എസ്ജി ഇറങ്ങിക്കഴിഞ്ഞു… അനൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് സുരേഷ്ഗോപി; ഷൂട്ടിംഗുകൾ പൂർത്തിയാക്കി

തൃശൂർ: ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞ സുരേഷ്ഗോപി അനൗദ്യോഗികമായി തന്‍റെ പ്രചരണപരിപാടികൾ തുടങ്ങി. തൃശൂർ ലോക്സഭ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ നേതൃത്വവുമായി തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തികച്ചും പാർട്ടിയുടെ സ്വകാര്യ പരിപാടിയായി നടത്തുന്ന ഇത്തരം യോഗങ്ങളിൽ പുറമെ നിന്നുള്ളവർക്കോ മാധ്യമപ്രവർത്തകർക്കോ പ്രവേശനമില്ല. ലോക്സഭമണ്ഡലത്തിലെന്പാടും വരും ദിവസങ്ങളിൽ ഇത്തരം യോഗങ്ങൾ നടക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പരമാവധി യോഗങ്ങളിൽ സുരേഷ്ഗോപി നേരിട്ടു പങ്കെടുക്കും. പങ്കെടുക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ വീഡിയോ കോണ്‍ഫറൻസിംഗ് വഴി സംവദിക്കും. ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് എല്ലാം പൂർത്തിയാക്കി സുരേഷ്ഗോപി തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി എത്തിക്കഴിഞ്ഞു. ഒന്നു രണ്ടു വ്യക്തിപരമായ യാത്രകൾ കൂടി കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചുക്കാൻ പിടിച്ച് ഡബ്ബിൾ സ്ട്രോംഗായി എസ്ജി…

Read More

ഗുരുവായൂർ അമ്പലനടയിൽ… വഴിപാടായി നോട്ടെണ്ണൽ യന്ത്രം; ഭണ്ഡാരകാശുകൾ ഇനി വേഗത്തിലെണ്ണാം; ഭണ്ഡാരമെണ്ണുന്ന യന്ത്രത്തിന്‍റെ വില 17ലക്ഷം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ ഇനി വേഗത്തിലാകും. നോട്ട് എണ്ണുന്നതിനുള്ള മെഷീൻ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചു. ടിവിഎസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പനു വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിന് 17 ലക്ഷം വിലവരും. പത്തുമുതൽ 500 രൂപ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയും. നോട്ടുകൾ തരംതിരിച്ചു മെഷീനിലെ ട്രെയിൽ വച്ചാൽ കൃത്യമായി എണ്ണി തിട്ടപ്പെടുത്തും.കള്ള നോട്ടുകൾ ഉൾപ്പെടെ, സ്വീകരിക്കാൻ കഴിയാത്ത നോട്ടുകൾ മെഷീൻ നിരസിക്കും. അതിന്‍റെ കാരണം മെഷീനിലെ സ്ക്രീനിൽ തെളിയും. നിലവിൽ ഒരു മെഷീൻ ഉണ്ടെങ്കിലും കാലപ്പഴക്കം കാരണം ഇത് ഇടയ്ക്കിടെ പണിമുടക്കും.

Read More

‘നാണംകെട്ടവൻ, റബറിനു പത്ത് രൂപ വർധിപ്പിച്ചത് മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ’: ധനമന്ത്രി ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി. ജോർജ്

പത്തനംതിട്ട: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി. ജോർജ് ആക്ഷേപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് അടൂരിൽ നൽകിയ സ്വീകരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് പി. സി. ജോർജിന്‍റെ അധിക്ഷേപ പരാമർശം. ‘കാശ് തന്നാൽ എ ബജറ്റ്. കാശ് തന്നില്ലെങ്കിൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബറിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റിൽ ഈ തൊപ്പിയ മന്ത്രി 10 രൂപ കൂട്ടിയെന്ന്. അവന്‍റെ അപ്പന് കൊണ്ട് കൊടുക്കട്ടെ’ എന്നാണ് പി.സി. ജോർജ് പറഞ്ഞത്. തിങ്കളാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം…

Read More

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ കാറോടിച്ചു കയറ്റി; കേസെടുക്കാതെ പിഴയിട്ട് ഒതുക്കി പോലീസ്

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാതെ പോലീസ്. സി­പി­എം കോ­ഴി­ക്കോ­ട് ജില്ലാ സെ­ക്രട്ട­റി പി.മോ­ഹന­ന്‍റെ മകന്‍ ജൂ­ലിയ­സ് നി­കാ­സി­നെ­തിരാ­യ ന­ടപ­ടി പോ­ലീ­സ് പി­ഴ­യില്‍ ഒ­തു­ക്കു­ക­യാ­യി­രുന്നു. ക­സബ പോ­ലീ­സാ­ണ് ഇ­യാ­ളില്‍­നി­ന്ന് ആ­യി­രം രൂ­പ പി­ഴ ഈ­ടാ­ക്കി­യത്. ക­ഴി­ഞ്ഞ ഞാ­യറാ­ഴ്­ച­യാ­ണ് സം­ഭ­വം. രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിൽ അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലായിരുന്നു സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പോലീസ് സുരക്ഷാ വാഹനം നിർത്തി. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പോലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു…

