ഇതെന്താ ബി നിലവറയോ? ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള പ്രത്യേകതരം വസ്ത്രം; തുറന്നു നോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങൾ

പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ നാൽപത് ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് നിന്നാണ് ഇരുവരേയും പിടി കൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും, ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്. രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം തയാറാക്കി അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. ബനിയന്‍റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 500 രൂപയുടെ നോട്ടുകെട്ടുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പണം ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Read More

പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്വീകരണത്തിനിടെ പ്രവർത്തകന്‍റെ കൈതട്ടി കൊല്ലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പരിപാടികളിൽ പങ്കെടുത്തു. തനിക്കെതിരേ ഉണ്ടായത് ബോധപൂര്‍വമായ അക്രമണമാണെന്ന്  കൃഷ്ണ കുമാർ‌ പറഞ്ഞു. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.  

Read More

സം­വി­ധാ­യ­കന്‍ ജോ­ഷി­യു­ടെ വീ­ട്ടി­ലെ മോഷണം; പ്ര­തി പി­ടി­യില്‍

ബംഗളൂരു: സം­വി­ധാ­യ­കന്‍ ജോ­ഷി­യു­ടെ വീ­ട്ടി­ല്‍ മോഷ­ണം ന­ടത്തിയ പ്ര­തി പി­ടി­യില്‍. കര്‍­ണാ­ട­ക­യി­ലെ ഉ­ടു­പ്പി­യില്‍­നി­ന്നാണ് മുംബൈ സ്വ­ദേ­ശിയാ­യ പ്ര­തി പി­ടി­യി­ലാ­യത്. കൊ­ച്ചി­യില്‍­നി­ന്നുള്ള പോ­ലീ­സ് സം­ഘം ഇ­വി­ടെ­യെ­ത്തി ഇ­യാ­ളെ ക­സ്­റ്റ­ഡി­യില്‍ വാ­ങ്ങും. ശ­നി­യാഴ്­ച പു­ലര്‍­ച്ചെ­യാ­ണ് ജോ­ഷി­യു­ടെ കൊച്ചി പനമ്പിള്ളി നഗ­റിലെ വീ­ട്ടില്‍ മോഷ­ണം ന­ട­ന്നത്. മ­ഹാ­രാ­ഷ്ട്ര ര­ജി­സ്‌­ട്രേ­ഷന്‍ ഉ­ള്ള വാ­ഹ­ന­ത്തി­ലാ­ണ് പ്ര­തി ഇ­വി­ടെ­നി­ന്ന് ക­ട­ന്ന­തെ­ന്ന് പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­രു­ന്നു. ഈ കാ­റി­ന്‍റെ വി­ശ­ദാം­ശ­ങ്ങള്‍ കര്‍­ണാ­ടക പോ­ലീ­സി­ന് കൈ­മാ­റി­യ­തോ­ടെ­യാ­ണ് ഇ­യാള്‍ ഉ­ടു­പ്പി­യില്‍വ­ച്ച് പി­ടി­യി­ലാ­യത്.  ജോ­ഷി­യു­ടെ വീ­ട്ടില്‍­നി­ന്ന് മോ­ഷ്ടി­ച്ച സ്വ­ര്‍­ണ, വ­ജ്ര ആ­ഭ­ര­ണ­ങ്ങള്‍ അട­ക്കം പ്ര­തി­യുടെ വാ­ഹ­ന­ത്തില്‍­നി­ന്ന് ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. മും­ബൈ­യില്‍­നി­ന്ന് ഒ­റ്റ­യ്­ക്ക് വാ­ഹഗ­ന­മോ­ടി­ച്ചാ­ണ് പ്ര­തി ഇ­വി­ടെ­യെ­ത്തി­യത്. ഇ­യാള്‍­ക്ക് പ്രാ­ദേ­ശി­കമാ­യ എന്തെ­ങ്കിലും സ­ഹാ­യം ല­ഭി­ച്ചി­ട്ടുണ്ടോ എന്നും പോ­ലീ­സ് പരി­ശോ­ധി­ക്കും.   ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്‍റെ…

