രാജാവിനോട് മുട്ടാൻ ആരുണ്ട് ഇനി? പെൺസിംഹത്തെ കഴുതപ്പുലിക്കൂട്ടത്തിൽ നിന്നും രക്ഷിച്ച് ആൺസിംഹം, വൈറലായ് വീഡിയോ

കാട്ടിലെ കഥകളിൽ രാജാവ് സിംഹമാണ്. നമ്മൾ കേട്ട് വളർന്ന കഥകളിലെ നായകനും സിംഹമാണ്. വന്യമൃഗങ്ങളിൽ സിംഹത്തിന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയകളിൽ മാസ് ബിജിഎം ഇട്ടുള്ള സിംഹത്തിന്‍റെ വീഡിയോകൾ എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോയിൽ ഒരു സിംഹവും കഴുതപ്പുലിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കാണിക്കുന്നത്. കഴുതപ്പുലിയിൽ നിന്നും പെൺസിംഹത്തെ രക്ഷിക്കാനായെത്തുന്ന ഒരു ആൺ സിംഹവും വീഡിയോയിലുണ്ട്. ഒരു കഴുതപ്പുലിക്കുട്ടിയെ പെൺ സിംഹം ഓടിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കഴുതപ്പുലി വെള്ളത്തിലേക്ക് രക്ഷതേടി ഇറങ്ങുന്നു. എന്നാൽ ഇത് കാണുന്ന കഴുതപ്പുലികളുടെ ഒരു സംഘം അവിടേക്ക് ഓടി എത്തുന്നു. തുടർന്ന് പെൺ സിംഹത്തെ ആക്രമിക്കാൻ തുടങ്ങുന്നു. എങ്കിൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. കഴുതപ്പുലി കൂട്ടത്തിന്‍റെ ആക്രമണത്തിൽ പെട്ടുപോയ പെൺ സിംഹത്തിനെ രക്ഷിക്കാനായ് ഒരു ആൺ സിംഹം ഓടിയെത്തുകയാണ്. കഴുതപ്പുലികളുടെ ആക്രമണത്തിൽ നിന്നും…

Read More

വ്യത്യസ്തമായൊരു പരിചയപ്പെടൽ; സാറ് പൊളിയാണെന്ന് പിള്ളേർ

ദിവസേന പലതരത്തിലുള്ള വീഡിയോ വെെറലാകാറുണ്ട്. ചിലത് ചിന്തിപ്പിക്കുന്നതാകാം ചിലത് കരയിക്കുന്നതാകാം മറ്റു ചിലതാകട്ടെ ചിരിപ്പിക്കുന്നതും. അത്തരത്തിൽ ചിരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത്. ഒരു അധ്യാപകൻ കാലാസിൽ തന്‍റെ കുട്ടികളെ പരിചയപ്പെടുന്നതാണ് വീഡിയോ. സാധാരണ ആദ്യമായി അധ്യാപകർ കുട്ടികളെ പരിചയപ്പെടുന്നത് കുട്ടികളെ കൊണ്ട് സെൽഫ് ഇൻട്രൊഡക്ഷൻ പറയിപ്പിച്ചിട്ടാണ്. എന്നാൽ ഈ വീഡിയോ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു പരിചയപ്പെടലാണ്. ഇവിടെ അധ്യാപകൻ തന്‍റെ ലാപ്പിൽ കുട്ടികളുടെ ഫോട്ടോ കാണിച്ച് പേര് ചോദിച്ച് പരിചയപ്പെടുകയാണ്. ഫോട്ടോ കണ്ട് ക്ലാസിലെ കുട്ടികൾ ചിരിക്കുന്നത് വീഡിയോയിലുണ്ട്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ചങ്ങാത്തമാണ് വീഡിയോയിൽ കാണുന്നത്. ഇത്രയും പൊളി ടീച്ചറെ കിട്ടിയ നിങ്ങൾ കുട്ടികൾ ഭാഗ്യം ചെന്നവരാണെന്നാണ് പലരും വീഡിയോക്ക് താഴെ കമന്‍റ് ഇടുന്നത്. എന്നാൽ ആൺകുട്ടികളുടെ ഫോട്ടോ മാത്രമെ ഉള്ളു ഇതിൽ. ഇത് വിവേചനമാണെന്നാണ് ചില വിരുതൻമാരുടെ കമന്‍റ്.  വീഡിയോ കാണാൻ…

