സംഭവിച്ചത് എന്ത്? യുവതിയെ നായയായി വേഷം കെട്ടിച്ചു തെരുവിലൂടെ വലിച്ചിഴച്ചു

പ്രണയദിനത്തിൽ മുംബൈ നഗരം വിചിത്രമായ ഒരു കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു. യജമാനത്തിയെപ്പോലെ അഭിനയിക്കുന്ന യുവതിയുടെ പിന്നാലെ മറ്റൊരു യുവതി നായയെപ്പോലെ നടക്കുന്നു! നായയെപ്പോലെ നടിക്കുന്ന യുവതി കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നു. ബെൽറ്റിന്‍റെ ഒരറ്റം യജമാനത്തിയുടെ കൈയിൽ. നായയെ കൊണ്ടുപോകുന്ന അതേരീതിയിലാണു യുവതിയെ‍യും കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ അനുസരണ പഠിപ്പിക്കുംപോലെ അവർ എന്തൊക്കെയോ പറയുന്നു. നടക്കാൻ കൂട്ടാക്കാത്ത യുവതിയെ പലതവണ വലിച്ചിഴച്ചു. എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ ആളുകൾ ആ ദൃശ്യങ്ങൾ കണ്ടു പകച്ചുനിന്നു. “മുംബൈയ്ക്ക് ഇതെന്തു സംഭവിച്ചു? എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കുവച്ച ഇതിന്‍റെ വീഡിയോ ശരവേഗത്തിൽ വൈറലായി. “സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിമാത്രം ആളുകൾ ഇങ്ങനെ തരംതാഴാമോ…?’ എന്ന ചോദ്യവും ഇരുവർക്കുമെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും വീഡിയോ പങ്കുവച്ചയാൾ ഉന്നയിച്ചു. അതേസമയം, ഈ ഡ്രാമ ഒരുക്കിയ യുവതികളുടെ ലക്ഷ്യമെന്നു വ്യക്തമായിട്ടില്ല. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ ബോധവത്കരണം നടത്തിയതായിരിക്കാമെന്നായിരുന്നു ചിലരുടെ വിലയിരുത്തൽ. പരാതിയില്ലാത്തതുകൊണ്ടോ…

Read More

സ്വന്തം കുഞ്ഞിനോട് മാനസികമായി അടുപ്പമില്ല, ജീവിതരീതിയിലെ മാറ്റങ്ങളിൽ അസ്വസ്ഥരായി മാതാപിതാക്കൾ; ഒടുവിൽ മകളെ ദത്ത് നൽകാൽ തീരുമാനം

കുട്ടികൾ ഉണ്ടാകുമ്പോൾ ദമ്പിതകളുടെ ജീവിത രീതിയിൽ മാറ്റങ്ങൾ വരുന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചും മാതാപിതാക്കളായ ആദ്യനാളുകളിൽ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇത്തരത്തിലുള്ള അവസ്ഥ മറികിടക്കാൻ സ്വന്തം കുഞ്ഞിനെ ആരെങ്കിലും ദത്ത് നൽകുമോ? എന്നാൽ അത്തരത്തിലൊരു മാർഗം തിരഞ്ഞെടുത്ത ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അച്ഛൻ തന്നെയാണ് കുഞ്ഞിനെ ദത്ത് നൽകാനുള്ള തീരുമാനമെടുത്തത്. തന്‍റെ ഭാര്യ കാതറിന് കുഞ്ഞിനോട് ഒട്ടും അടുപ്പമില്ലന്നും, കുഞ്ഞ് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഭാര്യ ജോലിക്ക് പോയെന്നും അയാൾ പറഞ്ഞു. ഈ സമയത്ത് അമ്മായിയമ്മയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. കാതറിൻ അടുത്തുള്ള സമയങ്ങളിലും കുഞ്ഞിനെ ശ്രദ്ധിക്കാറില്ല. ആദ്യമൊക്കെ കുഞ്ഞ് കരയുമ്പോൾ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ കുഞ്ഞ് വെറുതെ കരയുകയാണെന്ന് മനസിലാക്കിയതിന് പിന്നാലെ വെറുതെ കരഞ്ഞാലും ആവശ്യത്തിന് കരഞ്ഞാലും അവൾ നോക്കാതെ ആയി. തന്‍റെ അവധി ദിവസങ്ങളെല്ലാം കുഞ്ഞ് കാരണം സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നില്ലെന്ന…

