നിനക്കൊരു തല്ലിന്‍റെ കുറവുണ്ട്… കടലിനടിയിൽവച്ച് ആമ ‘തല്ലി’; വൈറലായി യാത്രാ വ്ലോഗറുടെ അനുഭവം

കടലിന്‍റെ അടിത്തട്ടിലെ കാഴ്ചകൾ അത്രയേറ മനോഹരമാണ്. കരയിലുള്ളതിനേക്കാൾ മനോഹര കാഴ്ചകളാണ് കടലിലുള്ളത്. അത് കാണാനും ആസ്വദിക്കാനും കൊതിയും ആഗ്രഹവുമില്ലാത്ത ആളുകൾ ആരുംതന്നെയില്ല. ടെക്നോളജി വളർന്നതോടൊപ്പം ഇത്തരം ആഗ്രഹങ്ങൾ സാധൂകരിക്കാനും മാർഗങ്ങൾ മനുഷ്യൻതന്നെ കണ്ടെത്തി. സ്കൂബ ഡൈംവിംഗ് വന്നതോടെ കടലിനടിത്തട്ടിലേക്ക് അനായാസം ഊളിയിട്ട് പോകാനും സാധിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അത്യധികം ശ്രദ്ധിക്കേണ്ടയായി വരുന്നു. ജല വീവികൾ നമ്മളെ ആക്രമിക്കാനും സാധ്യതയുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രാവൽ വ്ലോഗർ ക്രിസ്റ്റഫർ ചാംഗ് ആണ് വീഡിയോ പങ്കുവച്ചത്. ‘എനിക്ക് ഒരു ആമയുടെ തല്ല് കിട്ടി’ എന്നും പറഞ്ഞാണ് ചാംഗ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വന്യജീവികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ നമുക്ക് അവയുടെ എനർജി തിരിച്ചറിയാൻ സാധിക്കും. ആമയുടെ പെരുമാറ്റം വളരെ വിചിത്രമായിരുന്നു. തന്‍റെ നേരെ തന്നെ വരികയും അത് തുറിച്ച് നോക്കുകയും ചെയ്തു’ എന്ന്…

Read More

ഒരിക്കലും ജോലിയെ പ്രണയിക്കരുത് പണി വരുന്ന വഴി അറിയില്ല: കുറിപ്പുമായി യുവാവ്

കോളജ് പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി കയറുന്പോൾ അത്യധികം നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ജോലി സ്ഥലത്ത് അമിതമായി സൗഹൃദം കാത്ത് സൂക്ഷിക്കരുതെന്ന് പറയുന്നത് കൃത്യമായി പാലിക്കേണ്ട ഒന്നാണ്. കാരണം എപ്പോഴാണ് പണി വരിക എന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല. അതുപോലെതന്നെയാണ് ജോലി സ്ഥലങ്ങളെ ഒരിക്കലും അമിതമായി വിശ്വസിക്കുകയോ, സ്നേഹിക്കുകയോ ചെയ്യരുതെന്നും പറയാറുണ്ട്. അത് വെളിവാക്കുന്നൊരു ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ജെൻ സി യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നോട്ടീസ് പിരീഡിൽ തനിക്ക് നേരിടേണ്ടി വന്ന അമിതമായ ജോലിഭാരത്തെ കുറിച്ചാണ് യുവാവ് കുറിച്ചിരിക്കുന്നത്. തന്‍റെ അനുഭവത്തിൽ നിന്ന് പഠിച്ച പ്രധാനപ്പെട്ട രണ്ട് പാഠങ്ങളും യുവാവ് പങ്കുവയ്ക്കുന്നുണ്ട്: ‘ജോലിസ്ഥലത്ത് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരാളാകരുത് – പാഠം ഒന്ന്’, ‘ഒരിക്കലും ജോലിയോട് പ്രണയത്തിലാകരുത് – പാഠം രണ്ട്’ എന്നാണ് യുവാവ് പറയുന്നത്. തന്‍റെ പ്രയത്നങ്ങൾക്ക്…