Read More

കേ­ര­ള­ത്തെയും ബി­ഹാ­റി­നെയും മോ­ദി അ­പ­മാ­നി­ച്ചു; നേ­ട്ടങ്ങ­ളെ നു­ണ­കൊ­ണ്ട് മൂ­ടാ­നാ­ണ് പ്രധാനമന്ത്രിയുടെ ശ്രമം; പിണറായി വിജയൻ

കാസര്‍­ഗോഡ്: അ­ഴി­മ­തി­യില്‍ ബി­ഹാ­റിലെ രാ­ഷ്ട്രീ­യ­ക്കാ­രെ­ക്കാള്‍ ക­ഷ്ട­മാ­ണ് പി­ണ­റാ­യി സര്‍­ക്കാ­രി­ന്‍റെ അ­വ­സ്ഥ­യെന്ന പ്ര­ധാ­ന­മ­ന്ത്രി­യു­ടെ പ­രാ­മര്‍­ശ­ത്തി­ന് മ­റു­പ­ടി­യു­മാ­യി മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍. മോ­ദി കേ­ര­ള­ത്തെയും ബി­ഹാ­റി­നെയും അ­പ­മാ­നി­ച്ചെ­ന്ന് മു­ഖ്യ­മന്ത്രി പ്ര­തി­ക­രി­ച്ചു. ഇ­ന്ത്യ­യില്‍ ഏ­റ്റവും അ­ഴിമ­തി കു­റ­ഞ്ഞ സം­സ്ഥാ­നം കേ­ര­ള­മാ­ണെന്ന­ത് വി­ഖ്യാ­ത­മാണ്. നേ­ട്ടങ്ങ­ളെ നു­ണ­കൊ­ണ്ട് മൂ­ടാ­നാ­ണ് മോ­ദി­യു­ടെ ശ്ര­മം. കേ­ര­ള­ത്തില്‍­നി­ന്ന് ഒ­രു സീ­റ്റ് പോലും കി­ട്ടി­ല്ലെ­ന്ന­തി­ന്‍റെ വെ­പ്രാ­ള­മാ­ണ് മോ­ദിക്ക്. ഏ­ത് ആ­ധി­കാരി­ക റി­പ്പോര്‍­ട്ടി­ന്‍റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ആ­ക്ഷേ­പ­മെ­ന്നും മു­ഖ്യ­മന്ത്രി ചോ­ദിച്ചു.    കേ­ര­ള­ത്തി­നെ­തി­രേ സം­സാ­രി­ക്കു­മ്പോള്‍ മോ­ദിക്കും രാ­ഹു­ലിനും ഒ­രേ സ്വ­ര­മാ­ണെന്നും മു­ഖ്യ­മന്ത്രി വി­മര്‍­ശി­ച്ചു. പ്ര­ധാ­ന­മ­ന്ത്രിയും രാ­ഹുല്‍ ഗാ­ന്ധിയും ക­ള്ളം പ­റ­യു­ക­യാ­ണ്. ബി­ജെ­പി­യെ പേ­ടി­ച്ച് പാര്‍­ട്ടി പതാ­ക ഒ­ളി­പ്പി­ച്ച രാ­ഹുല്‍ സം­ഘ­പ­രി­വാ­റി­ല്‍­നി­ന്ന് ഒ­ളി­ച്ചോ­ടു­ക­യാ­ണ്. ഉ­ത്ത­രേ­ന്ത്യ­യില്‍­നി­ന്ന് ഒ­ളി­ച്ചോ­ടി­യാ­ണ് രാ­ഹുല്‍ വ­യ­നാ­ട്ടില്‍ മ­ത്സ­രി­ക്കു­ന്നത്. എ­തി­രാ­ളി­യെ­ന്ന് രാ­ഹുല്‍ അ­വ­കാ­ശ­പ്പെ­ടുന്ന മോ­ദി­യെ എ­തിര്‍­ക്കാ­നു­ള്ള ശ്ര­മം ഉ­ണ്ടാ­കു­ന്നി­ല്ലെന്നും മു­ഖ്യ­മന്ത്രി വി­മര്‍­ശിച്ചു.

