അവധിക്കാലം ആഘോഷിക്കാൻ കരയിൽ നിന്നും കടലിലേക്ക്: ബോട്ട് അപകടത്തിൽപ്പെട്ടതോടെ വീട്ടുകാരെ രക്ഷിക്കാൻ 13 വയസുകാരൻ നീന്തിയത് 14 കിലോമീറ്റർ; ഓസ്റ്റിന്‍റെ രക്ഷാപ്രവർത്തനം ഇങ്ങനെ

കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 കാരന്‍ സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്‍ബീയാണ് ഹീറോയായത്. പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്. 14 കിലോമീറ്റർ അകലെതീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു. കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും…

Read More

പുരുഷൻമാരെ എങ്ങനെയൊക്കെ ആകർഷിക്കാം: കോഴ്സുമായി യുവതി; ഇതുവരെ നേടിയത് 31 കോടി; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

പല തരത്തിലുള്ള കോഴ്സുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ആകർഷണത്തിനുള്ള കോഴ്സുകളെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ? എന്നാൽ അങ്ങനെ കുറച്ച് കോഴ്സുകൾ ഉണ്ട്. ആണുങ്ങളെ വശീകരിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ച് 40-കാരിയായ യുവതി നേടിയത് കോടികൾ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഷൗ യുവാൻ എന്ന യുവതിയാണ് ആകർഷണത്തിനുള്ള കോഴ്സ് പഠിപ്പിച്ചത്. ഇവർക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് അധികൃതർ. ഇവരുടെ എല്ലാ പ്രവർത്തികളും നിർത്തി വയ്ക്കാൻ ഉത്തരവിട്ടിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിൽ ആയിരുന്നു നേരത്തേ യുവതി ജോലി ചെയ്തത്. പിന്നീട് ‘സെക്ഷ്വൽ ഇന്‍റലിജൻസ് ഇൻസ്ട്രക്ടർ’ എന്നാണ് യുവതി സോഷ്യൽ മീഡിയയിൽ‌ സ്വയം അവകാശപ്പെടുന്നത്. ഒരു കോഴ്‌സിന് 88,000 യുവാൻ അതായത്11,45,457 രൂപ വരെയാണ് ഫീസ് ആയി ഇവർ വാങ്ങുന്നത്. ചിലപ്പോൾ ഇത് ഒരുലക്ഷം യുവാൻ വരെ ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ കോഴ്സ് പതിനായിരക്കണക്കിന് സ്ത്രീകളെ ആകർഷിച്ചു എന്നാണ് പുറത്ത് വരുന്ന…

Read More

കാറിൽ ഇരുന്ന് ഫ്ലൈയിംഗ് കിസും അശ്ലീലആഗ്യവും: വീഡിയോ വൈറലായതിനു പിന്നാലെ രണ്ട് പേർ അറസ്റ്റിൽ

റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ടാകണം നിരത്തിലൂടെ വാഹനം ഓടിക്കാവൂ എന്ന് പറയുന്നതു പോലെ കുറച്ച് മര്യാദകളും വാഹനം ഓടിക്കുന്പോൾ നമ്മൾ പാലിക്കേണ്ടതായുണ്ട്. എതിർ വശത്ത് വരുന്നവരെ മാനിച്ചുകൊണ്ടാകണം ഓരോരുത്തരും സഞ്ചരിക്കാൻ എന്നും പറയും. അതിനു വിഭിന്നമായൊരു സംഭവം നോയിഡയിൽ കഴിഞ്ഞ ദിവസം നടന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. @noidapolice എന്ന എക്സ് പേജിലാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നോയിഡ നഗരത്തിലൂടെ രാത്രി സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കുടുംബം കാറിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ എതിർ വശത്ത് കൂടി മറ്റൊരു കാറു വന്നു. ആ കാറിൽ ഇരുന്ന പുരുഷൻമാർ കുടുംബത്തിനു നേരേ അശ്ലീല ചുവയുള്ള ആഗ്യംങ്ങളും ഫ്ലൈയിംഗ് കിസുമെല്ലാം കൊടുക്കുന്നു. യുവാക്കളുടെ ഈ പ്രവർത്തി ഇഷ്ടപ്പെടാതെ വന്നതോടെ കുടുംബാംഗങ്ങൾ അവരുടെ വീഡിയോ എടുക്കാൻ തുടങ്ങി. വീഡിയോ എടുക്കുന്നു എന്ന് അറിഞ്ഞതോടെ യുവാക്കളുടെ ചെയ്തികൾ ഒന്നു കൂടി ഭീകരമാക്കി.…

