ഇരിട്ടി പോലീസ് കേരളത്തിൽ നമ്പർ വൺ…

1948ൽ മട്ടന്നൂർ പോലീസ് സ്റ്റേഷന്‍റെ ഭാഗമായിരുന്ന ഇരിട്ടിയിൽ 1952ലാണ് ആദ്യത്തെ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ഒരുവർഷത്തിനുള്ളിൽ തന്നെ 1953ൽ ഇരിട്ടി പോലീസ് സ്റ്റേഷൻ ആയി പരിഗണിക്കപ്പെട്ടു. 1974ലാണ് പായം പഞ്ചായത്തിലെ 1.6 ഏക്കർ സ്ഥലത്ത് ഇന്നുകാണുന്ന പോലീസ് സ്റ്റേഷന്‍റെ ആദ്യ കെട്ടിടം നിർമിച്ചത്. കീഴുർ, പായം, വിളമന, അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ് വാർഡുകളും ചേർന്ന് 72.42 സ്‌ക്വയർ കിലോമീറ്ററാണ് ഇരിട്ടി പോലീസ് സ്റ്റേഷന്‍റെ പരിധി. കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ചെക്പോസ്റ്റുകളിൽ ഒന്നായ കൂട്ടുപുഴ ഉൾപ്പടെ വളരെ പ്രധാനപെട്ട സ്ഥലങ്ങൾ ഇരിട്ടി സ്റ്റേഷൻ പരിധിയിലുണ്ട്. 2013ലാണ് ഇരിട്ടി, ഉളിക്കൽ, ആറളം, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകൾ ചേർന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ ഓഫിസ് നിലവിൽ വന്നത്. കേരളത്തിൽ നമ്പർ വൺ നവംബറിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള മൂന്നംഗ സംഘം…

Read More

മോഷണം പിടിക്കപ്പെട്ടപ്പോൾ മാല വിഴുങ്ങി: സ്റ്റേഷനിലെത്തിച്ച് കേസെടുത്തു, എക്സറേയിൽ മാല വയറ്റിലുണ്ടെന്ന് കണ്ടെത്തി; എനിമ നൽകി വയറിളക്കിയപ്പോൾ പുറത്ത് വന്ന മാല ഫ്ലഷ് ചെയ്ത് കളഞ്ഞ് പ്രതി; വെട്ടിലായി പോലീസ്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മോഷ്ടിച്ച മാല വിഴുങ്ങിയ ഫഹദ് ഫാസിലിനെ അത്രവേഗം ആരും മറന്നുപോയിട്ടുണ്ടാവില്ല. സിനിമയെ വെല്ലുന്ന കഥാരംഗങ്ങളാണ് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിൽ നടന്നത്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാല പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തു. പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി. രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച്…

Read More

കരുത്തുറ്റ പാസ്പോർട്ട്: ഇന്ത്യ 75-ാം സ്ഥാനത്ത്

ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 75-ാം സ്ഥാനത്ത്. ഇതുവഴി 56 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കു സാധിക്കും. 2025ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. റാങ്കിംഗിൽ മുന്നേറിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഒന്നിന്‍റെ കുറവുണ്ടാകും. ഐവറി കോസ്റ്റ്, ഗാബണ്‍, മഡ്ഗാസ്കർ, മൗറിടാനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്. ഒരു രാജ്യത്തിന്‍റെ വിദേശനയത്തിന്‍റെ കരുത്തും ആഗോള രാഷ്‌ട്രീയത്തിൽ അതിന്‍റെ സ്ഥാനവുമാണ് പാസ്പോർട്ട് ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നത്. 2000ത്തിന്‍റെ മധ്യം മുതലാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് ആരംഭിക്കുന്നത്. അന്ന് മുതൽ സിംഗപ്പൂർ, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം…

Read More

അവരിലൂടെ ഇനി ഞങ്ങളുടെ മാലാഖക്കുട്ടി ജീവിക്കും… ഞങ്ങളുടെ ഒരു കുഞ്ഞ് പോയപ്പോള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവസരമായെന്ന് ആലിൻ ഷെറിന്‍റെ മുത്തച്ഛൻ

കുഞ്ഞ് ആലിന്‍ ഷെറിന്‍ ഏബ്രഹാം വിടവാങ്ങിയെങ്കിലും തങ്ങള്‍ക്ക് ഇനി നാല് കൊച്ചുമക്കളാണുള്ളതെന്ന് മല്ലപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ആലിന്‍റെ മുത്തച്ഛനുമായ റെജി ശാമുവേൽ. അവയവദാനം കുടുംബം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് അലിന്‍റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആലിന്‍ തിരികെവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അവയവദാനത്തിന് കുടുംബം തയാറായത് ഇതോടെയാണ്. മകന്‍ അരുണും ഭാര്യ ഷെറിനും തങ്ങളുടെ താത്പര്യം അറിയിച്ചു. താനും പൂര്‍ണ പിന്തുണ നല്‍കിയെന്ന് റെജി ശാമുവേല്‍ പറഞ്ഞു. ഞങ്ങളുടെ ഒരു കുഞ്ഞ് പോയപ്പോള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവസരമായല്ലോയെന്ന് റെജി സമാധാനപ്പെടുന്നു. മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപം അക്ഷയ കേന്ദ്രം നടത്തിവരികയാണ് റെജി.

