യൂട്യൂബിലും മോദി തരംഗം; യുട്യൂബിൽ രണ്ട് കോടി സബ്സ്ക്രൈബർമാരുള്ള ആദ്യ ലോക നേതാവായി നരേന്ദ്ര മോദി

യൂട്യൂബ് ചാനലിലും മോദി തരംഗം അലയടിച്ചു. യൂട്യൂബിൽ രണ്ട് കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും 4.5 ബില്യൺ (450 കോടി) വീഡിയോ കാഴ്‌ച്ചക്കാരും മോദി ചാനലിനു സ്വന്തം. സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിലും വീഡിയോ വ്യൂവിന്‍റെ തോതിലും മറ്റെല്ലാ ലോക നേതാക്കളെയും പിന്നിലാക്കിയിരിക്കുകയാണ് മോദി ചാനൽ . ഭരണത്തിൽ മാത്രമല്ല മോദി മുൻ പന്തിയിൽ. സബ്സ്ക്രൈബേഴ്സ്, വിഡിയോ കാഴ്‌ചകൾ, വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലും ഇന്ത്യൻ പ്രധാനമന്ത്രി തന്നെ യൂട്യൂബിൽ മുന്നിൽ. ഇതിനു പുറമെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ വമ്പൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം പ്രധാനമന്ത്രി മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂട്യൂബ് ചാനലിൽ ഏകദേശം 23,000 വീഡിയോകളാണുള്ളത്. 2022-ൽ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനൽ ഒരു കോടി സബ്‌സ്‌ക്രൈബർമാർ കടന്നിരുന്നു. 

Read More

56 കാരിയുമായി 70-ാം വയസിൽ വിവാഹം; ഒടുവിൽ ഭർത്താവ് അറിയാതെ വീട് വിറ്റ് കോടികൾ കൈക്കലാക്കി ഭാര്യ

വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഭർത്താവറിയാതെ ഭർത്താവിന്‍റെ 3.61 കോടി രൂപയുടെ വീട് വിറ്റ് ഭാര്യ. പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് ഇവർ ഭർത്താവ് അറിയാതെ വീട് വിറ്റ് കാശ് വാങ്ങിയത്. മുംബൈയിലാണ് സംഭവം. 70 -കാരന്‍റെ രണ്ടാം ഭാര്യയാണ് 56കാരിയായ രേണു സിങ്ങ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എൻജിഒയിൽ പ്രവർത്തിക്കുന്ന രേണു സിങ്ങിനെ 2016ലാണ് ഇയാൾ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇയാൾക്ക് ആദ്യത്തെ ഭാര്യയിൽ രണ്ട് ആൺമക്കളുണ്ട്. അതിൽ മൂത്തയാൾ 2017 -ൽ മരിച്ചു. സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഈ മകന്‍റെ ഭാര്യ 70 -കാരനെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ പ്രായത്തിന്‍റെതായ അസുഖങ്ങൾ കാരണം അയാൾ കേസിന് പിന്നാലെ പോയില്ല. തുടർന്ന് നിയമപോരാട്ടത്തിനായി ഇയാൾ രണ്ടാം ഭാര്യ രേണുവിന് പവർ ഓഫ് അറ്റോർണി നൽകുകയായിരുന്നു. എന്നാൽ രേണു സിങ് ആ പവർ ഓഫ്…

