അങ്ങനെ യുപിയിൽ അതും വന്നു … കോവിഡിനെ നേരിടാൻ ക്ഷേത്രം; പേര് കൊറോണ മാതാ, വിഗ്രഹത്തിന് മാസ്കും


ലക്നോ: കോവിഡ് രോഗം തടയാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും കഠിനമായ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്ത് ഉത്തർപ്രദേശിൽ നിന്നും പുതിയൊരു വാർത്ത വന്നിരിക്കുന്നു.

കോവിഡിനെതിരെ ഒരു ക്ഷേത്രം ഉയർന്ന വാർത്തയാണ് യുപിയിൽ നിന്നും പുതുതായി റിപ്പോർട്ട് ചെയ്യുന്നത്.കൊറോണ മാതാ എന്ന പേരിൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

ആര്യവേപ്പ് മരത്തിന്‍റെ അടിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.കൊറോണ മാതാ എന്ന ഒരു വിഗ്രഹവും തുറന്ന ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

വിഗ്രഹത്തിന് മാസ്കും ധരിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ക്ഷേത്രത്തിലെത്തി ദിവസവും പ്രാർഥിക്കുന്നത്. കോവിഡിന്‍റെ നിഴൽപോലും തങ്ങളുടെ ഗ്രാമത്തിലും സമീപ ഗ്രാമത്തിലും പതിക്കരുതെന്നാണ് ഗ്രാമവാസികളുടെ പ്രാർഥന.

Related posts

Leave a Comment