Read More

അമ്പടകള്ളാ… അതിഥിയാണെന്ന വ്യാജേന വിവാഹത്തിനെത്തി, 4 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; കല്ല്യാണ വീഡിയോയില്‍ കള്ളന്‍ കുടുങ്ങി

വിവാഹത്തിനും അനുബന്ധ ചടങ്ങിനുമൊക്കെ നമ്മൾ ധാരാളം ആളുകളെ വിളിക്കാറുണ്ട്. ആരൊക്കെ ഏതൊക്കെ സമയത്ത് വരുന്നുണ്ടെന്നോ പോകുന്നോ എന്നൊന്നും നമ്മൾ ആ തിരക്കിനിടയിൽ ശ്രദ്ധിക്കാറേ ഇല്ല. കല്യാണ ആൽബവും ഫോട്ടോയും വീഡിയോയുമൊക്കെ പിന്നീട് ഇരുന്ന് കാണുന്പോഴായിരിക്കും ആരൊക്കെ എത്തിയെന്ന കാര്യം അറിയുന്നത് പോലും. വിവാഹ റിസപ്ഷന് അതിഥിയായെത്തി അവിടെ നിന്നും സ്വർണം മോഷ്ടിച്ച കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാ് താരം. ഫെബ്രുവരി 7ന് ജഗത്പൂരിലെ ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനിലാണ് സംഭവം നടന്നത്. നവീന്‍ കരോള്‍ എന്ന വ്യക്തിയുടെ വിവാഹ ചടങ്ങിലാണ് സംഭവം. അതിഥികളുടെയൊപ്പം ഫോട്ടോ എടുക്കാന്‍ സ്‌റ്റേജിലേക്ക് കയറിവന്ന കള്ളന്‍ കസേരയ്ക്ക് താഴെ വച്ചിരുന്ന വധുവിന്‍റെ ബാഗ് മോഷ്ടിക്കുകയായിരുന്നു. വധൂ വരൻമാരും മറ്റ് ബന്ധുക്കളുമെല്ലാം കല്യാണത്തിരക്കിൽ ആയതുകൊണ്ട് കള്ളൻ ഇത് എടുത്തുകൊണ്ട് പോകുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വിവാഹ ആഘോഷത്തിലായിരുന്നതിനാല്‍ ബന്ധുക്കളോ വധൂവരൻമാരോ ഇത് ശ്രദ്ധിച്ചില്ല. ചടങ്ങിന്…

Read More

ഓർമവച്ചകാലം മുതൽ ഒന്നിച്ച് കളിച്ച് വളർന്നു, ഉറ്റ ചങ്ങാതിയോട് പ്രണയം: കല്യാണപ്രായമെത്തിയപ്പോൾ ജാതിയുടെ പേരിൽ വിവാഹത്തെ എതിർത്ത് കാമുകിയുടെ കുടുംബം; ജീവനൊടുക്കിയതോ കൊലയോ?

കാമുകിയെയും കാമുകനെയും കാറിനുള്ളിൽ വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 26കാരിയായ രേഖയെയും 32കാരനായ സുമിത്തിനെയുമാണ് വാലന്‍റൈൻസ് ദിനത്തിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. നോയിഡ സെക്ടർ 107ലെ ദാദ്രി റോഡിലാണ് ഫെബ്രുവരി 14ന് രാവിലെ തലയിൽ വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. രേഖയും സുമിതും കുട്ടിക്കാലും തൊട്ട് അറിയുന്നവരാണെന്നും രണ്ടാളും ദീർഘനാളായി പ്രണയത്തിലാണ് എന്നുമാണ് പോലീസ് പറയുന്നത്. മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതാണ് മരണങ്ങളിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം സുമിത്ത് വിവാഹാലോചനയുമായി രേഖയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ മറ്റൊരു ജാതിയിൽപ്പെട്ട ആളായതിനാൽ രേഖയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചില്ല. പിന്നീട് രേഖയുടെ വിവാഹം സ്വജാതിയിൽപ്പെട്ട യുവാവുമായി ഉറപ്പിച്ചു. അതോടെ…