Read More

ആൻഡമാന് റിക്കാർഡ് നേട്ടം: 200 ഡൈവർമാർ, മൂന്ന് കൗമാരക്കാർ; ആവേശമായി ദേശീയ പതാക

കടലിനടിയിൽ ഭീമൻ ദേശീയ പതാക വിരിച്ചുള്ള ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്‍റെ റിക്കാർഡ് നേട്ടം രാജ്യത്തിന് അഭിമാനമാകുന്നു. അത്യന്തം സങ്കീർണമായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ വിവിധ സേനാ വിഭാഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും വലിയൊരു സംഘം തന്നെയാണ് അണിനിരന്നത്. ആൻഡമാൻ നിക്കോബാർ പോലീസ്, വനം വകുപ്പ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർക്ക് പുറമേ വിവിധ ഡൈവിംഗ് സെന്‍ററുകളിൽ നിന്നുള്ള 200ൽ അധികം പ്രൊഫഷണൽ സ്കൂബ ഡൈവർമാർ എന്നിവർ പങ്കെടുത്ത ഈ ദൗത്യത്തിലെ ഏറ്റവും വലിയ ആകർഷണം സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് കൗമാരക്കാരായിരുന്നു. ഫത്തേ ജഹാൻ സിംഗ് (16), ലാവണ്യ ഐറ (15), രൺവിജയ് സിംഗ് (14) എന്നിവർ ഈ റെക്കോർഡ് നേട്ടത്തിന്‍റെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ ഡൈവർമാരായി. ശനിയാഴ്ച രാവിലെ 10.35-ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി ഋഷി നാഥ് ഔദ്യോഗിക സ്ഥിരീകരണം നൽകുകയും ലെഫ്റ്റനന്‍റ്…

Read More

‘പാമ്പുകളുടെ ജീവന്‍ രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് മനസില്‍: കൈയിലിരുന്ന് പാമ്പ് മുട്ട വിരിഞ്ഞത് മറക്കാനാകാത്ത അനുഭവം’: മനസ് തുറന്ന് വിദ്യ

ഏതു പാതിരാത്രിയാണെങ്കിലും ‘പാമ്പിനെ കണ്ടു, സഹായിക്കണം’ എന്ന അഭ്യര്‍ഥനയുമായി എത്തുന്ന ഫോണ്‍ കോളില്‍ വിദ്യ രാജു ഇറങ്ങിപ്പുറപ്പെടും. എത്ര നേരം കാത്തിരുന്നിട്ടാണെങ്കിലും ആ പാമ്പിനെ പിടികൂടി കോടനാട്ടെ വനംവകുപ്പിന് കൈമാറിയിട്ടെ മടക്കമുള്ളൂ. കഴിഞ്ഞ 23 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 67കാരിയായ വിദ്യ ഇതിനകം 1000 ലധികം പാമ്പുകളെയാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്. രാജവെമ്പാലയും അണലിയും മൂര്‍ഖനും ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളും ഇക്കൂട്ടത്തിലുണ്ട്. പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്‍റെ ലൈസന്‍സ് ലഭിച്ച വ്യക്തിയാണ് വിദ്യ. ആരില്‍ നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ചെയ്യുന്നത്. ആദ്യം പാമ്പ് ഗോവയില്‍ നിന്ന്ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ വിദ്യയുടെ ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു.1998 ല്‍ ഭര്‍ത്താവിന്‍റെ ജോലിസ്ഥലമായ ഗോവയില്‍ വച്ചാണ് വിദ്യ ആദ്യമായി പാമ്പിനെ പിടിച്ചത്. അവിടെ മാണ്ഡവി നദിയുടെ തീരത്തുള്ള ഒരാളുടെ ഗാരേജില്‍ പാമ്പുകയറിയപ്പോള്‍…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദ്വീപായ വെല്ലിംഗ്ടണ്‍ ഐലൻഡിന് 100 വയസ്