Read More

വാടക വീട് കാണുന്നതിനും ചാർജോ? വാടകയ്ക്ക് അപ്പാർട്മെന്‍റ് കൊടുക്കുന്നു എന്നറിഞ്ഞ് കാണാൻ എത്തി; വെറുതെ കാണാൻ പറ്റില്ല ഒരു മാസത്തെ വാടക നൽകിയാൽ കാണിക്കാമെന്ന് സെക്യൂരിറ്റി; വൈറലായി പോസ്റ്റ്

വാടകയ്ക്ക് വീട് കിട്ടുക എന്നാൽ നന്നേ പ്രയാസമുള്ള കാര്യമാണ്. നമ്മുടെ ഇഷ്ടത്തിനും ആഗ്രഹത്തിനുമൊക്കെ ഒത്തിണങ്ങിയ ഒരു വീട് ലഭിക്കാൻ ഭാഗ്യം വേണമെന്നും പറയും. പല വീടുകൾ കണ്ടിട്ടാകും അതിൽ ഒന്നെങ്കിലും നമുക്ക് ഇണങ്ങിയത് ശരിയാകുന്നത്. വീട് ലഭിച്ചാൽ ബ്രോക്കർ ചാർജ് ആയി ഒരു തുക നമ്മൾ ബ്രോക്കറിനു നൽകണം. വീട് ഉടമയ്ക്ക് മുന്ന് മാസത്തെ ഡിപ്പോസിറ്റും കൊടുത്തു കഴിഞ്ഞാൽ ആ വീട് നമുക്ക് എഗ്രിമെന്‍റ് ചെയ്യാം. ഇതാണ് സാധാരണയായി എല്ലാ സ്ഥലത്തും കാണപ്പെടുന്ന കാര്യം. എന്നാൽ വീട് നോക്കാൻ ചെന്നതിന് പണം ഈടാക്കുന്ന കാര്യത്തെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത് സത്യമാണ്. അക്കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരുവിലാണ് സംഭവം. ഒരു യുവാവ് തനിക്ക് താമസിക്കുന്നതിനായി വാടക വീട് അന്വേഷിച്ച് നടക്കുകയായിരുന്നു. ഒരു ബഹുനില കെട്ടിടത്തിനു മുന്നിലൂടെ നടന്നപ്പോൾ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനോട് താമസിക്കാൻ എന്തെങ്കിലും…

Read More

ചേതക് സ്കൂട്ടറിൽ കാഷ്മീർ യാത്ര; ഇരുപത്തിയൊന്നാം വയസിൽ സാഹസികയാത്ര നടത്തിയത് ഇടുക്കിക്കാരൻ അൻസിൽ