Read More

ഈ ജീവികളെ തൊട്ടാൽ പണി കിട്ടും; ചെന്നൈയിൽ പ്രളയ ബാക്കിയായി വിഷജീവികൾ

ചെന്നൈ: തമിഴ്നാട്ടിൽ ഇതു പ്രളയങ്ങളുടെ കാലമാണ്. ദിവസങ്ങളോളമാണു ചെന്നൈ നഗരമുൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ദുരിതമാണു പ്രളയം സൃഷ്ടിച്ചത്. വെള്ളം ഇറങ്ങിപ്പോയെങ്കിലും ഇവിടെ ദുരിതം തീരുന്നില്ല. പ്രളയത്തോടൊപ്പമെത്തിയ നൂറുകണക്കിനു വിഷജീവികൾ ആളുകളുടെ ഉറക്കംകെടുത്തുന്നു. ചെന്നൈ ബീച്ചിലും പരിസരത്തുമായിട്ടാണു നീല ബട്ടണുകളും ബ്ലൂ സീ ഡ്രാഗണുകളും ഉൾപ്പെടെയുള്ള വിഷമുള്ള സമുദ്രജീവികളെ കണ്ടത്. പ്രദേശത്തെ താമസക്കാരനും എൻവയോൺമെന്‍റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സജീവ അംഗവുമായ ശ്രീവത്സൻ രാംകുമാർ ഈ കടൽജീവികളുടെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയിയിൽ വിവരം പങ്കുവച്ചു. ഇവ വിഷമുള്ള ജീവികളാണെന്നു തിരിച്ചറിഞ്ഞതോടെ ബീച്ചിലെത്തുന്ന സഞ്ചാരികൾക്കു സുരക്ഷാ മുന്നറിയിപ്പും നൽകി. നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികളിലും പ്രായമാവരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു വിദഗ്ധർ പറയുന്നു. ഇവയുടെ കുത്തേറ്റാൽ കഠിനമായവേദനയ്ക്കു പുറമെ ഛർദ്ദി, തലകറക്കം, ശരീരത്തിൽ നിറവ്യത്യാസം എന്നിവയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഇവയെ കണ്ടാലും തൊടരുത്. തീരത്തെ ചൂടിൽ അധികകാലം കഴിയാൻ…

Read More

സ്വർണം ഇതിനെക്കാൾ ചീപ്പാണല്ലോ…! ഒരു മസാലദോശ 600 രൂപയ്ക്ക്; കണ്ണ് തള്ളി സോഷ്യൽ മീഡിയ

മുംബൈ എയർപോർട്ടിലെ ദോശയുടെ വില എത്രയാണെന്ന് കേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഒരു മസാല ദോശയുടെ വില 600 രൂപയാണ്. എയർപോർട്ടിൽ സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നുണ്ടെങ്കിലും, ഒരു ലളിതമായ ഭക്ഷണ സാധനത്തിന് ഇത്രയും വില ഈടാക്കുന്നത് ആളുകളെ ഞെട്ടിച്ചു. ഷെഫ് ഡോൺ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്‍റെ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ഷെഫ് ദോശ ഉണ്ടാക്കുന്നത് കാണാം. സാധാരണ ഒരു ദോശ പരത്തിയതിന് ശേഷം അതിന് മധ്യത്തിലെക്ക് അല്പം മസാല വയ്ക്കുന്നു. ശേഷം അത് മടക്കിയെടുക്കുന്നു. പിന്നീട്, റെസ്റ്റോറന്‍റിന്‍റെ കമ്പ്യൂട്ടറൈസ്ഡ് മെനു ഡിസ്പ്ലേയിലേക്ക് കാമറ പാൻ ചെയ്യുന്നു. മസാല ദോശയ്ക്ക് 600 (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620 രൂപ. നെയ്റോസ്റ്റ് 600 രൂപ (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620. ബീനെ ഖാലി 620 (ബട്ടര്‍ മില്‍ക്കോടെ), ലെസി…

Read More

സാർ… ‘കുടിയൻ’ എന്നു വിളിക്കരുത് ഞങ്ങൾ ‘മദ്യപ്രേമികൾ’; കുടിയന്മാരുടെ ആവശ്യങ്ങൾ കേട്ടാൽ ചിരി വരും

ബംഗളൂരു: കർണാടകയിലെ കുടിയന്മാരുടെ സംഘടനയായ കർണാടക ആൽക്കഹോൾ ലവേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങളുയർത്തി സമരം സംഘടിപ്പിച്ചു. ‘കഠിനാധ്വാനം ചെയ്യുക, സത്യം പറയുക, അൽപ്പം കുടിക്കുക, വീട്ടിലേക്കു നടക്കുക’ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു കുടിയന്മാരുടെ സമരം. ഇവർ പിന്നീടു തൊഴിൽ മന്ത്രി സന്തോഷ് ലാഡുവിനെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയുംചെയ്തു. അവരുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ടേ:1. ‘കുടിയൻ’ എന്ന വാക്ക് നിരോധിക്കണം. പകരം ‘മദ്യപ്രേമികൾ’ എന്നാക്കി മാറ്റണം. 2. മദ്യപാനികൾക്കായി ക്ഷേമനിധി രൂപീകരിക്കണം. 3. മദ്യവിൽപനയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ 10 ശതമാനം കുടിയന്മാരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കണം. 4. കരൾ തകരാറിലായാൽ സർക്കാർ ചെലവ് വഹിക്കണം. 5. ബാറുകളിൽ ശുചിത്വം പാലിക്കണം.6. ബാറുകൾക്ക് സമീപം ആംബുലൻസ് സ്ഥാപിക്കണം. 7. മദ്യപ്രേമികളുടെ ഭവനം നിർമിക്കണം. 8. ഡിസംബർ 31 മദ്യപ്രേമികളുടെ ദിനമായി പ്രഖ്യാപിക്കണം. 9. മദ്യപ്രേമി മരിച്ചാൽ കുടുംബത്തിനു…

