30 വർഷം ഡൽഹിയിൽ താമസിച്ച ശേഷം ഹൈദരാബാദിലേക്ക് താമസം മാറിയ ഒരാൾക്ക് സമാധാനം ലഭിച്ചു, തന്‍റെ ഉത്കണ്ഠ മാറിയതായും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

30 വർഷം ഡൽഹിയിൽ ജീവിച്ച പാർവ് ശർമ യോധ എന്ന യുവാവ് കഴിഞ്ഞ ശേഷം രണ്ടര വർഷം മുമ്പ് ജോലിക്കായി ഹൈദരാബാദിലേക്ക് മാറിയതിനുശേഷം തന്‍റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വൈകാരികമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറിയത് തന്‍റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും ഇപ്പോൾ ഉത്കണ്ഠ ഇല്ലെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഡൽഹിയിൽ ജനിച്ചുവളർന്ന ഇദ്ദേഹം കഴിഞ്ഞ 30 വർഷത്തിനുശേഷം ഏകദേശം രണ്ടര വർഷം മുമ്പാണ് ജോലിയുടെ ഭാഗമായി ഭാര്യയോടൊപ്പം ഹൈദരാബാദിലേക്ക് മാറിയത്. ഡൽഹിയിൽ നടക്കുമ്പോൾ എപ്പോഴും ഫോണോ ആഭരണങ്ങളോ മോഷ്ടിക്കപ്പെടുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും, എന്നാൽ ഹൈദരാബാദിൽ രാത്രി വൈകിപ്പോലും ഭാര്യക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയമില്ലാത്തത് തനിക്ക് സമാധാനം നൽകുന്നുവെന്നും അദ്ദേഹം പറയുന്നു. ഡൽഹിയിലെ ജീവിതം തന്നെ എപ്പോഴും ജാഗരൂകനാക്കി മാറ്റിയെന്നും എന്നാൽ ഹൈദരാബാദിലെ ജീവിതം തന്റെ ഉത്കണ്ഠ അകറ്റിയതായും തെലങ്കാന പോലീസിന്‍റെ പെരുമാറ്റം…

Read More

വിനോദ സഞ്ചാരികൾക്ക് വെറൈറ്റി ക്ഷണം! സഫാരിയിൽ റോഡിൽ യാത്ര ചെയ്ത യാത്രക്കാർക്ക് വരന്‍റെ വിവാഹ ക്ഷണകത്ത്

ഇന്ത്യൻ അതിഥി സൽക്കാരത്തിന്‍റെ മനോഹരമായ ഒരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള മനം കവരുന്ന ഈ വീഡിയോ. വിവാഹത്തിന് പോകുന്ന ഒരു വരൻ, യാദൃശ്ചികമായി കണ്ടുമുട്ടിയ വിദേശ വിനോദസഞ്ചാരികളെ തന്‍റെ കാറിലിരുന്ന് വിവാഹ സത്കാരത്തിനു ക്ഷണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗുജറാത്തിൽ വിവാഹത്തിനായി അലങ്കരിച്ച കാറിൽ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്ന സഫാരിയിലായിരുന്ന ഒരു കൂട്ടം വിദേശ വിനോദസഞ്ചാരികളെ കാണുന്നത്. അവരെ കാണുന്ന നിമിഷം തന്നെ വരൻ അവർക്ക് വിവാഹ ക്ഷണക്കത്ത് കൈമാറുകയും വിവാഹത്തിനു വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലൊക്കേഷൻ അറിയാൻ കത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയെന്നും ഇദ്ദേഹം അവരോട് പറയുന്നുണ്ട്. ഇറ്റലിയിൽ നിന്നുള്ള മിറെല ക്രിസ്റ്റീന മുറാറിയു എന്ന ടൂറിസ്റ്റാണ് ഈ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇന്ത്യ സന്ദർശിക്കാനുള്ള ഇടമല്ല, മറിച്ച് അനുഭവിച്ചറിയേണ്ട ഒന്നാണെന്നും, യാതൊരു…

