്ടറുകളിലും മറ്റുമായി ഏകദേശം 25 കോടി രൂപ സംഭാവനയായി ലഭിച്ചു. ഇതിൽ ചെക്കുകളും ഡ്രാഫ്റ്റുകളും പണവും ഉള്‍പ്പെടുന്നുവെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് അറിയിച്ചു. വിദേശത്തുനിന്നു ഭക്തര്‍ നല്‍കിയ സംഭാവനകളും നേരിട്ടു ബാങ്ക് വഴി നല്‍കിയ തുകയും ഇതിനു പുറമെ വരും. സ്വര്‍ണവും വെള്ളിയുംകൊണ്ടു നിര്‍മിച്ച കിരീടം, മാല, കുട, രഥം, വളകള്‍, കളിപ്പാട്ടങ്ങള്‍, കണങ്കാലുകള്‍, വിളക്ക്, അമ്പും വില്ലും, വിവിധ തരം പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ധാരാളം വസ്തുക്കള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതുവരെ 25 കിലോയിലധികം വെള്ളി ലഭിച്ചു. സ്വര്‍ണത്തിന്‍റെ കൃത്യമായ ഭാരം ഇതുവരെ കണക്കാക്കിയിട്ടില്ല. ഇത്…

Read More

10 കോടി ലോട്ടറിയടിച്ചു, പണം മുടക്കിയത് താനെന്ന് കാമുകൻ; ഒറ്റപ്പൈസ തരില്ലെന്ന് കാമുകി

ലോട്ടറി അടിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പറയുന്നത്. അധ്വാനിക്കാതെ വെറുതെ കോടികൾ ലഭിക്കണമെങ്കിൽ ചില്ലറ ഭാഗ്യമെന്നും പോര. ചിലർ കൂട്ടുകൂടി ലോട്ടറി എടുക്കാറുണ്ട്. നമ്മുടെ ഭാഗ്യം തുണച്ചില്ലെങ്കിൽ എന്താ കൂടെയുള്ളവരുടെ ഭാഗ്യം രക്ഷപ്പെടുത്തിയാലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ചിലപ്പോഴൊക്കെ ഇങ്ങനെ കൂട്ട് കൂടി ലോട്ടറി എടുത്താൽ സമ്മാനത്തിന്‍റെ പേരിൽ തമ്മിൽ തല്ലുകയും ചെയ്യും. ഇത്തരത്തിലുള്ള വാർത്തകൾ നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കാറുള്ളതാണ്. എന്നാൽ10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികൾ ഇപ്പോൾ നിയമയുദ്ധത്തിൽ എത്തി നിൽക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 39 -കാരനായ മൈക്കൽ കാർട്ട്ലിഡ്ജ്, 37 -കാരി ഷാർലറ്റ് കോക്സ് എന്നിവരാണ് ആ ദമ്പതികൾ. ഷാർലറ്റിന്‍റെ കൈയിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ് പറയുന്നത്. തന്‍റെ പണത്തിൽ പങ്കാളിക്ക് യാതൊരു തരത്തിലുള്ള അവകാശവും ഇല്ലാ എന്നും…

Read More

‘ടൊവിനോ കമന്‍റ് ചെയ്താൽ പഠിക്കാൻ തുടങ്ങാം’; വീഡിയോയ്ക്ക് മറുപടിയുമായി താരം

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ട്രെൻഡുകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. പഠനം തുടങ്ങണമെങ്കിൽ ഇഷ്ട താരം കമന്‍റ് ചെയ്യണം എന്നുള്ള പുതിയ ട്രെൻഡാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാകുന്നത്. ഇത്തരത്തിൽ രണ്ട് വിദ്യാർഥിനികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത വീഡിയോയിൽ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട കമന്‍റ് ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയിൽ കമന്‍റുമായെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിൽ താഹ ഹസൂൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് ടൊവിനോ കമന്‍റ് ചെയ്തിരിക്കുന്നത്. ‘ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താൽ ഞാൻ എന്‍റെ പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകൾ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ താഹ ഹസൂൻ പോസ്റ്റ് ചെയ്തത്. എന്നാൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട ടൊവിനോ “പോയിരുന്ന് പഠിക്ക് മോനെ’ എന്ന് കമന്‍റ് ചെയ്യുകയും ചെയ്തു. നിരവധിപേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. ടൊവിനോയുടെ കമന്‍റിന് താഴെ…