Read More

മുട്ടൻ പണി നൽകി ഹോട്ടലുകാർ; സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത യുവാവിനു ഭക്ഷണത്തോടൊപ്പം കിട്ടിയത് പാതിവെന്ത ഗുളിക

ഓൺലൈനിൽ ഓർഡർ ചെയ്ത് പണി കിട്ടിയവരുടെ എണ്ണം അത്ര കുറവൊന്നുമല്ല. പലപ്പോഴും അതെകുറിച്ചുള്ള വാർത്തകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് പണി വാങ്ങിയ യുവാവിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. സ്വിഗി വഴി പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നുമാണ് ഉജ്ജ്വൽ എന്ന യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. മുംബൈയിലെ ഫോട്ടോഗ്രാഫറാണ് ഉജ്ജ്വൽ. വിശപ്പ് സഹിക്കാതെ വന്നപ്പോഴാണ് ഓർഡർ ചെയ്യാമെന്നു കരുതിയത്. എന്നാൽ കിട്ടിയതോ മുട്ടൻ പണിയും. ഓർഡർ ചെയ്ത ഭക്ഷണത്തിനുള്ളിൽ ടാബ്‌ലെറ്റുകളുടെ ഒരു ചെറിയ സ്ട്രിപ്പും ഉണ്ടായിരുന്നു. “എന്‍റെ മുംബൈ ക്രിസ്മസ് സർപ്രൈസ്. ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം “ലിയോപോൾഡിലെ (ഓയ്‌സ്റ്റർ സോസിലെ ചിക്കൻ) എന്‍റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന കുറിപ്പോടെയാണ് യുവാവ്…

Read More

പത്തനാപുരം ഗാന്ധിഭവന് പുതുവത്സര സമ്മാനവുമായി എം. എ യൂസഫലി; ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്ക് താമസിക്കാൻ ബഹുനില മന്ദിരത്തിനു തറക്കല്ലിട്ടു

പത്തനാപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവൻ അന്തേവാസികളായ അച്ഛന്മാർക്ക് താമസിക്കാൻ ബഹുനില മന്ദിരം ഒരുക്കും. ഇരുപത് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മന്ദിരത്തിൽ 300 പേർക്ക് താമസിക്കാം. ഇതിനു മുൻപ് ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുന്നതിനുള്ള വാസസ്ഥലം അദ്ദേഹം ഒരുക്കിയിരുന്നു. പതിനഞ്ചു കോടിയിലധികം തുക മുടക്കിയാണ് അമ്മമാർക്കായി യൂസഫലി കെട്ടിടം നിർമ്മിച്ചു നൽകിയത്. പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ക്രിസ്മസ് ദിനത്തിൽ നടന്ന ചടങ്ങിൽ എം.എ യൂസഫലി നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചു. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങൾ, ലൈബ്രറി, ഡൈനിംഗ് ഹാൾ, ലിഫ്റ്റുകൾ, മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ എന്നിവ കെട്ടിടത്തിൽ സജ്ജമാക്കും. ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അന്തേവാസിയായ ചലച്ചിത്ര നടൻ ടി.പി മാധവനുൾപ്പെടെ മുതിർന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ…

Read More

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ തുറന്നു; ഒരേസമയം മൂന്നൂറിലധികം പേർക്ക് പ്രവേശനം

തിരുവനന്തപുരം: ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വിനോദ സഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ബീച്ചിൽ ‍ആരംഭിച്ചു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്. ക്രിസ്മസ് പുതുവത്സര സമ്മാനമായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആളുകൾക്ക് തുറന്നു കൊടുത്തത്. ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെ ബീച്ചിലെ അഡ്വെഞ്ചർ ടൂറിസം പദ്ധതി മന്ത്രി പി. എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തു. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഫ്ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്‍റെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമായി ആളുകൾക്ക് കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി പ്ലാറ്റ്‌ഫോം സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഉദ്ഘാടന ദിവസം എത്തിയത്. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. സുരക്ഷാ ബോട്ടുകൾ, ലൈഫ്…