Read More

‘അന്യഗ്രഹ ലോഹ’ങ്ങളിൽ നിന്നുള്ള നിധി’: 3000 വര്‍ഷം പഴക്കമുള്ള നിധിശേഖരത്തില്‍ അന്യഗ്രഹലോഹത്തിന്‍റെ സാന്നിധ്യം

മൂവായിരം വര്‍ഷം മുമ്പു ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഉല്‍ക്കകളില്‍നിന്ന് ലോഹം വേര്‍തിരിച്ചെടുക്കാന്‍ അറിയാമായിരുന്നോ? അതെ എന്നാണ് സ്‌പെയിനിലെ പുതിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നത്. സ്‌പെയിനിലെ അലികാന്‍റയില്‍നിന്ന് 1963ല്‍ കണ്ടെത്തിയ വിഖ്യാതമായ “വില്ലേന നിധിശേഖര’ത്തിലെ രണ്ട് അപൂര്‍വവസ്തുക്കളാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്. സ്വര്‍ണാഭരണങ്ങളും പാത്രങ്ങളും അടങ്ങുന്ന വില്ലേന നിധിശേഖരം യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെങ്കലയുഗ നിധികളിലൊന്നാണ്. എന്നാല്‍ ഈ സ്വര്‍ണക്കൂമ്പാരത്തിനിടയില്‍ കണ്ടെത്തിയ തുരുമ്പിച്ച ഒരു വളയും, ഒരു വാളിന്‍റെ പിടിയുടേതെന്ന് സൂചിപ്പിക്കുന്ന പൊള്ളയായ അര്‍ധഗോളവുമാണ് ഗവേഷകരെ കുഴപ്പിച്ചത്. കാഴ്ചയില്‍ ഇരുമ്പുപോലെ തോന്നിക്കുന്ന ഇവയുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതായിരുന്നു ഗവേഷകര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഐബീരിയന്‍ ഉപദ്വീപില്‍ ഇരുമ്പ് യുഗം ആരംഭിക്കുന്നത് ബിസി 850-നോട് അടുത്താണ്. എന്നാല്‍ ഈ നിധിശേഖരമാകട്ടെ ബിസി 1500-നും 1200-നും ഇടയിലുള്ളതുമാണ്. ഭൂമിയില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ഇരുമ്പ് ഉപയോഗിക്കാന്‍ മനുഷ്യന്‍ പഠിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ഇരുമ്പ് വസ്തുക്കള്‍…

Read More

സുഖമായി ഉറങ്ങിക്കോ മോളേ ഇനി നീ… നാലുപേരെ ജീവിതത്തിലേക്കു നയിച്ച കുഞ്ഞുമാലാഖ ആലിന്‍ നാളെ പറന്നുയരും

പത്തുമാസത്തെ തന്‍റെ ഇഹലോക ജീവിതത്തിൽ നാലുപേരെ ജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞുമാലാഖ ആലിന്‍ നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്‍റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും. വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞുങ്ങള്‍ക്കു പുതുജീവന്‍ പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും. മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്‍റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന്‍ ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം. തീവ്ര ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് മന്ത്രി വീണാ ജോര്‍ജ്…

Read More

കോടീശ്വരനായ ഭിക്ഷക്കാരൻ… റോഡരികിൽ ഭിക്ഷയെടുക്കുന്ന യാചകന് സ്വന്തമായുള്ളത് മൂന്ന് ആഢംബര കാറുകൾ: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി പണം കൈക്കലാക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ച് ഭിക്ഷാടനം ചെയ്തു ജീവിക്കുന്നവർ. കഴിഞ്ഞ ദിവസം പരിശോധനക്കിടയിൽ പിടിയിലായ ഭിക്ഷാടകന്‍റെ ആസ്തി തിരക്കി ചെന്നപ്പോൾ കണ്ട കാഴ്ച പോലീസിനെ വരെ ഞെട്ടിപ്പിച്ചു. അതോടെ അയാളുടെ സ്വത്ത് വിവരങ്ങൾ പോലീസ് പുറത്തു വിട്ടു. ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. അയാളുടെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തുന്നതായിരുന്നു ഇയാളുടെ ശീലം. കിട്ടുന്ന പണമെല്ലാം പായയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്.

Read More

കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്: റോഡപകടത്തിൽ ജീവൻ നഷ്ടമായ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതു ജീവനേകും

റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞിന്‍റ അവയവങ്ങൾ ദാനം ചെയ്യും. റോഡപകടത്തെ തുടര്‍ന്ന് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം… സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍…

Read More