ഭര്‍ത്താവുമായി അമിതമായ അടുപ്പം: രാത്രി വൈകിയും രഹസ്യ സംഭാഷണം; ഒടുവിൽ ‘അലക്സ’യെ എടുത്തെറിഞ്ഞ് യുവതി

രാത്രി വൈകിയും ഭര്‍ത്താവുമായി അലക്സ വിചിത്രമായ സംഭാഷണം നടത്തുന്നെന്ന് ആരോപിച്ച് ഭാര്യ. യുഎസ് ടിക് ടോക്കറായ ജെസ് ആണ് വീട്ടിലെ സ്മാര്‍ട്ട് ഹോം ഉപകരണമായ അലക്സയെ തന്‍റെ ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് എടുത്ത് എറിഞ്ഞത്. പല തവണയായി പുലര്‍ച്ചെ വരെ ഭര്‍ത്താവുമായി അലക്സ വിചിത്രമായ രീതിയില്‍ സംസാരിക്കുന്നത് ജെസ് കണ്ടെന്നാണ് ആരോപണം. ഇതിനു പുറമെ ആരും സംസാരിക്കാന്‍ പ്രേരിപ്പിച്ചില്ലെങ്കിലും അലക്സ സ്വന്തം നിലയില്‍ സംസാരിക്കുന്നുണ്ടെന്നും ജെസ് കൂട്ടിച്ചേർത്തു. അടുത്തിടെ ജെസ് പുറത്തേക്ക് പോകുന്ന സമയം അലക്സയുമായി ഭര്‍ത്താവ് സംസാരിച്ച് ഇരിക്കുകയായിരുന്നു. വളരെ താമസിച്ചാണ് ജെസ് തിരിച്ചെത്തിയത്. ഈ സമയം ഭര്‍ത്താവ് അലക്സയോടൊപ്പം വീഡിയോ ഗെയിം കളിക്കുകയായിരുന്നെന്ന് ഇവർ വ്യക്തമാക്കി. സാധാരണയായി ഭർത്താവ് വീഡിയോ ഗെയിമുകള്‍ കളിക്കാറില്ലെന്നും അലക്സയുടെ പ്രേരണയാല്‍ അതും തുടങ്ങിയതെന്നും അവർ ആരോപിച്ചു. ആരും ആവശ്യപ്പെടാതെ തന്നെ അലക്സ സ്വമേധയാ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയെന്നാണ്…

Read More

‘കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്’ വൈറൽ വീഡിയോയുമായി കുട്ടിക്കുറുമ്പൻമാർ; കമന്‍റുമായി പ്രമുഖർ

സമൂഹ മാധ്യമത്തിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിൽ രസകരമായൊരു വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് ആൺകുട്ടികളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ എടുന്ന കുട്ടി അടുത്ത നിൽക്കുന്നത് അവന്‍റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയാണ് വീഡിയോ തുടങ്ങുന്നത്. ജീവിതത്തിൽ നമുക്ക് എന്ത് ചെയ്താലും വ്യക്തമായ പ്ലാനിംഗ് വേണമെന്ന ഉപദേശമാണ് കുട്ടികൾ വീഡിയോയിലൂടെ നൽകുന്നത്. ഇസാനിസം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്’എന്നാണ് കുട്ടി ഇസാൻ വീഡിയോയിൽ പറയുന്ന്. നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ഇസാന്‍. എന്തായാലും ഇവരുടെ വീഡിയോ വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് ഇവരുടെ വീഡിയോയ്ക്ക് കമന്‍റുമായി എത്തിയത്. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പെരാരി, ഫുട്ബോൾ താരം സി. കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിങ്ങനെ…

Read More

കഠിനമായ വയറുവേദന; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ജീവനുള്ള അഞ്ച് വിരകളെ