കൊച്ചി: കൊച്ചി കായലിന്‍റെ ഇങ്ങേക്കരയില്‍നിന്നു നോക്കിയാല്‍ ദൂരെ മട്ടാഞ്ചേരിയുടെ തുരുത്തില്‍ തെങ്ങുകള്‍ തലപൊക്കിനില്‍ക്കുന്നതു കാണാം.അതിനിടെ പരന്നുകിടന്ന കായലില്‍ റോബര്‍ട്ട് ബ്രിസ്‌റ്റോ എന്ന ബ്രിട്ടീഷ് ഹാര്‍ബര്‍ എന്‍ജിനിയര്‍ പച്ചവിരിച്ച സ്വപ്നത്തിന് 100 വയസ് തികയുകയാണ്. 200 ഏക്കര്‍ കായല്‍ നികത്തിയെടുത്ത് അദ്ദേഹം നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദ്വീപായ വെല്ലിംഗ്ടണ്‍ ഐലൻഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്‍റെ നൂറാം വാര്‍ഷികമാണ് അടുത്ത മാസം. 1926 മേയിലാണ് വെല്ലിംഗ്ടണ്‍ ഐലന്‍ഡ് എന്ന അദ്ഭുതദ്വീപിന്‍റെ നിര്‍മിതികള്‍ ആരംഭിക്കുന്നത്. അന്ന് ചെറിയ ചരക്ക് കൈമാറ്റ ഇടമായ കൊച്ചി തുറമുഖത്തെ ഇന്നു കാണുന്ന അന്താരാഷ്‌ട്ര തുറമുഖമാക്കി മാറ്റുന്നതിനുള്ള പണികള്‍ ആരംഭിച്ചതും അന്നാണ്. കാരണം തുറമുഖവും വെല്ലിംഗ്ടണ്‍ ഐലൻഡും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമുണ്ടായിരുന്നു. 1341ലെ മഹാപ്രളയത്തിനുശേഷം രൂപപ്പെട്ട തുറമുഖം നൂറ്റാണ്ടുകളായി ചെറിയ ചരക്ക് കൈമാറ്റ ഇടം മാത്രമായിരുന്നു. വലിയ ചരക്കുകപ്പലുകളെ സ്വീകരിക്കുന്ന…

Read More

ബംഗളൂരുവിലെ പ്രിയപ്പെട്ട വായനക്കാർക്ക് ഏറെ സങ്കടം, ഒറ്റരാത്രികൊണ്ട് 5,000 പുസ്തകങ്ങൾ നശിച്ചു: ബംഗളൂരുവിലെ പുസ്തകശാലയിൽ മഴക്കെടുതി

ബംഗളൂരുവിലെ പ്രശസ്തമായ ഒരു സ്വതന്ത്ര പുസ്തകശാലയായ ‘ദ ബുക്ക് വേം’ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ നശിച്ചതിന്‍റെ സങ്കടത്തിലാണ്. ചർച്ച് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കുള്ളിൽ പുസ്തകങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിന്‍റെയും പുറത്ത് ആലിപ്പഴം വീണുകിടക്കുന്നതിന്‍റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ അവർ പങ്കുവെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഏകദേശം 4,000 മുതൽ 5,000 വരെ പുസ്തകങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചതായാണ് കടയുടമകൾ അറിയിച്ചത്. വേനലവധിക്ക് മുന്നോടിയായി വലിയ തോതിൽ പുതിയ പുസ്തകങ്ങൾ ശേഖരിച്ച സമയത്താണ് ഈ ദുരന്തമുണ്ടായത് എന്ന് കടയുടമ അറിയിച്ചു. വെള്ളം കയറിയ പുസ്തകങ്ങളിൽ ചിലത് വെയിലത്ത് ഉണക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുമെന്നും എന്നാൽ വലിയൊരു ഭാഗം പുസ്തകങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ഉടമ കൃഷ്ണ പറഞ്ഞു. നിലവിൽ പുസ്തക നിർമാണത്തിന് റീസൈക്കിൾ ചെയ്ത പേപ്പറുകൾ ഉപയോഗിക്കുന്നത് പുസ്തകങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാർത്ത പുറത്തുവന്നതോടെ…