Read More

സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥി സത്യം പറഞ്ഞതിൽ സന്തോഷം; ഷാഫി പറമ്പിൽ

കോഴിക്കോട്: സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥിതന്നെ സത്യം പറഞ്ഞതിൽ സന്തോഷമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ. ഞങ്ങളാരും മോർഫ് ചെയ്ത വീഡിയോ നിർമിച്ചിട്ടില്ല. അത്തരമൊരു വീഡിയോ ഞങ്ങൾ കണ്ടിട്ടുമില്ല. അങ്ങനെയൊരു സംഭവമേയില്ലെന്നു ഞങ്ങൾ ആദ്യം മുതലേ പറഞ്ഞിരുന്നു. തല വെട്ടിമാറ്റി ഒട്ടിച്ച പോസ്റ്ററും പ്രചരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു പോസ്റ്ററും ഇല്ലാതിരിക്കട്ടെ. എതിർ സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്‍റെ രീതിയല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.

Read More

മോര്‍­ഫ് ചെയ്­ത വീഡിയോ ഇ­റ­ങ്ങി­യെ­ന്ന് പ­റ­ഞ്ഞി­ട്ടില്ല; പോ­സ്­റ്റ­റി­ല്‍ ത­ന്‍റെ ചിത്രം മോര്‍­ഫ് ചെ­യ്­ത് വി­കൃ­ത­മാ­യി കൊ­ടു­ത്തി­ട്ടു­ണ്ട് എന്നാണ് പറ­ഞ്ഞത്; കെ.കെ. ശൈലജ

ക­ണ്ണൂര്‍: വ­ട­ക­ര­യി­ലെ സൈ­ബര്‍ ആ­ക്ര­മ­ണ പ­രാ­തി­യില്‍ പ്ര­തി­ക­ര­ണ­വു­മാ­യി കെ.കെ ശൈല­ജ. മോര്‍­ഫ് ചെയ്­ത വീഡിയോ ഇ­റ­ങ്ങി­യെ­ന്ന് പ­റ­ഞ്ഞി­ട്ടി­ല്ലെ­ന്ന് ശൈ­ല­ജ പ്ര­തി­ക­രിച്ചു. പോ­സ്­റ്റ­റി­ല്‍ ത­ന്‍റെ ചിത്രം മോര്‍­ഫ് ചെ­യ്­ത് വി­കൃ­ത­മാ­യി കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്നാ­ണ് പറ­ഞ്ഞത്. പ­ല കു­ടും­ബ ഗ്രൂ­പ്പു­ക­ളിലും ഇത്ത­രം പോ­സ്­റ്റ­റു­കള്‍ പ്ര­ച­രി­ക്കു­ന്നു­ണ്ട്. ഇ­തി­ന് വേണ്ടി ഇ­റ­ങ്ങി­ത്തി­രി­ച്ചി­ട്ടു­ള്ള ഒ­രു സം­ഘ­മു­ണ്ട്. അ­വ­രാ­ണ് ഇ­ത് ചെ­യ്യു­ന്ന­ത്. സം­ഭ­വ­ത്തില്‍ പോ­ലീ­സ് അ­ന്വേ­ഷണം അ­ന്വേഷ­ണം കാ­ര്യ­ക്ഷ­മ­മാ­യി ന­ട­ക്കു­ന്നു­ണ്ടെന്നും ശൈ­ല­ജ പ­റ­ഞ്ഞു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മദ്യം നല്‍കി പീഡനം; ബന്ധുവീട്ടിലെത്തിയ കുട്ടികളെ വളച്ച് ബംഗളൂരിവിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വണ്ടൂര്‍: വിദ്യാര്‍ഥിനികളായ രണ്ടു പേരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടന്നു വണ്ടൂര്‍ എസ്ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്നു നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റമീസ്(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ പ്രതികളുമായിഒരു വര്‍ഷത്തിലധികമായി പരിചയത്തിലാണ്. ഇരുവരും ബൈക്കില്‍ എത്തിയാണ് പെണ്‍കുട്ടികളെ വണ്ടൂരില്‍ നിന്നു കൊണ്ടുപോയത്. തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു ദിവസം വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്. തിരിച്ചുവരുന്നതിനിടെ ആനമറി ചെക്കുപോസ്റ്റില്‍ വച്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.…