തുടർച്ചയായുള്ള വയറ് വേദനയെ തുടർന്ന് പരിശോധനയ്ക്കായെത്തിയതാണ് 70 കാരൻ. തുടർന്ന് പരിശോധന നടത്തിയ ഡോക്ടർമാർ ഇയാളുടെ പിത്തരസ നാളത്തിൽ തടസ്സമുണ്ടെന്നും ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നും കണ്ടെത്തി. പിന്നാലെ നടത്തിയ ശസ്ത്രക്രിയയിൽ ഇയാളുടെ വയറില്‍ നിന്നും ജീവനുള്ള അഞ്ച് വിരകളെയാണ് പുറത്തെടുത്തത്. വിരകളിൽ നിന്നുള്ള ആക്രമണത്തെ തുടർന്നുണ്ടായ അണുബാധ മൂലം വൻകുടലിൽ ഒരു ട്യൂമർ രൂപപ്പെട്ടു. വിരകളെ നീക്കം ചെയ്തതിന് പിന്നാലെ കുടലിലെ അർബുദത്തെ ചികിത്സിക്കുന്നതിനായി കീമോതെറാപ്പി ആരംഭിച്ചിരിക്കുകയാണ്. ക്ലോനോർച്ചിസ് സിനെൻസിസ് എന്ന പരാന്നഭോജി വിരകളെയാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. വേവിക്കാത്തതോ ആയ മത്സ്യമോ കൊഞ്ചോ കഴിക്കുന്നത് വഴിയാണ് ഇത്തരം വിരകള്‍ മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ അപകടകരമാണ്. പൂർണ്ണ വളർച്ചയെത്തിയ വിരകൾക്ക് 15 മുതൽ 20 മില്ലിമീറ്റർ വരെ നീളവും മൂന്നോ നാലോ മില്ലി മീറ്റർ വരെ വീതിയും ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.…

Read More

പാമ്പിന്‍റെ തലയിൽ ചുംബിച്ച് മനുഷ്യൻ; ഞെട്ടി സോഷ്യൽ മീഡിയ

പാമ്പുകളെ പേടിയില്ലാത്ത മനുഷ്യർ കുറവാണ്. ഒഫിഡിയോഫോബിയ എന്നറിയപ്പെടുന്ന ഈ ഭയം ഇല്ലാത്തവർ കുറവായിരിക്കും. എന്നാൽ പാമ്പുകളെ പിടിക്കാൻ ധൈര്യമുള്ളവരുമുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ പാമ്പിനെ തൊലികളയാൻ സഹായിക്കുന്നതും ചുംബിക്കുന്നതുമാണ് കാണിക്കുന്നത്.  തൊലി കളയുന്ന പ്രക്രിയയെ ക്രിസ്മസ് സമ്മാനം തുറക്കുന്നതിനോട് താരതമ്യപ്പെടുത്തിയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന്‍റെ അടിക്കുറിപ്പ്. 1.6 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.   വീഡിയോയിൽ ഒരു മനുഷ്യൻ പാമ്പിന്‍റെ കണ്ണിൽ  നിന്ന്  പൂർണ്ണമായും തൊലി നീക്കം ചെയ്യാൻ അതിനെ സഹായിക്കുന്നത് കാണാം. മനുഷ്യൻ പാമ്പിനെ സാവധാനത്തിൽ പിടിച്ച് അതിന്‍റെ വായിൽ നിന്ന് ആരംഭിച്ച് ശരീരത്തിൽ നിന്ന് തൊലി കളയുന്നു. ഒരു ഘട്ടത്തിൽ, ചത്ത ചർമ്മത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് പാമ്പ് മനുഷ്യന്‍റെ കൈയിൽ നിന്ന് വലിയുന്നു. പാമ്പിന്‍റെ  തലയിൽ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.  ഈ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ വഡിയോയ്ക്ക് കമന്‍റുമായി എത്തിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ…

Read More

സ്കൂൾ ടൂറിനിടെ നിലവിട്ട പെരുമാറ്റം; പ്രധാനാധ്യാപികയുടെ പണി തെറിച്ചു

ബംഗളൂരു: സ്കൂളിൽനിന്നുള്ള വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയുടെ ജോലി തെറിച്ചു. കർണാടകയിൽ ചിന്താമണിയിലാണു സംഭവം. സ്കൂള്‍ ടൂറിനിടെ 42കാരിയായ അധ്യാപികയും വിദ്യാർഥിയുമായുള്ള ഫോട്ടോ ഷൂട്ടാണു നടന്നത്. ടൂർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. അധ്യാപിക വിദ്യാർഥിയെ ചുംബിക്കുന്നതിന്‍റെയും വിദ്യാർഥി അധ്യാപികയെ എടുത്തുയർത്തുന്നതിന്‍റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അധ്യാപികയാണത്രെ ഫോട്ടോ ഷൂട്ടിനു മുൻകൈയെടുത്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതിയുമായെത്തിയതോടെ വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്കൂളിൽനിന്നുള്ള വിനോദയാത്ര. ഈ യാത്രയ്ക്കിടയിലായിരുന്നു ശിഷ്യനുമൊത്തുള്ള അധ്യാപികയുടെ വിവാദമായ ഫോട്ടോ ഷൂട്ട്. മറ്റൊരു കുട്ടിയെക്കൊണ്ടാണു ചിത്രങ്ങൾ എടുപ്പിച്ചത്. എന്നാൽ, സംഘത്തിലെ മറ്റുള്ളവർ സംഭവം അറിഞ്ഞിരുന്നില്ലെന്നാണു ബിഇഒയുടെ റിപ്പോർട്ടിൽ പറയുന്നത്.