ചെറുതോണി: ചേതക് സ്കൂട്ടറിൽ 3,800 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് യുവാവ് കാഷ്മീർ യാത്ര പൂർത്തിയാക്കി. ഇടുക്കിയിൽ ബൈക്ക് വർക്‌ഷോപ്പ് നടത്തുന്ന മണിയാറൻകുടി സ്വദേശി മാടോലിൽ അൻസിൽ നവാസാണ് (21) സാഹസികയാത്ര നടത്തിയത്. 1999 മോഡൽ ചേതക് സ്കൂട്ടറിൽ കാഷ്മീരിലേക്ക് ഒരു യാത്ര എന്ന സ്വപ്നം ഇതോടെ പൂർത്തീകരിക്കുകയായിരുന്നു അൻസിൽ. ഡിസംബർ 28ന് ഇടുക്കി ആർച്ച്ഡാമിനു മുന്നിൽനിന്നാണ് സ്വപ്നയാത്ര ആരംഭിച്ചത്. പത്തുദിവസം കഴിഞ്ഞപ്പോൾ ഡൽഹിയിലെത്തി. രാത്രികാലങ്ങളിൽ പെട്രോൾ പമ്പിലും മറ്റു സ്ഥലങ്ങളിലും ടെന്‍റ് കെട്ടി വിശ്രമിച്ചു. ഉത്തർപ്രദേശിലെത്തിയപ്പോൾ തണുപ്പ് സഹിക്കാൻ പറ്റുന്നതിനുമപ്പുറമായിരുന്നെന്ന് അൻസിൽ പറഞ്ഞു. തണുപ്പ് അതികഠിനമായതോടെ പിന്നീടുള്ള ദിവസങ്ങളിൽ വാടകയ്ക്ക് മുറിയെടുത്താണ് താമസിച്ചത്. അഞ്ചു ദിവസങ്ങൾക്കു ശേഷം യാത്ര തുടർന്നു. പഞ്ചാബിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ആതിഥ്യമര്യാദയുള്ള ആളുകളാണ് ഇവിടെയുളളതെന്നും അൻസിൽ പറഞ്ഞു. 27 വർഷം പഴക്കമുള്ള വാഹനമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. ഇത്രയും പഴക്കമുള്ള സ്കൂട്ടറിൽ…

Read More

തിരുമ്പി വന്തിട്ടേ… വയർലെസ് യുഗം കഴിയുന്നു: സെലിബ്രിറ്റികൾക്കിടയിൽ വീണ്ടും ‘വയേർഡ് ’ തരംഗം

അത്യാധുനിക ബ്ലൂടൂത്ത് ഇയർബഡുകളെയും എയർപോഡ്സിനെയും കൈവിട്ട് സിനിമാ-സംഗീത മേഖലയിലെ പ്രമുഖരും കായികതാരങ്ങളും ഇൻഫ്ലുവൻസർമാരും വീണ്ടും പഴയ വയറുള്ള ഹൈഡ്ഫോണുകളിലേക്കു മടങ്ങുന്നു. ഫാഷൻ ലോകത്ത് പുതിയ തരംഗമായി മാറിയിരിക്കുകയാണ് ഈ ‘കോർഡ്’ തിരിച്ചുവരവ്. ബെല്ല ഹാഡിസ്, ലില്ലി-റോസ് ഡെപ്പ്, സോയി ക്രാവിറ്റ്സ്, സെൻഡയ, ഹാരി സ്റ്റൈൽസ്, എമ്മ വാട്സൺ, ഗായിക ദുവ ലിപ തുടങ്ങിയ പ്രമുഖ താരങ്ങൾ വയറുള്ള ഹെഡ്ഫോണുകൾ ധരിച്ച് പൊതുവേദികളിലെത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ ‘വയേർഡ് ഹെഡ്ഫോൺ ട്രെൻഡ് ’ എന്ന പേരിൽ പുതിയൊരു ഫാഷൻ ചലനം തന്നെ ആരംഭിച്ചിട്ടുണ്ട്. വോഗ് മാഗസിനിലെ ‘വാട്സ് ഇൻ ദി ബാഗ് ’ സെഷനുകളിൽ പല പ്രമുഖതാരങ്ങളും തങ്ങളുടെ ബാഗിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഈ പഴയ പ്ലഗ്-ഇൻ ഇയർഫോണുകളെ പരിചയപ്പെടുത്തുന്നു.‌‘വയർഡ് ഇറ്റ് ഗേൾ’ (Wired it Girl) – പുതിയ ട്രെൻഡ്ഇൻസ്റ്റാഗ്രാമിലെ ഷെൽബി ഹള്ളിന്‍റെ Wired…

Read More

വിശ്വസ്തതയോ അരക്ഷിതാവസ്ഥയോ? ഇന്ത്യന്‍ തൊഴിലാളികളുടെ വിജയത്തിന് പിന്നിലെന്തെന്ന് തര്‍ക്കം