Read More

തട്ടിപ്പുകളിൽ വീഴല്ലേ, ജാഗ്രത പാലിക്കാം ! വ്യാജ ജോലി വാഗ്ദാനങ്ങളെ തിരിച്ചറിയാനും ശ്രദ്ധിക്കാനും യുവാവ്പങ്കുവച്ച് പോസ്റ്റ് വൈറൽ

ഒരു റിമോട്ട് ജോലിക്കായുള്ള ഇന്‍റർവ്യു പുതിയ ഒരു തൊഴിൽ തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഐടി പ്രൊഫഷണൽ.ഒരു വ്യാജ ജോബ് ഇന്‍റർവ്യുവിൽ ഞാൻ കബളിപ്പിക്കപ്പെട്ടു, എന്ന തലക്കെട്ടിൽ വൈറലായ പോസ്റ്റിലൂടെയാണ്, തട്ടിപ്പുകാർ എങ്ങനെയാണ് വ്യാജ ‘ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷൻ പേജ് ഉപയോഗിച്ച് തന്‍റെകമ്പ്യൂട്ടറിൽ മലിഷ്യസ് കമാൻഡുകൾ പ്രവർത്തിപ്പിച്ചതെന്ന് ഇദ്ദേഹം വിശദീകരിച്ചത്. മറ്റുള്ളവർ ഇത്തരം കെണികളിൽ വീഴാതിരിക്കാനാണ് ഈ അനുഭവം പങ്കുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കമ്പനിയിലെ റിമോട്ട് ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് ഞാൻ അപേക്ഷിച്ചു. ആകർഷകമായ ശമ്പളം, മികച്ച രീതിയിലുള്ള വിവരണം, പ്രായോഗികമായ യോഗ്യതകൾ എന്നിവയുള്ളതിനാൽ ആ ജോബ് പോസ്റ്റ് തികച്ചും വിശ്വസനീയമായി തോന്നി. അവർ മറുപടി നൽകുകയും ഇന്‍റർവ്യു നിശ്ചയിക്കുകയും ചെയ്തു. എല്ലാം സാധാരണ പോലെയാണ് തോന്നിയത്,” അദ്ദേഹം കുറിച്ചു. തുടർന്ന് കമ്പ്യൂട്ടറിൽ കീകൾ അമർത്താൻ ആവശ്യപ്പെടുകയും, ഇതുവഴി ഉപയോക്താവ് അറിയാതെ തന്നെ ക്ലിപ്പ്ബോർഡിൽ കോപ്പി…

Read More

അയ്യോ, ഇപ്പോ പോയേനെ ! ഓടുന്ന ട്രെയിനിടയിൽപെട്ട് ട്രാക്കിലേക്ക് വീണ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിയിഴയ്ക്ക്

ബംഗ്ലാദേശിലെ കിഷോർഗഞ്ചിലെ ഭൈരബ് റെയിൽവേ സ്റ്റേഷനിൽ നടന്ന നടുക്കുന്ന ഒരു അപകടത്തിൽ നിന്ന് ഒരു വയസ്സുകാരനായ മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് പിതാവ്. ധാക്കയിലേക്ക് പോകുകയായിരുന്ന തിതാസ് കമ്മ്യൂട്ടർ ട്രെയിനിലായിരുന്നു സംഭവം. ഒന്നര മണിക്കൂർ വൈകിയെത്തിയ ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ, തിരക്കിട്ട് പുറത്തിറങ്ങാൻ ശ്രമിച്ച പിതാവിന്‍റെ കൈയ്യിൽ നിന്ന് കുട്ടി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഒട്ടും മടിക്കാതെ താഴേക്ക് ചാടിയ പിതാവ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് പ്ലാറ്റ്‌ഫോം ഭിത്തിയോട് ചേർന്ന് തറയിൽ പരന്നു കിടന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ പോയതിനുശേഷം ആളുകൾ തടിച്ചുകൂടുകയും ട്രെയിനിന്‍റെ ബോഗികൾക്ക് ഇടയിൽപെട്ട രണ്ടുപേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയും വേണ്ട പരിഹാരങ്ങൾ ചെയ്യുകയും ചെയ്തു. ട്രെയിനിന്‍റെ ബോഗികൾ അവർക്ക് മുകളിലൂടെ കടന്നുപോയിട്ടും, ഒരു പോറൽ പോലും ഏൽക്കാതെ ഇരുവരും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി…