Read More

ഇത് പണം കായ്ക്കുന്ന മരമല്ലേ? നാണയങ്ങൾ മരത്തിൽ നിന്ന് കുത്തിയെടുക്കുന്ന വീഡിയോ വൈറൽ

ഒരു മരത്തിൽ നിന്ന് എന്തൊക്കെ ലഭിക്കും? പൂവ്, കായ്, ഫലങ്ങൾ എന്നിവ മരത്തിൽ നിന്നും കിട്ടുന്നവയാണ്. ഇവയ്ക്ക് പുറമെ പണം ലഭിച്ചാലോ. നിന്‍റെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ? ഈ പ്രയോഗം പല സന്ദർഭങ്ങളിലും നമ്മൾ കേട്ടിട്ടുള്ളതാണ്. ധൂർത്തടിച്ച് പണം ചെലവാക്കുമ്പോൾ ഒരിക്കൽ എങ്കിലും ഇത് കേൾക്കാത്തവർ കുറവായിരിക്കും. അങ്ങനെയൊരു മരമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാറിലെ രാജ്ഗിരിയിൽ ഒരു മരം നിറയെ നാണയങ്ങൾ ഇരിക്കുന്ന വീഡിയോയാണിത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങളിൽ മരത്തിൽ നാണയങ്ങൾ തറച്ചിരിക്കുന്നത് വ്യക്തമാണ്. ഇത് ആളുകൾ കല്ലുകൊണ്ട് കുത്തിയെടുക്കുന്നതും ചെയ്യുന്നുണ്ട്.അതേസമയം, മരം നിൽക്കുന്നത് പണ്ട് പുണ്യസ്ഥലമായി കണ്ടയിടത്താണെന്നും, അന്ന് മരത്തിൽ നാണയങ്ങൾ എറിഞ്ഞ് ആളുകൾ പ്രാർഥിച്ചിരുന്നെന്നും ഈ നാണയങ്ങളാണ് കാലക്രമേണ മരത്തിൽ മൂടപ്പെട്ടതെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്‍റിട്ടു. വീഡിയോ കാണാൻ…

Read More

പ്രണയദിനത്തിൽ പ്രിയതമയ്ക്ക് സമ്മാനവുമായി 19 കാരന്‍റെ യാത്ര; വീട് വിട്ടിറങ്ങി കാമുകിയെ പ്രതീക്ഷിച്ച് എത്തിയ കാമുകന് സംഭവിച്ചത്…

കാമുകിയെ കാണാൻ വാലന്‍റൈൻസ് ദിനത്തിൽ എത്തിയ 19 കാരനെ കാമുകിയുടെ സുഹൃത്തുക്കൾ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. തന്‍റെ വീട്ടിൽ നിന്നും ഫെബ്രുവരി 13ന് 125 കിലോമീറ്റർ യാത്ര ചെയ്താണ് കൗമാരക്കാരൻ കാമുകിയുടെ നാട്ടിലെത്തിയത്. പ്രണയദിനത്തിൽ കാമുകിയെ കണ്ട് സമ്മാനം നൽകാനാണ് കൗമാരക്കാരൻ ഇവിടേക്ക് എത്തിയത്. എന്നാൽ കാമുകിയുടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽവച്ച് എട്ട് മണിക്കൂറോളം ബന്ധിയാക്കി മർദിക്കുകയും ചെയ്തു. നർസിംഗ്പൂരിലെ ഗദർവാരയിൽ നിന്നുള്ള ജാതവ് എന്ന 19 കാരനാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി വീട് വിട്ടിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ പ്രണ‍ത്തിലാവുകയും പ്രണയദിനത്തിൽ പരസ്പരം കാണാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ കാമുകിയുടെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് ഫെബ്രുവരി 14 ന് ചിന്ദ്വാരയിൽ എത്തിയ ജാതവിനെ തട്ടികൊണ്ട് പോവുകയായിരുന്നു. സൈജു, അഭയ്,…