Read More

അടിച്ചും തിരിച്ചടിച്ചും മുന്നണികൾ; പരസ്യ പ്രചാരണം അവസാനിക്കാൻ നാലു ദിവസങ്ങൾ മാത്രം; അമ്പുകളും ഒളിയമ്പുകളുമായി പോര്‍ക്കളം നിറയുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരസ്യ പ്രചാരണം സംസ്ഥാനത്തു സമാപിക്കാന്‍ ഇനി നാലു ദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളിലേക്കു കടന്നിരിക്കുകയാണ് മൂന്നു മുന്നണികളും. അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് വോട്ട് ഉറപ്പിക്കാനുള്ള പോര്‍ക്കളത്തില്‍ ഇടതു- വലതു മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും പോരാടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ ദേശീയ നേതാക്കള്‍ പോലും കേരളത്തിലെ നേതാക്കള്‍ക്കെതിരേ എതിരേ എയ്യുന്ന അമ്പുകളും ഒളിയമ്പുകളും പോര്‍ക്കളം നിറയ്ക്കുന്നു.ആരോപണ- പ്രത്യാരോപണങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വികസന മുരടിപ്പും ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ കളം നിറയുമ്പോൾ തേരു തെളിക്കാന്‍ മുന്നണിപ്പോരാളികളായി നേതാക്കളുണ്ട്. ഇടതു മുന്നണിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനുമൊക്കെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുമ്പോൾ യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ്…

Read More

ആറു വർഷം മുമ്പ് കാണാതായ ജെസ്ന ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ല; അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് ആറു വർഷം മുമ്പ് കാണാതായ ജെസ്ന മറിയം ജയിംസ് ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്നു കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ.ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നില്ല. ജെസ്ന ഗർഭിണി ആയിരുന്നില്ല. ജെസ്ന മരണപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുൽ ശങ്കർ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കി. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്കു കൈമാറിയിരുന്നു എന്നാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വന്നത്.കേസിലെ പ്രധാന സംഭവങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസിന്‍റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍റ മൊഴി പോലും സിബിഐ രേഖപ്പെടുത്തിയില്ലെന്നും ജെസ്നയുടെ പിതാവിന്‍റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ വാദിച്ചു. ഇന്ത്യയിലെ പ്രധാന അന്വേഷണ…

Read More

പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും; ഇരട്ട സഹോദരനെ പീഡിപ്പിച്ച കേസിന്‍റെ വിചാരണ അവസാനഘട്ടത്തിൽ

തളിപ്പറമ്പ്: പ്രകൃതിവിരുദ്ധ പീഡനത്തിന് പതിനാറുകാരനെ ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1,75,000 രൂപ പിഴയും. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ. മഹേഷിനെ (37) ആണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ ഏഴു വകുപ്പുകളിലായാണു ശിക്ഷ. പതിനാറുകാരന്‍റെ ഇരട്ട സഹോദരനെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്‍റെ വിചാരണ പോക്‌സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്. ശ്രീകണ്ഠപുരം സിഐ ആയിരുന്ന കെ.ആര്‍. രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സിഐ ഇ.പി. സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Read More