Read More

യുപിഐ വഴി അബദ്ധത്തിൽ അധിക പണം അയച്ചത്, കച്ചവടക്കാരൻ പിന്നാലെ ഓടി വന്ന് പണം തിരികെ നല്കി; പഴക്കച്ചവടക്കാരന്‍റെ സത്യസന്ധതയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച

പലപ്പോഴും സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകളിലൂടെ പണമയക്കും, എന്നാൽ ചിലപ്പോൾ അബദ്ധങ്ങൾ സംഭവിച്ച് പോകാറുണ്ട്. ചിലർക്കൊന്നും ആ പണം തിരിച്ചു കിട്ടാറുമില്ല. എന്നാൽ, ഒരു പഴക്കച്ചവടക്കാരന്‍റെ സത്യസന്ധതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. 15 രൂപയ്ക്ക് പകരം അബദ്ധത്തിൽ 1515 രൂപ അയച്ച ആൾക്ക് ആ പണം ഉടൻ തന്നെ തിരികെ നല്കി മാതൃകയായിരിക്കുകയാണ് ഈ കച്ചവടക്കാരൻ. എക്സിലാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ യുവാവ് കടയിൽ നിന്നും മൂന്ന് പഴങ്ങൾ വാങ്ങി. 15 രൂപയായിരുന്നു വില. എന്നാൽ, സംസാരത്തിനിടയിൽ ശ്രദ്ധിക്കാതെ അയച്ചപ്പോൾ 15 ന് പകരം 1515 രൂപയാണ് അടച്ചത്. എന്നാൽ, വാഹനങ്ങളുടെ തിരക്കിനിടയിലും കച്ചവടക്കാരൻ പിന്നാലെ ഓടി വന്ന് വിളിക്കുകയായിരുന്നു. ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും ഫോണിലെ മെസ്സേജ് പരിശോധിച്ചപ്പോഴാണ് 1500…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട ! പാരാസെയിലിങ്ങിനിടെ കയർ പൊട്ടി യുവതി കടലിലേക്ക് വീണ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി

ഗോവയിലെ ബാഗ ബീച്ചിൽ പാരാസെയിലിങ്ങിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. സുസ്മിത ഗൗരവ് എന്ന വിനോദസഞ്ചാരിയാണ് തനിക്കുണ്ടായ ഈ ഭയാനകമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പാരാസെയിലിങ്ങിനിടെ ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കേബിൾ പെട്ടെന്ന് പൊട്ടുകയും കടലിലേക്ക് വീഴുകയും ചെയ്തതാണ് ഈ അപകടം സംഭവിക്കാനുള്ള കാരണമെന്ന് ‌‌സുസ്മിത വ്യക്തമാക്കുന്നു. കടലിൽ വീണ സമയത്ത് പാരാസെയിലിന്‍റെ കയർ തന്‍റെ കഴുത്തിൽ മുറുകിയെന്നും, ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടായെന്നും അവർ വെളിപ്പെടുത്തി. ഭാഗ്യവശാൽ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലും ബോട്ടിലെ ജീവനക്കാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാലും വലിയ ദുരന്തം ഒഴിവായി. ബോട്ടിലുണ്ടായിരുന്നവർ പകർത്തിയ ഈ അപകടത്തിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് സുസ്മിത തന്‍റെ പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. ഈ…

Read More

കനത്ത മഴയിൽ മൂന്നു മണിക്കൂർ യാത്ര, 15 കിലോമീറ്റർ ദൂരം; ഓട്ടോ ചാർജ് എത്ര രൂപ കൊടുത്തു എന്നു കേട്ടാൽ നിങ്ങൾ അതിശയിക്കും! ദുരനുഭവം പങ്കുവച്ച് യുവതി

ബംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് വെറും 15 കിലോമീറ്റർ ദൂരത്തിന് 1200 രൂപ ഓട്ടോ ചാർജ് ആവശ്യപ്പെട്ടതിനെതിരെ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. ബംഗളൂരു നഗരത്തിൽ മഴ പെയ്യുമ്പോൾ ഓട്ടോ ടാക്സി ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ അധിക്ഷേപ പരാമർശമാണ് യുവതി നടത്തിയത്. തീർത്തും രോക്ഷാകുലയായിയാണ് അവർ‌ തന്‍റെ പ്രതിഷേധം അറിയിച്ചത്. മഴ സമയത്ത് ബെംഗളൂരുവിൽ ഇത്തരം അനുഭവങ്ങൾ പതിവാണെങ്കിലും, 15 കിലോമീറ്ററിന് 1200 രൂപ എന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്‍റെ സുഹൃത്തിനുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ടാണ് യുവതി ബംഗളൂരു നഗരത്തിലെ അനാസ്ഥയെ തുറന്നുകാട്ടുന്നത്. തീർത്തും അപ്രതീക്ഷിതവും യാഥൃശ്ചികവുമാണെന്നാണ് യുവതി പറഞ്ഞത്. മൂന്നു മണിക്കൂർ കനത്ത മഴയിൽ യാത്ര ചെയ്താണ് യുവതി വീട്ടിൽ എത്തിയതെന്നും എന്നാൽ തനിക്ക് ഈ യാത്രയ്ക്കുവേണ്ടി ആയിരത്തിയിരുന്നൂറു രൂപ നഷ്ടമാക്കേണ്ടി വന്നു എന്ന അടികുറിപോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയതോതിലുള്ള സ്വീകരമാണ്…

Read More

ഇന്ത്യ വിട്ട് പോകാൻ തോന്നുന്നില്ല; ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ യുവതിയുടെ ഹൃദയസ്പർശിയായ പത്ത് ജീവിതപാഠങ്ങൾ…

ഇന്ത്യയിലെ ജീവിതത്തിൽ നിന്നും താൻ പഠിച്ച ഹൃദയസ്പർശിയായ പത്ത് പാഠങ്ങളെക്കുറിച്ച് ക്രിസ്റ്റൻ ഫിഷർ എന്ന അമേരിക്കൻ യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്റ്റൻ, ഈ അനുഭവങ്ങൾ തന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. വീട് എന്നത് നമ്മൾ പടുത്തുയർത്തുന്നതാണ്. ജന്മം കൊണ്ട് ലഭിക്കുന്നതല്ല, മറിച്ച് നമ്മൾ സ്വയം കെട്ടിപ്പടുക്കുന്ന ഒന്നാണ് വീട് എന്ന് ക്രിസ്റ്റൻ ഫിഷർ വിശ്വസിക്കുന്നു. കാര്യങ്ങൾ ചെയ്യാൻ ഒരു ശരിയായ വഴിയില്ലെന്നും ഓരോരുത്തർക്കും അവരവരുടേതായ രീതികളുണ്ടെന്നും അവർ മനസ്സിലാക്കി. താൻ ചെയ്യുന്നത് മാത്രമാണ് ശരി എന്ന ചിന്ത ഉപേക്ഷിച്ചു എന്നും ക്രിസ്റ്റൻ വ്യക്തമാക്കുന്നു. അപരിചിത സാഹചര്യങ്ങളിലും ആത്മവിശ്വാസം വേണം, കംഫർട്ട് സോണിന് പുറത്തുള്ള വളർച്ച, രണ്ട് സത്യങ്ങളെ ഒരേപോലെ ഉൾക്കൊള്ളുന്നു, ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നു, വ്യക്തിപരമായ സൗകര്യങ്ങളേക്കാൾ ഒരു സമൂഹമായി…

Read More

ആഹാ, എന്തൊരു എനർജി, കിടിലമാണല്ലോ മാർക്കറ്റുകൾ ! അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്റർ ഇന്ത്യൻ മാർക്കറ്റുകളിലെ തിരക്കേറിയ ഊർജ്ജത്തെകുറിച്ച് പറഞ്ഞത് കേട്ടോ….