Read More

100 സ്വർണവളകൾ അണിഞ്ഞ് വധു: ചടങ്ങിൽ വിളമ്പിയത് 1.7 കോടിയിലധികം വിലയുള്ള മദ്യം, ആകെ ചെലവ് 249 കോടി രൂപ; അത്യാഡംബര വിവാഹം കൊട്ടാര തുല്യമാ‍യ മണ്ഡപത്തിൽ

ഒരു ആഡംബര വിവാഹത്തിന്‍റെ ചർച്ചകളാണ് ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിക്കുന്നത്. കണക്കുകൾ പറയുന്നതനുസരിച്ച് വിവാഹ ചെലവ് ഒന്നും രണ്ടുമല്ല 249 കോടി ഇന്ത്യൻ രൂപയാണ്. 100 സ്വർണവളകൾ അണിഞ്ഞാണ് കൊട്ടാര തുല്യമായ മണ്ഡപത്തിൽ വധു എത്തിയത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്ടിയനിൽ ഫെബ്രുവരി ആദ്യം നടന്ന ഈ വിവാഹം ‘യേ കുടുംബത്തിന്‍റെ വിവാഹ സത്കാരം’ (Ye Family’s Wedding Feast) എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ അത്യാഡംബര വിവാഹാഘോഷം വരന്‍റെ കുടുംബത്തിന്‍റെ തന്നെ ആഡംബര കൊട്ടാരമായ ‘മാർബിൾ ഹൗസി’ൽ വച്ചാണ് നടന്നാണ്. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ചൈനീസ് പരമ്പരാഗത ശൈലിയിൽ നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. 100 ഓളം സ്വർണ്ണ വളകൾ കൊണ്ട് അലങ്കരിച്ച മാല ധരിച്ചാണ് വധു വിവാഹ വേദിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയിൽ മാലയുടെ ഭാരത്താൽ വധു നടക്കാൻ ബുദ്ധിമുട്ടുന്നത്…

Read More

നിർദേശങ്ങൾ പറഞ്ഞോളൂ, നിമിഷങ്ങൾക്കുള്ളിൽ വിഡിയോ ആക്കും; ലോകത്തെ അമ്പരപ്പിച്ച് ഓപ്പണ്‍ എഐയുടെ ‘സോറ’

ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. നിർദേശങ്ങൾക്കനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ ഇനി ജനമനസുകൾ കീഴടക്കും. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലേക്കുള്ള ഞെട്ടിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്. ഉപയോക്താവിന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഒരു മിനിട്ട് ദൈർഘ്യമുള്ള ഉയർന്ന ദൃശ്യനിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ സോറയ്ക്ക് സാധിക്കുമെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. സോറ വിപണിയിലെത്തിക്കുന്നതിന് മുമ്പായുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉപയോക്താക്കളോട് നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ സാം ആൾട്ടമാൻ ആവശ്യപ്പെടുകയും സോറ നിർമ്മിച്ച വീഡിയോകൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. നിലവില്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ദോഷകരമായ ഉള്ളടക്കങ്ങള്‍ ഇത് നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധാനാഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുത്ത ഡിസൈനര്‍മാര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ചലച്ചിത്ര നിര്‍മാതാക്കള്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണത്തിന് വേണ്ടിയും ഈ പ്ലാറ്റ്‌ഫോം ലഭ്യമാക്കിയിട്ടുണ്ട്. https://t.co/rmk9zI0oqO pic.twitter.com/WanFKOzdIw —…

Read More

ഒരു അതികായന്‍റെ പതനം! ഫീനിക്സ് പക്ഷിയെപ്പോലെ ഒരുനാൾ ഉയർത്ത് എഴുനേൽക്കും ബി.ആർ. ഷെട്ടി

ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെട്ടി എന്ന കന്നഡക്കാരനായ വ്യവസായി. ചെറുപ്പത്തിൽതന്നെ ഗൾഫ് നാടുകളിലെത്തുകയും സ്വന്തം പരിശ്രമത്താൽ ലോകത്തെ പ്രമുഖ കോടീശ്വരന്മാരിൽ ഒരാളാവുകയും ചെയ്തയാളാണ് ഷെട്ടി. എന്നാൽ 2019ൽ ഷെട്ടിയുടെ പതനം ആരംഭിച്ചു. ഇന്ന് ആസ്തികൾ മുഴുവൻ മരവിപ്പിക്കപ്പെട്ട അദ്ദേഹം വെറും സാധാരണക്കാരനായി മാറിയിരിക്കുന്നു. മുപ്പതിനായിരം കോടിക്കു മേൽ ആസ്തിയുണ്ടായിരുന്ന ഷെട്ടിയുടെ സമ്പത്ത് മുഴുവൻ തകർന്നടിഞ്ഞതു മാസങ്ങൾ കൊണ്ടാണ്. അതും മറ്റൊരാൾ ട്വിറ്ററിൽ ഷെട്ടിയുടെ കകമ്പനിയായ എംഎൻസി ഹെൽത്തിനെക്കുറിച്ച് ഉന്നയിച്ച ഒരു ആരോപണത്തെത്തുടർന്ന്. എല്ലാം തകർന്നടിഞ്ഞ ഷെട്ടി കഴിഞ്ഞ ദിവസം വീണ്ടും കോടതി അനുമതിയെത്തുടർന്ന് അബുദാബിയിൽ എത്തിച്ചേർന്നു. കേസിന്‍റെ നൂലാമലകളിൽ അകപ്പെട്ട തന്‍റെ കമ്പനികളെ രക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണദ്ദേഹം. ഷെട്ടിയുടെ വിവിധ കമ്പനികളിലായി നൂറുകണക്കിനു മലയാളികൾ ജോലി ചെയ്തിരുന്നു. നമ്മുടെ ലാലേട്ടനെ നായകനായി നൂറുകണക്കിനു കോടി മുടക്കി മഹാഭാരതം എന്നൊരു സിനിമ ഷെട്ടി പ്ലാൻ ചെയ്തിരുന്നു.…

Read More

പാചകത്തിനിടെ മൂക്കിൽ വിരലിട്ട് ജീവനക്കാരൻ; വീഡിയോ പുറത്തായതോടെ ക്ഷമ ചോദിച്ച് ഡോമിനോസ്

ഡോമിനോസിന്‍റെ ജപ്പാനിലെ ഒരു സെന്‍ററിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങൾ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. ഡോമിനോസിന് ജീവനക്കാരൻ കൊടുത്ത പണി അത്ര ചെറുതൊന്നും അല്ല എന്നുവേണം പറയാൻ. ജീവനക്കാരന്‍റെ പ്രവൃത്തിയെ തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങൾക്കും ഭക്ഷ്യ സുരക്ഷ ആശങ്കകൾക്കും ഒടുവിൽ ഡോമിനോസ് തങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോമിനോസിന്‍റെ ജപ്പാനിലെ ഒരു സെന്‍ററിൽ നിന്നും പുറത്തുവന്ന വീഡിയോയാണ് സംഭവങ്ങൾക്ക് കാരണം. വീഡിയോയിൽ പിസ്സ മാവ് കുഴയ്ക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ തന്‍റെ മൂക്കിൽ വിരൽ ഇട്ടതിന് ശേഷം അത് മാവിൽ തൂക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. Domino's Japan has apologized after someone uploaded a video that appears to show one of its employees picking his nose whole kneading pizza dough. The branch in…

Read More

രാജീവ്ഗാന്ധിയുടെ കഴുത്തിൽ കോണ്‍ഗ്രസുകാർ കയറിട്ടു..! രാജീവ്ഗാന്ധി പ്രതിമയിൽ ‘സമരാഗ്നി ബോർഡ്’ സ്ഥാപിച്ചതിനെതിരേ വ്യാപക ട്രോൾ

തൃശൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശിൽപത്തിൽ കയർ മുറുക്കി കോണ്‍ഗ്രസുകാർ ബോർഡ് കെട്ടിയത് വിവാദത്തിനൊപ്പം ട്രോളുകളും ഏറ്റുവാങ്ങി. തൃശൂർ ലൂർദ് കത്തീഡ്രലിനു സമീപമുള്ള രാജീവ് ഗാന്ധിയുടെ പ്രതിമയുടെ കഴുത്തിലാണ് കുരുക്കിട്ട് മുറുക്കി കോൺഗ്രസിന്‍റെ ‘സമരാഗ്നി’ സമരത്തിന്‍റെ ബോർഡ് കെട്ടിയത്. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ സമരാഗ്നിയേക്കാൾ വേഗത്തിൽ ആളിപ്പടർന്നതോടെ തൃശൂർ ജില്ല കോണ്‍ഗ്രസിന് ഇരിക്കപ്പൊറുതി ഇല്ലാതായി. പലഭാഗത്തുനിന്നും ആളുകളും പ്രവർത്തകരും വിളി തുടങ്ങി. വലിയ പ്രതിഷേധമുയർന്നതോടെ പ്രതിമയുടെ കഴുത്തിൽനിന്നു കയറൂരി രാജീവ്ഗാന്ധിയെ മോചിപ്പിച്ചു. എങ്കിലും സോഷ്യൽമീഡിയ ചർച്ചകൾ അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസുകാർ രാജീവ്ജിയെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയെന്ന നിലയിലുള്ള ട്രോളുകൾ വ്യാപിക്കുകയാണ്. രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കഴുത്തിൽ കയർ കെട്ടിയത് രാജീവ് ഗാന്ധിയെ അപമാനിച്ചതിന് തുല്യമാണെന്നാണു വിമർശനം. കോണ്‍ഗ്രസുകാർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്ത് സ്വയം നാണംകെടുകയാണെന്ന വിമർശനവുമുണ്ടായി. ബോർഡ് വീഴാതിരിക്കാൻ ബലത്തിനു കെട്ടിയതാണെന്ന കോണ്‍ഗ്രസുകാർ വിശദീകരിച്ചെങ്കിലും വിലപ്പോയില്ല.…

Read More

ക്ഷമിക്കണം! 25കാരൻ 30 യുവതികളെ പറ്റിച്ച് തട്ടിയെടുത്തത് 58 ലക്ഷം രൂപ; അവസാനം കുറ്റ സമ്മതം

30 യുവതികളെ വഞ്ചിച്ച് അഞ്ച് വർഷത്തിനിടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി 25 കാരന്‍റെ കുറ്റസമ്മതം. അഞ്ച് വർഷം കൊണ്ട് 58 ലക്ഷം രൂപയാണ് നൈജീരിയയിൽ നിന്നുള്ള ക്രിസ് മാക്സ്‌വെൽ എന്ന യുവാവ് തട്ടിയെടുത്തത്. ആളുകളെ കബിളിപ്പിച്ച് ലഭിച്ച ഈ പണം ഉപയോഗിച്ച് ആഡംബ ജീവിതം നയിച്ച യുവാവ് തന്നെയാണ് അവസാനം കുറ്റബോധത്തെ തുടർന്ന് സത്യങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർഥിയായിരിക്കെ തന്‍റെ 17-ാം വയസിലാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ക്രിസ് മാക്സ്വൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ യുഎസ്, യുകെ, കാനഡ, ജർമ്മനി എന്നിവിടങ്ങളിലെ യുവതികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. തട്ടിപ്പിന്‍റെ ആദ്യപടിയായി ഈ യുവതികളുടെ താൽപ്പര്യങ്ങൾ തിരിച്ചറിയുകയും അതിലൂടെ അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും . പിന്നീട് അവരുമായി ഒരു ബന്ധം വളർത്തുന്നതിലേക്ക് കടക്കും. ആ ഘട്ടവും വിജയിക്കുന്നതോടെ തട്ടിപ്പിന്‍റെ പ്രധാനഘട്ടം പൂർത്തിയാകും. പിന്നീട് പലവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവരിൽ നിന്നും…

Read More