ഇന്ത്യയിലെ ശ്രദ്ധേയമായ ടെക്‌നോളജി സ്ഥാപനമായ സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ഇന്ത്യക്കാരുടെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശത്തെ കമ്പനികളിലെ നേതൃനിരയിലേക്ക് അനായാസം എത്തുന്നത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യക്കാരുടെ സ്വതസിദ്ധമായ വിശ്വസ്തതയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് സഹായകരമാകുന്നതെന്നാണ് വെമ്പു പറഞ്ഞത്. ജീവിതത്തില്‍ വിജയിച്ചുകയറാനും മറ്റുള്ളവരുടെ മുന്നില്‍ സ്വയം തെളിയിക്കാനുമുള്ള കടുത്ത സമ്മര്‍ദം ഇന്ത്യയിലുള്ളതുകൊണ്ടാണ് ആ സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്നവര്‍ക്ക് വിജയങ്ങള്‍ നേടാനാകുന്നതെന്ന് പ്രമുഖ വ്യവസായി ജസ്വീര്‍ സിംഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ശ്രീധര്‍ വെമ്പുവിന്‍റെ കമന്റ്. ഇന്ത്യയിലെ കുടുംബവ്യവസ്ഥയും ഇതിനെല്ലാം അനുകൂലമാണ്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ മറ്റ് കുടുംബാംഗങ്ങളെ എങ്ങനെയാണോ കാണുന്നത്, അതേ രീതിയിലാണ് ജോലി സ്ഥലത്തെയും ഇന്ത്യക്കാര്‍ കാണുന്നത്. ഇതുമൂലം അവര്‍ക്ക് തൊഴിലിടത്തോടും സ്ഥാപനത്തോടും വിശ്വസ്തതയേറുമെന്നും വെമ്പു കൂട്ടിച്ചേര്‍ക്കുന്നു. നിരവധി പേരാണ് വെമ്പുവിന്‍റെ അഭിപ്രായത്തോട് പ്രതികരിച്ചത്.…

Read More

നടുറോഡിൽ പെൺകുട്ടിയെ ചവിട്ടി വീഴ്ത്തി കാള: ഓടിക്കൂടിയ നാട്ടുകാർ രക്ഷപെടുത്തിയ വീഡിയോ വൈറൽ

ആപത്തും അപകടവുമൊക്കെ രംഗബോധമില്ലാതെ കയറി വരുന്ന സംഭവങ്ങളാണ്. എന്ത് എപ്പോൾ സംഭവിക്കുമെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെങ്കിലും മുൻ കരുതലുകൾ എടുക്കണമെന്ന് ആളുകൾ പറയും. ഉദാഹരണത്തിന് റോഡിൽ നടക്കുന്പോൾ സൈഡ് ചേർന്ന് നടക്കണമെന്ന് പറയും. സ്പീഡ് കുറച്ച് വാഹനം ഓടിക്കണമെന്ന് പറയും. എങ്കിലും വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ചൗപതിയ കോളനിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇടുങ്ങിയ ഒരു വഴിയിൽവച്ച് ഒരു പെൺകുട്ടിയെ കാള ഇടിച്ചിടുന്ന ദൃശ്യങ്ങളാണ് ഇത്. അക്രമാസക്തനായി വരുന്ന കാള പെൺകുട്ടിയുടെ പിന്നാലെ ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. കാളയെ കണ്ടതോടെ പെൺകുട്ടി സഹായത്തിനായി നിലവിളിക്കുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ അവിടേക്ക് എത്തുകയും കൈയിൽ കിട്ടിയ വസ്തുക്കളെല്ലാം ഉപയോഗിച്ച് കാളയുടെ ശ്രദ്ധ തിരിക്കാൻ നോക്കുകയും…

Read More

സെർവിനിടെ പന്ത് ചെന്ന് വിണത് കളികാണാനെത്തിയ പെൺകുട്ടിയുടെ പുറത്ത്: അതി സാഹസികമായി മാപ്പ് പറയാനെത്തി വോളിബോൾ പ്ലയർ; സോഷ്യൽ മീഡിയ തൂക്കിയ വീഡിയോ കാണാം