Read More

ആഹാ എന്തൊരു വെറൈറ്റി ! ദിവസവും ഒരു മണിക്കൂർ ഓഫീസ് പിക്‌നിക്; ജോലിയിലെ സമ്മർദ്ദം കുറയ്ക്കാനും ടീമിനെ മനസിലാക്കാനും പുതിയ ഐഡിയയുമായി സംരംഭക

ഓഫീസിൽ ദിവസവും ഒരു മണിക്കൂർ ‘പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ കാവ്യ കർണാടക്. ‘കെകെ ക്രിയേറ്റ്’ എന്ന സ്ഥാപനത്തിന്‍റെസ്ഥാപകയായ കാവ്യ, തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ രസകരമായ വിശേഷം പങ്കുവെച്ചത്. ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് ജോലികളെല്ലാം മാറ്റിവെച്ച് കമ്പനിയിലെ 40 ജീവനക്കാരും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുന്നതാണ് ഈ പതിവ്. കമ്പനിയിൽ എത്ര തിരക്കാണെങ്കിലും 2 മണിയായാൽ എല്ലാവരും ഹാളിൽ ഒത്തുചേരുമെന്ന് കാവ്യ പറയുന്നു. അവിടെ മാനേജരെന്നോ പുതിയ ജോലിക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെയാണ്. വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങൾ കൈമാറിയും, തമാശകൾ പറഞ്ഞും, ചിലപ്പോൾ ചെറിയ കളികളിൽ ഏർപ്പെട്ടും ആ ഒരു മണിക്കൂർ അവർ ആഘോഷമാക്കുന്നു. ജോലിസ്ഥലം എന്നതിലുപരി ഒരു കുടുംബ അന്തരീക്ഷമാണ് അവിടെയുള്ളതെന്ന് കാവ്യ കുറിച്ചു. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയ ചർച്ചയായി…

Read More

ഏറ്റം അഭിമാനപൂരിതം ! സിബിഐ ഓഫീസറുടെ പിതാവാണ് ഞാൻ ,സമൂഹ മാധ്യമങ്ങളിൽ ഹൃദയസ്പർശിയായ ടാക്സി ഡ്രൈവർ ഉപേന്ദ്ര ഗുപ്ത

ലഖ്‌നൗവിലെ ഒരു ടാക്സി ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്‍റെ മക്കളുടെ നേട്ടത്തെക്കുറിച്ച് ഡ്രൈവറായ ഉപേന്ദ്ര ഗുപ്ത അഭിമാനത്തോടെ സംസാരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. തന്‍റെ ഒരു മകൾ ഐഎഎസ് ഓഫീസറായും മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥയായും തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അദ്ദേഹം യാത്രക്കാരനോട് വെളിപ്പെടുത്തുന്നു. സ്വന്തം പരിശ്രമത്തിലൂടെയാണ് അവർ ഈ നേട്ടം കൈവരിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയവും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തനിക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും, മക്കളുടെ വിജയം ഒരു അച്ഛനെന്ന നിലയിൽ തനിക്ക് നൽകുന്ന സന്തോഷം വിവരിക്കാനാവില്ലെന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു. സമർപ്പണത്തിന്‍റെ പിതൃവാത്സല്യത്തിന്‍റെയും ഉത്തമ ഉദാഹരണമായി സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉപേന്ദ്ര ഗുപ്തയെയും അദ്ദേഹത്തിന്‍റെ മക്കളെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ഒരു അച്ഛന്‍റെ കഠിനാധ്വാനവും സന്തോഷവും ലോകത്തെ അറിയിച്ചതിന് യാത്രക്കാരനോട് നന്ദി പറഞ്ഞും,…

Read More