Read More

പിസ്സ കാണുമ്പോഴുള്ള കൊച്ചുകുട്ടിയുടെ പ്രതികരണം; വൈറലായ് വീഡിയോ

സുഹൃത്തുക്കളുമൊത്തുള്ള ഒത്തുചേരലുകളോ ആഘോഷമോ ആകട്ടെ പിസ്സ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒത്തുപോകുന്നതാണ്. പിസ്സ ബോക്സിനുള്ളിൽ നിന്ന് എടുക്കുമ്പോൾ തന്നെ മുഖത്ത് പുഞ്ചിരി വിടരും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. ഒരു മേശയ്ക്കരികിൽ നിൽക്കുകയും പിസ്സ ബോക്സിലേക്ക് നോക്കുകയും ചെയ്യുന്ന പിഞ്ചുകുഞ്ഞിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. അവളുടെ അച്ഛൻ പെട്ടി തുറന്നയുടനെ ആ കൊച്ചുകുട്ടി പുഞ്ചിരിയോടെ “വൂഹാ” എന്ന് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 5.6 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. പിസ്സ കാണുമ്പോഴുള്ള  കുഞ്ഞിന്‍റെ സന്തോഷത്തെ കുറിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുമായെത്തിയത്.  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Read More

ഒരു പൂച്ച കഥ; മരണം മുൻകൂട്ടി പ്രവചിക്കുന്ന പൂച്ച

മൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്നവരാണ് മിക്കവരും. മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കാണെന്ന് പറയാറുണ്ട്. ചില മനുഷ്യർക്ക് അമാനുഷിക ശക്തി ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ നമ്മൾ ചിലപ്പോഴെങ്കിലും വായിക്കാറുണ്ട്. അത്തരത്തിൽ അത്ഭുതകരമായ ശേഷിയുള്ള പൂച്ചയുടെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ പൂച്ചക്ക് മനുഷ്യൻറെ മരണം പ്രവചിക്കാനും സമാശ്വസിപ്പിക്കാനും ശേഷിയുണ്ട് എന്നാണ് പറയപ്പെടുന്നത്.  ഓസ്കാർ എന്നാണ് പൂച്ചയുടെ പേര്. അമേരിക്കയിലെ ഒരു നഴ്സിംഗ് ഹോമിൽ തെറാപ്പി പൂച്ചയായി വളർത്താൻ ദത്തെടുത്തതാണ് ഇവനെ.  വളരെ ചെറുപ്പം മുതൽ തന്നെ അസാധാരണമായ ചില കഴിവുകൾ പൂച്ചയിൽ കണ്ടെത്തി.  നഴ്സിംഗ് ഹോമിലെ അന്തേവാസികളുടെ മരണം കൃത്യമായി പ്രവചിക്കാനും അവരെ ആശ്വസിപ്പിക്കാനും ഓസ്കാറിനു സാധിക്കുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. ഒരാൾ മരിക്കാൻ പോകുന്ന സമയത്ത് ഓസ്കാറിന് അത് അറിയാൻ സാധിക്കുമെന്നാണ് അവിടുളള നഴ്സിംഗ് ഹോമിലെ ഡോക്ടർമാർ പറയുന്നത്. അന്തേവാസിയുടെ കിടക്കയിൽ ഓസ്കാർ കയറുകയോ അവരെ ആലിംഗനം ചെയ്യുകയോ…