ഇന്ത്യയിൽ താമസിക്കുന്ന ഒരു അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്റർ, ഇന്ത്യൻ പ്രാദേശിക വിപണികളിലെ തിരക്കേറിയ ഊർജ്ജവും അമേരിക്കൻ റീട്ടെയിൽ സ്റ്റോറുകളിലെ ശാന്തമായ അന്തരീക്ഷവും തമ്മിലുള്ള താരതമ്യം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാറ്റി ശർമ്മ എന്ന യുവതിയാണ് ഉഷ്ണതരംഗമുള്ള ഒരു ദിവസം നടത്തിയ ഷോപ്പിംഗ് വിശേഷങ്ങൾ പങ്കുവെച്ചത്. തിരക്കേറിയ തെരുവുകൾ, വൈവിധ്യമാർന്ന നിറങ്ങൾ, വിലപേശലുകൾ, തെരുവുകളിൽ ഭക്ഷണത്തിന്‍റെ ഗന്ധം എന്നിങ്ങനെ ഇന്ത്യൻ വിപണികളിലെ സവിശേഷമായ കാഴ്ചകളാണ് അവർ വീഡിയോയിൽ പകർത്തിയത്. തിരക്കേറിയ തെരുവുകളിലൂടെയുള്ള യാത്ര, ഗതാഗതക്കുരുക്ക്, പ്രാദേശിക ഭക്ഷണങ്ങൾ രുചിച്ചുനോക്കുന്നത്, കച്ചവടക്കാരുമായുള്ള വിലപേശൽ എന്നിവയെല്ലാം വീഡിയോയിൽ കാണാം. രണ്ട് ടൗവ്വലുകൾക്ക് 800 രൂപ നൽകിയതിനെക്കുറിച്ച് സൂചിപ്പിച്ച കാറ്റി, തനിക്ക് നല്ലൊരു ഡീൽ ആണോ ലഭിച്ചതെന്ന് ഉറപ്പില്ലെന്നും പറഞ്ഞു. ഏകദേശം 90 രൂപ വിലവരുന്ന പനീർ ബ്രെഡ് പക്കോഡ ഉൾപ്പെടെയുള്ള സ്ട്രീറ്റ് ഫുഡിനെക്കുറിച്ചും…

Read More

മറ്റാരും ഇതുവരെ കാണിച്ചിട്ടില്ലാത്ത ഇന്ത്യയിലെ ഭാഗം! അസമിലെ തേയിലതോട്ടങ്ങളുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ വീഡിയോ വൈറൽ

ഒരു നീണ്ട ബസ് യാത്രയിലെ ശാന്തമായ നിമിഷം ഇന്ത്യയുടെ അധികമാരും കാണാത്ത ഒരു വശത്തിന്‍റെ മറക്കാനാവാത്ത കാഴ്ചയായി മാറി. നിയ പട്ടേൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. “ഇന്ത്യയുടെ ആരും കാണിക്കാത്ത ഭാഗം” എന്ന ശ്രദ്ധേയമായ അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ അസമിലെ ഒരു തേയിലത്തോട്ടത്തിലെ കാഴ്ചകളാണുള്ളത്. അതിമനോഹരവും വിശാലമായി വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ആ അനുഭവത്തെക്കുറിച്ച് നിയ പട്ടേൽ കുറിച്ചത് ഇങ്ങനെയാണ്: “മണിക്കൂറുകളോളം ബസ്സിലിരുന്ന് ഈ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഞാൻ യാത്ര ചെയ്തു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം, തേയില നുള്ളുന്ന സ്ത്രീകളെ നേരിൽ കാണാൻ എനിക്ക് സാധിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ അനുഭവങ്ങളിൽ ഒന്നായിരുന്നു അത്. ആ പ്രദേശത്തിലൂടെയുള്ള യാത്രയും തേയില നുള്ളുന്ന സ്ത്രീകളുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ഒന്നാണെന്ന് അവർ വിവരിക്കുന്നു. ഇന്ത്യയുടെ ഈ…