Read More

നാല് ലക്ഷം കുടിശിക; നവകേരള സദസിൽ പരാതി കൊടുത്തയാൾക്ക് കിട്ടിയത് 515 രൂപയുടെ ഇളവ്; പണിക്ക് പോയിരുന്നെങ്കിൽ ഇതിലും കൂടുതൽ കൂലികിട്ടുമായിരുന്നു

കണ്ണൂർ: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മനസിലാക്കാൻ അവരിലേക്കിറങ്ങിയ നവകേരള സദസിന് പരിസമാപ്തി കുറിച്ചുകൊണ്ട് തിരവന്തപുരത്ത് തിരശീല വീണു. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ് തലസ്ഥാനത്ത് സമാപിച്ചു. എല്ലാ സ്ഥലങ്ങളിലും ജനങ്ങൾ അവരുടെ പരാതികൾ നേരിട്ടെത്തി ബോധ്യപ്പെടുത്തി. ഇപ്പോഴിതാ ഇരിട്ടിയിൽ നിന്നുള്ള ഒരു പരാതിക്കാരന്‍റെ വാർത്തയാണ് വൈറലാകുന്നത്. കണ്ണൂരിൽ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് വേണമെന്ന് കാണിച്ചാണ് പരാതി നൽകിയത്. വീടിന്‍റെ അറ്റകുറ്റപണികൾക്ക് വേണ്ടി ബാങ്കിൽ നിന്നുമാണ്  നാല് ലക്ഷം രൂപ വായ്പ എടുത്തത്. കേരള ബാങ്കിന്‍റെ ഇരിട്ടി ശാഖയിൽ നിന്ന് വായ്പ എടുത്ത പരാതിക്കാരൻ തനിക്ക് എന്തെങ്കിലും ഇളവ് ലഭിക്കുമെന്നു കരുതി പ്രതീക്ഷ ഇല്ലാതെയാണ് നവകേരള സദസിൽ നേരിട്ടെത്തി പരാതി നൽകിയത്. എന്നാൽ പരാതിക്കാരന്‍റെ പ്രതീക്ഷക്ക് വിഭിന്നമായാണ് പരാതിക്ക് മറുപടി. ഇളവ് കിട്ടിയെന്നു…

Read More

ഇനി മേലാൽ ഇവൻ റീൽസ് ചെയ്യില്ല; ഇതു പോലെയുള്ള അമ്മാവന്മാരുണ്ടെങ്കിൽ റീൽസ് ചെയ്യുന്നവരുടെ കാര്യത്തിൽ തീരുമാനമാകും

ഇന്നത്തെ കാലത്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുകയാണ് ആളുകൾ. എന്ത് ചെയ്താലും വൈറലാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വൈറലാകുന്നതിനും എന്ത് വേഷംകെട്ടലും കാട്ടിക്കൂട്ടാൻ മടികാണിക്കാത്തവരാണ് പുതു തലമുറ. തിരക്കേറിയ ഒരു തെരുവില്‍ ഒരു ഹിന്ദി ഗാനത്തിന് നൃത്തം ചെയ്ത ഒരു ചെറുപ്പക്കാരനെ സമീപവാസി കൈകാര്യം ചെയ്യുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. kaif_prank2670 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആളുകളുടെ ശ്രദ്ധ നേടുന്നതിനായി യുവാവ് പാട്ടിന്‍റെ ആദ്യ ഭാഗം നല്ല ഉച്ചത്തിൽവച്ചു. അതിനുശേഷം അതിന്‍റെ ബാക്കി ഭാഗം യുവാവ് തന്‍റെ സ്വന്തം ശബ്ദത്തിൽ പാടി. ഈ പ്രവൃത്തി ചെറുപ്പക്കാരൻ തുടർന്നുകൊണ്ടേയിരുന്നു. ചിലർ ഇത് കണ്ട് ചിരിച്ചു. മറ്റു ചിലരാകട്ടെ കളിയാക്കി. ചെറുപ്പക്കാരന്‍റെ ഈ പ്രവൃത്തിയിൽ കലി പൂണ്ട ഒരു മനുഷ്യൻ അവനെ അടിക്കാനായി വന്നു. അവന്‍ തന്‍റെ റീല്‍സിന്‍റെ കാര്യം പറഞ്ഞെങ്കിലും അടിക്കാനെത്തിയ മനുഷ്യന് അതൊന്നും…

Read More