Read More

‘തഡ്‌കെ വാലി ചായ്’; അതൃപ്തി കാണിച്ച് സോഷ്യൽ മീഡിയ, കാരണമിങ്ങനെ…

ഇന്ത്യയിൽ ചായയ്ക്ക് ആളുകളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അത് തിരക്കേറിയ നഗരമോ ശാന്തമായ ഗ്രാമമോ ആകട്ടെ, മിക്കവാറും എല്ലാ കോണുകളിലും ചായക്കടകൾ കാണാം. ഓരോന്നിനും അതിന്‍റെതായ തനതായ രുചിയും ശൈലിയും ഉണ്ട്. ഇന്ത്യക്കാർ അതിലേക്ക് കൊണ്ടുവരുന്ന സർഗ്ഗാത്മകതയും പരീക്ഷണവുമാണ് ചായയെ ശരിക്കും ആകർഷകമാക്കുന്നത്. ഇന്ത്യക്കാർ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു, ധാരാളം ചേരുവകൾ ഉപയോഗിച്ച് ചായയിൽ കലർത്തി വൈവിധ്യമാർന്ന രുചികൾ ഉണ്ടാക്കുന്നു. ഒരു ഭക്ഷണ ബ്ലോഗർ അടുത്തിടെ പങ്കിട്ട വൈറൽ വീഡിയോയിൽ ഒരു തെരുവ് കടയിൽ വെണ്ണ കൊണ്ട്  ചായ തയ്യാറാക്കുന്ന ഒരു വൃദ്ധനെ കാണാം.  ഇന്ത്യൻ പാചകരീതിയിൽ ഉപയോഗിക്കുന്ന ഒരു പാചക വിദ്യയാണ് തഡ്ക, സുഗന്ധവ്യഞ്ജനങ്ങൾ ചൂടായ എണ്ണയിലോ നെയ്യിലോ ചെറുതായി വറുത്തെടുക്കുന്നു.  ചൂടാക്കിയ പാത്രത്തിൽ വെണ്ണ വെച്ചുകൊണ്ട് വൃദ്ധൻ ആരംഭിച്ചു. തുടർന്ന് പാലും കുറച്ച് റോസാപ്പൂ ദളങ്ങളും ചേർത്തു. തുടർന്ന് അദ്ദേഹം ചായ ഇലകൾ, പഞ്ചസാര,…

Read More

ആവേശം കുറയ്ക്കാതെ; ഇന്ത്യ Vs പാക്കിസ്ഥാൻ മത്സരത്തിനിടെ കുടുംബം ഓർഡർ ചെയ്തത് 70 യൂണിറ്റ് ബിരിയാണി

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പ് മത്സരത്തിന്‍റെ ആവേശത്തിനിടയിൽ  നിരവധി ആളുകൾ വിവിധ ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്തു. ഇപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എത്തി ഒരു കുടുംബം ഒറ്റയടിക്ക് 70 ബിരിയാണികൾ ഓർഡർ ചെയ്തതായി ഉപയോക്താക്കളെ അറിയിച്ചു.  “ചണ്ഡീഗഡിലെ ഒരു വീട്ടുകാർ ഒറ്റയടിക്ക് ഓർഡർ ചെയ്ത 70 ബിരിയാണികൾ, ആരാണ് വിജയിച്ചതെന്ന് അവർക്ക് ഇതിനകം അറിയാമെന്ന് തോന്നുന്നു”. ഫുഡ് ഡെലിവറി ആപ്പ് എക്സിൽ എഴുതി. ഒരു മാസം മുമ്പ് ശ്രീലങ്കയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരത്തിനിടെ സ്വിഗ്ഗി ഉപയോക്താവ് 62 യൂണിറ്റ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. എന്നാൽ 2023 ഏകദിന ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടീമിനെ അഭിനന്ദിച്ചു. “ഈ ചരിത്ര വിജയത്തിൽ ടീം ഇന്ത്യയെ ഞാൻ അഭിനന്ദിക്കുന്നു,”…

Read More

വിഴിഞ്ഞം തുറമുഖം; ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് സ്വീകരണം. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍നിന്നുള്ള കപ്പല്‍ തുറമുഖത്തെത്തിയത്. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക്‌ തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്. തുറമുഖനിർമാണത്തിന് ആവശ്യമായത് ആകെ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ്. വൈകീട്ട് നാലിന് കപ്പലിനെ ഔദ്യോഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും.   

Read More

സന്തോഷത്തിന്‍റെ പെട്ടി തുറന്നപ്പോൾ; നാട്ടിൽ നിന്നും സുഹൃത്തുക്കൾ കൊണ്ടുവന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങൾ കണ്ട് ഞെട്ടി ദമ്പതികൾ

വിദേശത്ത് താമസിക്കുന്ന ഇന്ത്യയ്ക്കാരോട് ഏറ്റവും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളും പറയുന്നത് ഭക്ഷണത്തിന്‍റെ കാര്യമായിരിക്കും. നാട്ടിലേക്ക് സുഹൃത്തുക്കൾ പോകുമ്പോൾ അവർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതും രുചിയുള്ള നാടൻ വിഭവങ്ങൾ മടങ്ങി വരുമ്പോൾ കൊണ്ടുവരാനായിരിക്കും.  ഇങ്ങനെ ദമ്പതികൾ തങ്ങളുടെ നാട്ടിൽ നിന്ന് മടങ്ങിവരുമ്പോൾ ഇന്ത്യൻ മസാലകളും ലഘുഭക്ഷണങ്ങളും കൊണ്ടുവരാൻ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. ഒരു സ്യൂട്ട്കേസ് നിറയെ ഇന്ത്യൽ മസാലകളും ലഘുഭക്ഷണങ്ങളും ലഭിച്ചതിന് ശേഷം ഉണ്ടാകുന്ന അവരുടെ ആവേശത്തിന്‍റെ ഒരു നേർക്കാഴ്ചയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ.  ദമ്പതികളായ കരിഷ്മയും റിക്കിനും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. ഈ രണ്ട് മുംബൈക്കാരും ലണ്ടനിലാണ് താമസിക്കുന്നത്.  അവരുടെ സുഹൃത്തുക്കൾ ഇന്ത്യയിൽ നിന്ന് വരുമ്പോൾ  കൊണ്ടുവരാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് മുഴുവൻ അവർക്ക് കൈമാറി. ഒരു സ്യൂട്ട്‌കേസിൽ നിരവധി സാധനങ്ങളാണ് ദമ്പതികൾക്ക് ലഭിച്ചത്.  കരിഷ്മ സ്യൂട്ട്കേസ് തുറന്ന…