Read More

“ഹുക്കേഴ്‌സ് ലിപ്‌സ്”: വംശനാശ ഭീഷണി നേരിടുന്ന അതിശയകരമായ ചെടി

സാധാരണയായി ഹോട്ട് ലിപ്‌സ് പ്ലാന്‍റ് അല്ലെങ്കിൽ ഹുക്കേഴ്‌സ് ലിപ്‌സ് പ്ലാന്‍റ് എന്ന് അറിയപ്പെടുന്ന ചെടി ഉഷ്ണമേഖലാ സസ്യജാലങ്ങളിൽ ശ്രദ്ധേയമായ ബൊട്ടാണിക്കൽ അത്ഭുതമായി നിലകൊള്ളുന്നു. ഈ ചെടിയെ സവിശേഷമാക്കുന്നത് ബ്രാക്ട്സ് എന്ന പ്രത്യേക ഇലകളാണ്. മനുഷ്യന്‍റെ ചുണ്ടുകൾക്ക് സമാനമായ തിളങ്ങുന്ന, ചുവന്ന, മാംസളമായ ചുണ്ടുകൾ പോലെയാണ് ഈ ബ്രാക്റ്റുകൾ കാണപ്പെടുന്നത്. ഹമ്മിംഗ് ബേർഡ്‌സ്, ചിത്രശലഭങ്ങൾ തുടങ്ങിയവയെ ആകർഷിക്കാൻ ഈ കണ്ണഞ്ചിപ്പിക്കുന്ന ഭാഗം സഹായകമാണ്. ബ്രക്‌റ്റുകളുടെ തിളക്കമുള്ള നിറം അവയെ പഴുത്ത പഴങ്ങൾ പോലെയാക്കുന്നു. ഇത് ഹമ്മിംഗ് ബേർഡുകളും ചിത്രശലഭങ്ങളും പോലെയുള്ള പരാഗണകാരികളെ ആകർഷിക്കുന്നു. യഥാർഥ പൂക്കൾ ചെറുതും നക്ഷത്രങ്ങളുടെ ആകൃതിയിലുള്ളതുമാണെങ്കിലും, അവ അതിശയകരമായ ബ്രാക്‌റ്റുകളെപ്പോലെ ശ്രദ്ധ ആകർഷിക്കുന്നില്ല. മധ്യ അമേരിക്കയിലെ ആളുകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ ഈ ചെടി സമ്മാനിക്കുന്നു. പ്രത്യേകിച്ച് വാലന്‍റൈൻസ് ദിനത്തിൽ.  ഇതിന്‍റെ പുറംതൊലിയും ഇലകളും നിരവധി രോഗങ്ങൾക്ക് ചികിത്സിക്കാൻ പ്രദേശവാസികൾ ഉപയോഗിക്കാറുണ്ട്.…

Read More

ഇത് സ്കൈ ഡൈവിംഗാണോ അതോ ‘സ്കൈ വാക്കിംഗ്’ ആണോ?

സാഹസികരുടെ ഇഷ്ട വിനോദമാണ് സ്കൈ ഡൈവിംഗ്. സാങ്കേതിക രംഗത്തുണ്ടായ പുരോഗമനങ്ങൾ പഴയതിനേക്കാള്‍ ഏറെ സുരക്ഷിതത്വത്തോടെ ഇന്ന് സ്കൈ ഡൈവിംഗ് നടത്താൻ ആളുകളെ സഹായിക്കുന്നു. നിരവധിപേരാണ് ഇത്തരത്തിൽ സ്കൈ ഡൈവിംഗ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ സ്കൈ ഡൈവിംഗിനിടെ ഒരാൾ സ്കൈ വോക്കിംഗ് ചെയ്യുന്നത് കാണാം. സ്‌കൈഡൈവിംഗ് വീഡിയോകൾ കാണുന്നത് എപ്പോഴും ആവേശഭരിതമാണ്. ചിലർ വായുവിലൂടെ കുതിച്ചുയർന്ന് അതിശയകരമായ സ്റ്റണ്ടുകൾ ചെയ്യുന്നതായി കാണിക്കുന്നു. എന്നാൽ 23 കാരിയായ സ്കൈഡൈവർ മജ കുസിൻസ്‌ക അന്തരീക്ഷത്തിൽ സുഗമമായി നടക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വർഷങ്ങളുടെ അനുഭവപരിചയമുള്ള ഒരു പ്രൊഫഷണൽ സ്കൈഡൈവർ ആണ് കുസിൻസ്‌ക. മജ കുസിൻസ്‌കയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 6 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു അദൃശ്യ പാതയിലൂടെ നടക്കുന്നതുപോലെ വായുവിലൂടെ ഇവർ നടക്കുന്നതായി കാണാം.…