Read More

കൈവിടാതിങ്ങു ഞങ്ങളെ… മൈക്രോഫിനാൻസ് കേസിൽ വെളളാപ്പള്ളിക്ക് വിജിലൻസിന്‍റെ ക്ലീൻചിറ്റ്; പരാതിക്കാരൻ വി.എസ് അച്യുതാനന്ദനോട് നിലപാടറിയിക്കാൻ നോട്ടീസ് അയച്ച് കോടതി

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടത്തിയത്. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് അവസാനിപ്പിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു. എസ്എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്‍റെ പരാതി. പിന്നാക്കക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ, വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കിയ തട്ടിപ്പു നടത്തിയെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.

Read More

ഡിവൈഎഫ്ഐ നേതാവ് എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം നൽകി 9 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലത്തെ നേതാവ് പണ്ടേ പ്രശ്നക്കാരൻ…

കൊല്ലം: എസ്എഫ്ഐ പ്രവർത്തകയായ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ പടിഞ്ഞാറേ കല്ലട കോയിക്കൽ സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ വിശാഖാണ് അറസ്റ്റിലായത്. ബലാൽസംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022 ഒക്‌ടോബറിൽ എസ്എഫ്ഐ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് നവമാധ്യമങ്ങളിലൂടെ ബന്ധം തുടർന്നതോടെ പ്രണയത്തിലായി. ബന്ധം മുതലെടുത്ത് ഇയാൾ പെൺകുട്ടിയിൽ നിന്നും പലപ്പോഴായി പണം വാങ്ങിയെടുക്കുകയായിരുന്നു. പ്രതിയുടെ ഇരുചക്ര വാഹനത്തിന്‍റെ സിസി ഉൾപ്പടെ പെൺകുട്ടിയാണ് അടച്ചിരുന്നത്. മാതാവിന്‍റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയായാണ് പെൺകുട്ടി പണം നൽകിയിരുന്നത്. ഇതു കൂടാതെ നേരിട്ട് മൂന്ന് ലക്ഷം രൂപ ഇയാൾക്ക് നൽകിയെന്നും പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതോടെയാണ്…

Read More

ക്ഷേ­മ­പെന്‍­ഷന്‍ കൂട്ടാൻ സർക്കാർ ശ്രമിച്ചില്ല; കൂട്ടാത്തത് അ­തി­ന്‍റെ ഗു­ണം അ­നു­ഭ­വി­ക്കുന്ന­വ­രോ­ടു­ള്ള വെല്ലു­വിളി; പെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്ന് മ­റി­യ­ക്കു­ട്ടി

തി­രു­വ­ന­ന്ത­പുരം: രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാമത്തെ സമ്പൂർണ ബജറ്റ് അ­വ­ത­രി­പ്പി­ച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലി ­നെ­തി­രേ വി­മര്‍­ശ­ന­വു­മായി മ­റി­യ­ക്കുട്ടി. ക്ഷേ­മ­പെന്‍­ഷന്‍ 2000 രൂ­പ­യെ­ങ്കിലും ആ­ക്കണം. അ­തി­ന് ഇ­ത്ത­വണ­ത്തെ ബ­ജ­റ്റിലും സര്‍­ക്കാര്‍ ശ്ര­മി­ച്ചി­ല്ലെ­ന്ന് മ­റി­യ­ക്കു­ട്ടി വി­മര്‍­ശിച്ചു. തു­ക കൂ­ട്ടാത്ത­ത് ഇ­തി­ന്‍റെ ഗു­ണം അ­നു­ഭ­വി­ക്കുന്ന­വ­രോ­ടു­ള്ള വെല്ലു­വി­ളി­യാ­ണെന്നും ഇ­വര്‍ കു­റ്റ­പ്പെ­ടുത്തി.ബ­ജറ്റിൽ തുക കൂട്ടാത്തതോടെ ക്ഷേമ പെൻഷൻ 1600 രൂ­പ ആ­യി തു­ട­രും. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും കൃത്യമായി തുക നല്‍കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നൽകാനുള്ള നടപടിയുണ്ടാകും.