ജപ്പാനിലെ കോബെയിൽ നടന്ന ഒരു വോളീബോൾ മത്സരത്തിന്‍റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ജാപ്പനീസ് വോളിബോൾ കളിക്കാരൻ തന്‍റെ സെർവിനിടെ പന്ത് കാണികളിൽ ഒരുവളായ ഒരു പെൺകുട്ടിയുടെ ദേഹത്തേക്ക് തട്ടിയിട്ടു. പന്ത് വന്ന് പതിച്ചത് അവളുടെ പുറത്ത് ആയിരുന്നു. അവൾക്കത് നന്നായി വേദനിച്ചു. ഉടനെതന്നെ പ്ലെയർ മാപ്പ് പറയുന്നതിനായി കോർട്ടിലൂടെ തെന്നി കാണികളുടെ ഇടയിലേക്ക് നീന്തി വന്നു. അവളുടെ അടുത്തെത്തി തന്‍റെ തല തറയിൽ ഉറപ്പിച്ച് ക്ഷമാപണം നടത്തി. ശേഷം എഴുന്നേറ്റ് നിന്നു രണ്ടും കൈയും കൂപ്പി മാപ്പ് പറയുകയും ചെയ്തു. പെൺകുട്ടിയും പുഞ്ചിരിച്ചുകൊണ്ട് അവന്‍റെ മാപ്പ് അപേക്ഷ സ്വീകരിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തിയത്. തക്ക സമയത്തെ അവന്‍റെ ഇടപെടൽ അവൾക്കും ആശ്വാസം നൽകി എന്ന് ഒരു വിഭാഗം ആളുകൾ കുറിച്ചു.  

Read More

കളക്ഷൻ ഏജന്‍റിനെ തടഞ്ഞ് നിർത്തി 31 ലക്ഷം കവർന്നു: കള്ളൻമാർ ബൈക്ക് ഉൾപ്പെടെ കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ വൈറൽ

പണത്തിനു മീതേ പരുന്തും പറക്കുമെന്നല്ലേ പറയുന്നത്. പണത്തിനായി എന്ത് പ്രവർത്തി ചെയ്യാനും മടിക്കാത്ത കൂട്ടർ നമുക്കിടയിൽ ഉണ്ട്. ഏത് വിധേനയും കണ്ടവന്‍റെ കൈയിൽ പൈസയുണ്ടെന്ന് അറിഞ്ഞാൽ അത് അടിച്ച് മാറ്റാൻ കാത്തിരിക്കുന്ന കുറച്ച് കള്ളൻമാരാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ബംഗളൂരുവിലാണ് സംഭവം. നഗരത്തിലെ പ്രധാനപ്പെട്ട ഒരു ചിട്ടി കന്പനിയിലേക്ക് പണവുമായി വരികയായിരുന്ന കളക്ഷൻ ഏജന്‍റ് കൈലാസിന്‍റെ കൈവശമുണ്ടായിരുന്ന തുകയാണ് കള്ളൻമാർ കീശയ്ക്കുള്ളിലാക്കിയത്. ധനകാര്യ സ്ഥാപനത്തിലെ വിവിധ ശാഖകളിൽ നിന്നുള്ള 31,38,625 രൂപയുമായി മെയിൻ ഓഫീസിലേക്ക് പോവുകയായിരുന്നു കൈലാസ്. വഴി മധ്യേ കള്ളൻമാർ യുവാവിന്‍റെ വാഹനം തടഞ്ഞ് നിർത്തുകയും ബൈക്ക് ഉൾപ്പെടെ മോഷ്ടിച്ചുകൊണ്ട് പോവുകയും ചെയ്തു.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവ് അവരുടെ പിന്നാലെ ഓടിപ്പോവുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. യുവാവിന്‍റെ ബൈക്കുമായി ഒരു കിലോ മീറ്ററോളം മോഷ്ടാക്കൾ സഞ്ചരിച്ചു. ബൈക്ക് വഴിയിൽ ഉപേക്ഷിച്ചശേഷം…

Read More