Read More

ഉറങ്ങിപ്പോയി ചേട്ടാ…: മണ്ഡപത്തിലിരുന്ന് ഉറങ്ങി വധു; വൈറലായി വീഡിയോ

വിവാഹ ദിവസത്തെ ചടങ്ങുക‍ൾ പോലെ തന്നെ ആ ദിവസത്തെ രസകരമായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളതാണ്. എന്നാൽ വിവാഹ മണ്ഡപത്തിലിരിക്കവെ വധു ഉറങ്ങിപ്പോയാൽ എന്താവും സ്ഥിതി. വധുവിനെ ഒരുക്കുമ്പോൾ ഉറങ്ങി വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ മണ്ഡപത്തിലിരിക്കെ ഉറങ്ങുന്നത് ആദ്യമായായിരിക്കും കാണുക. ഒരു രാജാസ്ഥാനി വിവാഹത്തിന്‍റെ ചടങ്ങുകളാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോയിൽ വരനും വധുവും ചടങ്ങുകൾക്കായി മണ്ഡപത്തിലിരിക്കുകയാണ്. ഇതിനിടയിൽ വധു ഉറക്കത്തിലേക്ക് വീഴുന്നത് പോലെ കണ്ണുകൾ അടയ്ക്കുന്നു. ഉടൻ തന്നെ വരൻ മെല്ലെ തട്ടി ഉണർത്തുന്നതും വീഡിയോയിൽ കാണാം. @futra_baisa_banna1 എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഒരു ദിവസം ഞാനും നീയും’ എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

യുവതിയുടെ ചെവിക്കകത്ത് വല നെയ്ത് എട്ടുകാലി

ലണ്ടൻ: ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി. യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നതാണ് ഡോക്ടർ കണ്ടത്. യുകെയിലെ അധ്യാപികയും കണ്ടന്‍റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവം. ചെവിക്കകത്ത് അസ്വസ്ഥതയും വേദനയും ഉണ്ടായതിനെത്തുടർന്നാണ് ലൂസി ഡോക്ടറെ സമീപിച്ചത്. കാമറ ഘടിപ്പിച്ച ഉപകരണംകൊണ്ട് ചെവിക്കകം പരിശോധിച്ചപ്പോൾ എട്ടുകാലി വല കണ്ടെത്തുകയായിരുന്നു. എട്ടുകാലി ദിവസങ്ങളോളം ചെവിക്കകത്ത് ജീവനോടെ കഴിഞ്ഞതിനാൽ യുവതിയുടെ കേള്‍വിശക്തിയെ ബാധിച്ചിരുന്നു. അണുബാധയും ഉണ്ടായിരുന്നു. എന്തായാലും സമയത്തിന് ആശുപത്രിയിലെത്തിയതിനാല്‍ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷപ്പെടാനായി.

Read More

അയോധ്യ വിമാനത്താവളം വാല്മീകിയുടെ പേരിൽ

അയോധ്യ: രാമക്ഷേത്ര നിർമാണത്തോടനുബന്ധിച്ച് അയോധ്യയിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം ഇതിഹാസ കവി വാല്മീകിയുടെ പേരിൽ അറിയപ്പെടും. വിമാനത്താവളത്തിന്‍റെ പേര് “മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്നു പുനർനാമകരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി. നേരത്തെ ഈ വിമാനത്താവളത്തിന്‍റെ പേര് “മര്യാദ പുർഷോത്തം ശ്രീറാം അയോധ്യ ഇന്‍റർനാഷണൽ എയർപോർട്ട്’ എന്നാണു നൽകിയിരുന്നത്. ഇതിഹാസമായ രാമായണത്തിന്‍റെ രചയിതാവായി ആഘോഷിക്കപ്പെടുന്ന കവിയാണു വാൽമീകി. വിമാനത്താവളം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ആയിരിക്കും ആദ്യ വിമാന സർവീസുകൾ നടത്തുക. 2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മഹാപ്രതിഷ്ഠാ ചടങ്ങുകൾ. ജനുവരിയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്നു രണ്ട് എയർലൈനുകളും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More