Read More

500 കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ആമസോണിൽ കണ്ടെത്തി

ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത അനക്കോണ്ട വർഗത്തെ ആമസോണിൽ കണ്ടെത്തി. 500 കിലോ ഭാരം കണക്കാക്കുന്ന ഈ പാമ്പിന് 26 അടി നീളത്തിൽ വളരാൻ ക‍ഴിയും. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമേറിയ പാമ്പാണിത്. അനക്കോണ്ടയുടെ 4 സ്പീഷിസുകളെ കുറിച്ചാണ് ഇതുവരെ നമ്മൾ കേട്ടിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വലുത് ഗ്രീൻ അനക്കോണ്ട എന്ന വിഭാഗമായിരുന്നു. ഇവ തെക്കൻ അമേരിക്കയുടെ ട്രോപ്പിക്കൽ ഭാഗങ്ങളിലാണ് ജീവിക്കുന്നത്. ആമസോൺ, ഒറിനോകോ, ഇസേക്വിബോ നദീതടങ്ങളിലൊക്കെ ഇവയെ കാണാം. വളരെ വേഗത്തിൽ പായാനുള്ള ഇവയുടെ കഴിവും ഇരയെ കെട്ടിവരിഞ്ഞു മുറുക്കിക്കൊല്ലാനുമുള്ള കഴിവും ഈ പാമ്പുകളെ അപകടകാരികളാക്കുന്നു. അതേസമയം, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വലിയ പാമ്പ് ഈ ഗ്രീൻ അനേക്കോണ്ടയുടെ മറ്റൊരു വകഭേദമാണെന്നാണ് ഗവേഷകർ പറയുന്നത്. ആമസോൺ നദിയിലൂടെ വഞ്ചിയിൽ യാത്ര ചെയ്താണ് ഇവയെ ശാസ്ത്രജ്ഞർ കണ്ടെത്തി ചിത്രങ്ങളും വീഡിയോകളും എടുത്തത്. സാധാരണയായി തെക്കൻ മേഖലകളിൽ കാണപ്പെടുന്ന അനക്കോണ്ടകളുടെ…

Read More

നായ വളര്‍ത്തിയ പെണ്‍കുട്ടി, ഒടുവിൽ…ഇത് വല്ലാത്തൊരു ജീവിതകഥ

ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ്തമാണല്ലൊ. ഇതിന്‍റെ കാര്‍ട്ടൂണും വിഖ്യാതമാണ്. മൗഗ്ലി എന്ന മനുഷ്യക്കുട്ടി മൃഗങ്ങള്‍ക്കിടയില്‍ വളരുന്ന ഈ കഥ എത്രയെത്ര ആളുകളുടെ മനസിനെ കീഴടക്കി. എന്നാല്‍ ഇത്തരമൊരു സംഭവം യഥാര്‍ഥ ജീവിതത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യം പലര്‍ക്കും തോന്നാറുണ്ട്. ശ്രീലങ്കയില്‍ നിന്നും മറ്റും അത്തരത്തിലുള്ള മനുഷ്യരെ കണ്ടെത്തിയ വാര്‍ത്ത നേരത്തെ കേട്ടിരുന്നു. ഇപ്പോഴിതാ നായ വളര്‍ത്തിയ യുക്രെയ്‌നില്‍ നിന്നുള്ള ഒരു യുവതി വാര്‍ത്തകളില്‍ നിറയുന്നു. ഒക്‌സാന മലയ എന്നാണ് ഈ 40 കാരിയുടെ പേര്. നോവ ബ്ലാഹോവിഷ്ചെങ്ക എന്ന ഗ്രാമത്തിലായിരുന്നു അവളുടെ ജനനം. ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അവളുടേത്. വീട്ടില്‍ കുട്ടികള്‍ കൂടുതലായിരുന്നു. മാത്രമല്ല മലയയുടെ മാതാപിതാക്കള്‍ കടുത്ത മദ്യപാനികളുമായിരുന്നു. ഇവര്‍ വീട്ടിലിടം കുറവാണെന്ന കാരണം നിരത്തി മലയയെ മൂന്നാം വയസില്‍ വീടിന്…

Read More