Read More

9/11 സ്മാരക കുളത്തില്‍ ചാടി യുവാവ്;പിന്നാലെ അറസ്റ്റ്;വീഡിയോ വെെറൽ

9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയത്തിലെ നോർത്ത് പൂളിലേക്ക് ചാടിയ മാൻഹട്ടൻ സ്വദേശിയായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ 9/11 മെമ്മോറിയൽ പൂളിലേക്ക് 33-കാരനായ മാൻഹട്ടൻ സ്വദേശി ചാടുമ്പോൾ കാഴ്ചക്കാർ ഭയന്നുവിറച്ചു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 9/11 മെമ്മോറിയൽ & മ്യൂസിയത്തിലെ നോർത്ത് പൂളിലേക്ക് 30 അടി ഉയരത്തിൽ ചാടിയ ഇയാൾ കാലിന് പരിക്കേറ്റതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇടതു കാലിനും മുതുകിനും പരിക്കേറ്റ ഇയാളെ എമർജൻസി മെഡിക്കൽ സർവീസ് ടീം സഹായിച്ചു. ജീവൻ അപകടപ്പെടുത്താത്ത പരിക്കുകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്ന കുറിപ്പോടെയാണ് യുവാവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. തീവ്രവാദി ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിലനിന്നിരുന്ന സ്ഥലത്താണ് 9/11 സ്മാരക കുളം പണി കഴിപ്പിച്ചിരിക്കുന്നത്. കുളത്തിന്‍റെ സെൻട്രൽ ബേസിനിലെ 18 ഇഞ്ച് ആഴത്തിലുള്ള പൂളിലേക്ക്…

Read More

വിവാഹമോചനം ആവശ്യപ്പെട്ട് 89കാരൻ, തരില്ലെന്ന് 82കാരിയായ ഭാര്യ; ഇരുവരുടെയും വാദങ്ങളിങ്ങനെ

27 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. തനിക്ക് വിവാഹമോചനം അനുവദിച്ച ചണ്ഡീഗഡ് ജില്ലാ കോടതി ഉത്തരവ് റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ 89 കാരൻ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. ഭാര്യയ്ക്ക് 82 വയസ്സായി. എന്നാൽ ഭാര്യ ഇപ്പോഴും തന്‍റെ ഭർത്താവിനെ പരിപാലിക്കാൻ തയ്യാറാണ്. മാത്രമല്ല ജീവിതത്തിന്‍റെ ഈ ഘട്ടത്തിൽ  തനിച്ചാക്കാൻ ആഗ്രഹിക്കുന്നില്ല. അപകീർത്തിയോടെ മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.  ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ഡോക്ടറായ ഭർത്താവ് 1996 മാർച്ചിൽ ഹിന്ദു വിവാഹ നിയമപ്രകാരം  പേരിൽ വിവാഹമോചന നടപടികൾ ആരംഭിച്ചതായി ബെഞ്ചിന് വേണ്ടി വിധി എഴുതിയ ജസ്റ്റിസ് ത്രിവേദി ചൂണ്ടിക്കാട്ടി. വിരമിച്ച അധ്യാപികയായ ഭാര്യ തന്നോട് ക്രൂരമായി പെരുമാറിയെന്നും മദ്രാസിലേക്ക് മാറ്റിയപ്പോൾ കൂട്ടുകൂടാതെ ഉപേക്ഷിച്ചുവെന്നും പിന്നീട് ഹൃദയസംബന്ധമായ അസുഖമുണ്ടായിട്ടും പരിചരിച്ചില്ലെന്നും…

Read More