Read More

സ്റ്റേഷനകത്തിട്ട് ചവിട്ടിക്കൂട്ടി, ആശുപത്രിയിൽ കഴിഞ്ഞത് 19 ദിവസം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച എസ്ഐക്കെതിരേ ആറുവർഷത്തിനു ശേഷം കേസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷജീറിനെ പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഇപ്പോള്‍ മണ്ണന്തല എസ്ഐയായിരിക്കുന്ന കെ. സമ്പത്തിനെതിരെയും സിപിഒ അജയ്കുമാറിനെതിരെയും നേമം പോലീസ് കേസെടുത്തു. സമ്പത്താണ് കേസിലെ ഒന്നാം പ്രതി. 2017 ലാണ് കേസിനാസ്പദമായ സംഭവം. മർദനത്തിനിരയായ ഷജീർ ഇന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്‍റാണ്. ഷജീറിന്‍റെ സുഹൃത്തിന്‍റെ സഹോദരന് സ്റ്റേഷനില്‍ മര്‍ദനമേറ്റത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അന്ന് എസ്ഐ ആയിരുന്ന സമ്പത്തും സിപിഒ ആയിരുന്ന അജയകുമാറും ചേര്‍ന്ന് ഷജീറിനെ സ്റ്റേഷനകത്തിട്ട് ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഷജീര്‍ പത്തൊമ്പത് ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലാവുകയും ചെയ്തിരുന്നു. പോലീസ് പരാതി പരിഹാര അഥോറിറ്റിക്കും ഡിജിപിക്കുമടക്കം പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. സംഭവത്തിന് ശേഷം എസ്ഐയേയും പോലീസുകാരനേയും സിറ്റി പോലീസ് കമ്മീഷണർ സസ്പഡ് ചെയ്തിരുന്നു. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം…

Read More

പണിക്കൂടുതൽ, ശമ്പളമില്ല, പരാതിപ്പെട്ടാൽ മോഷണക്കുറ്റത്തിൽ കുടുക്കും; ഹോം നഴ്സിംഗ് മേഖലയിൽ നിന്നുയർന്നത് പരാതികളും പരിഭവങ്ങളും മാത്രമെന്ന് വനിതാ കമ്മീഷൻ

ഹോം നഴ്‌സിംഗുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ നടത്തിയ പൊതു തെളിവെടുപ്പില്‍ പരിഭവങ്ങളും പരാതികളും നിരന്നു. മേഖല നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ച് നിരവധി പരാതികളുണ്ടായി. പബ്ലിക് ഹിയറിംഗിനെത്തിയവരുടെ പരാതികള്‍ പലതരത്തിലുള്ളതായിരുന്നു. വീടുകളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോടൊപ്പം ഏജന്‍സികള്‍ കൃത്യമായ ശമ്പളം നല്‍കാത്തതും പരാതികളായി ഉണ്ടായി. വീടുകളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ഭക്ഷണം നല്കാത്തതും കിടക്കാന്‍ ഇടം നല്‍കാത്തതും വേതനം നല്‍കാതെ ബുദ്ധിമുട്ടിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗം തടസപ്പെടുത്തുന്നതും അടക്കമുള്ള പരാതികളുണ്ടായി. പരാതികള്‍ നല്‍കിയാല്‍ തങ്ങള്‍ക്കെതിരേ മോഷണക്കുറ്റം ചുമത്തുന്ന പ്രവണത ഏറിവരുന്നതായും ആക്ഷേപമായി ഉയര്‍ന്നു.ക്ഷേമനിധി, ജോലി സമയത്തിന് കൃത്യമായ ക്രമീകരണം, ഏജന്‍സികള്‍ക്ക് കൃത്യമായ ഗൈഡ് ലൈന്‍, പിഎഫ്, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ ആവശ്യങ്ങളും ഉയര്‍ന്നുവന്നു. സേവന വേതന വ്യവസ്ഥകള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കണമെന്നാവശ്യവുമുണ്ടായി. കേരളത്തിലെ ഹോം നഴ്സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ഹോം…

Read More

സുഹൃത്തിന് നഗ്നവീഡിയോ കൈമാറി; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് ഇരുപതോളം പേർ; വീഡിയോകാട്ടി കുട്ടിയെ പീഡിപ്പിച്ചവരിൽ പ്രായപൂർത്തിയാകാത്തയാളും

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 20 പേരെ പ്രതികളാക്കി പെരുനാട് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്തയാളും ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് കുറ്റാരോപിതരെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരാള്‍ നിലവില്‍ വിദേശത്താണ്. നാലുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ശിശുക്ഷേമ സമിതിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണച്ചുമതല. ആഴ്ചകളായി സ്‌കൂളില്‍ പോകാന്‍ മടികാണിച്ച കുട്ടിയെ വീട്ടുകാരാണ് കൗണ്‍സിലിംഗിന് വിധേയമാക്കിയത്. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് വിഷയം ശിശുക്ഷേമ സമിതിയില്‍ എത്തി. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതി, പെരുനാട് പോലീസിനു വിവരം കൈമാറുകയായിരുന്നു. യുവാക്കളില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാം മുഖേന കുട്ടിയെ പരിചയപ്പെടുകയും പിന്നാലെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തു. ഇതിനിടെ ഇയാളുടെ സുഹൃത്തുക്കള്‍ ഈ…

Read More