Read More

പഠനമായിരുന്നു എന്‍റെ ലക്ഷ്യം യുകെയിൽ സ്ഥിരതാമസമല്ല ! ഇന്ത്യയിലെ അവസരങ്ങൾ നഷ്ടമാക്കാൻ മനസുവരുന്നില്ലന്ന് നിയാതി, രണ്ട മാസത്തിനുള്ളിൽ തിരികെ എത്തും

സാധാരണ വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്നവരെല്ലാം അവിടെതന്നെ താമസിച്ച് പിആർ സ്വന്തമാക്കി തുടരുന്നതിനു താത്പര്യപെടുന്നവരാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു ഇന്ത്യൻ യുവതി എടുത്ത തീരുമാനമാണ് ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പഠനത്തിനായി യുകെയിൽ പോയ ഇന്ത്യൻ യുവതി നിയാതി തന്‍റെ 2 വർഷത്തെ നിയമപഠനത്തിനുശേഷം തിരികെ ഇന്ത്യയിലേക്ക് വരുന്നതിനെകുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഓക്സ്ഫോർഡിൽ നിന്ന് നിയമപഠനപൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ തിരികെ ഇന്ത്യയിലേക്ക് വരുമെന്ന് നിയാതി പറയുന്നു. ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ പിന്നീട് വിഷമം വരാതെയിരിക്കാനും അതിനെയോർത്ത് കുറ്റബോധം ഉണ്ടാകാതെയിരിക്കാനുമാണ് പഠനം കഴിഞ്ഞ് ഉടനെതന്നെ തിരികെ വരുന്നതെന്നും നിയാതി പയുന്നു. യുകെയിൽ ഒരുപാട് സന്തോഷിച്ചുവെന്നും പിന്നീട് എപ്പോഴെങ്കിലും തിരിച്ച് വരാൻ ആഗ്രഹിക്കുന്നതായും നിയാതി പറഞ്ഞു. എന്നാൽ താൻ പഠനത്തിനായി മാത്രമാണ് യുകെയിൽ വന്നതെന്നും ഇവിടെ…

Read More

സത്യസന്ധതയ്ക്ക് വാനോളം പുകഴ്ത്തുപാട്ടുകൾ ! ഊബർ ഓട്ടോ ഡ്രൈവർക്ക് അബദ്ധത്തിൽ പതിനായ്യിരം രൂപ പണം അയച്ചതിനുശേഷം നടന്നത്…

തട്ടിപ്പുകൾ വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ സത്യന്ധതയുടെ മാതൃകയ്ക്ക് ഉദാഹരണമായ ഒരു യുവാവാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഏറ്റവും ഉദാത്തമായ ഉദാഹരണം, ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ഓൺലൈൻ ചതികുഴികളിൽ വീഴാതെ വീണുപോയാൽ , അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും പഠിച്ചുവയ്ക്കേണ്ടത് അത്യാവശ്യമാണ്. ഒരു ടെക് ഉദ്യോഗസ്ഥൻ ഒരിക്കൽ ഊബർ ഓട്ടോ ഡ്രൈവർക്ക് അബദ്ധത്തിൽ പണം കൈമാറിയതും എന്നാൽ സത്യസന്ധനായ ഓട്ടോ ഡ്രൈവർ ആ പണം തിരികെ നല്കുന്നതുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. അങ്ങ് ഒഡീഷയിലാണ് സംഭവം. ഒരു ദിവസം യാത്രയ്ക്കായി ബുക്ക് ചെയ്ത ഓട്ടോ യാത്ര കഴിഞ്ഞ് പണം കൈമാറിയപ്പോൾ തന്‍റെ അക്കൗണ്ടിൽ നിന്നും പതിനായിരം രൂപ ഗൂഗിൾ പേ അറിയാതെ ചെയ്തുപോയി എന്നാൽ പണം അത്രയും അക്കൗണ്ടിൽ നിന്ന് പോയതിനുശേഷം എന്തു ചെയും എന്നറിയാതെ നിന്നപ്പോഴാണ് കുറച്ച് കഴിഞ്ഞ് ഓട്ടോ ഡ്രൈവർ തിരികെ…

Read More