പുള്ളിപ്പുലി മുമ്പില്‍ ചാടി ! സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥിനിയ്‌ക്കെതിരേ കേസെടുത്ത് വനംവകുപ്പ്…

പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു.

നെറ്റിയിലും വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ 18കാരിയായ കമ്മാത്തിയിലെ സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, പെണ്‍കുട്ടിയുടെ പേരില്‍ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി നവംബര്‍ 30-ന് രാത്രി എട്ടരയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

സുശീല നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു.

എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

ഗൂഡല്ലൂര്‍ റേഞ്ചറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ.യ്ക്ക് പരാതി നല്‍കുകയും ചെയ്തു.

Related posts

Leave a Comment