അപകടമരണമല്ല കൊലപാതകം..! മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ബന്ധുവിന് കടം കൊടുത്ത പണം തിരികെ ചോദിച്ച വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ്

കല്ലടിക്കോട് : കഴിഞ്ഞദിവസം കല്ലടിക്കോട് ഇടകുർശ്ശി പറക്കലടി കനാൽ ഭാഗത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബന്ധുവായ യുവാവിനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയാണ് കരിന്പ മുട്ടിക്കൽകണ്ടം കളത്തികുന്നേൽ ജോസിനെ കനാലിനടുത്ത് ബൈക്കിൽനിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. വാഹനാപകടത്തെ തുടർന്ന് മരിച്ചതെന്നായിരുന്നു ആദ്യംവിചാരിച്ചിരുന്നത്.പിന്നീട് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതുപ്രകാരം കല്ലടിക്കോട്, മണ്ണാർക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ യുവാവിലേക്ക് സംശയംനീണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെക്കാലം വിദേശത്തായിരുന്ന ജോസ് ഒരു ബന്ധുവിന് പണം കടം കൊടുക്കുത്തിരുന്നു. ഇത് തിരിച്ചചോദിച്ചത് വാക്കുതർക്കത്തിലുമെത്തി. മരണ ദിവസം ബന്ധുവായ യുവാവുമായുള്ള തർക്കം നാട്ടുകാർ കണ്ടിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നാനുള്ള കാരണം .

ജോസിന്‍റെതലയിൽ ആഴത്തിലുള്ള മുറിവ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ജോസ് സ്കൂട്ടറിലും ബന്ധുവായ യുവാവ് ഓട്ടോറിക്ഷയിലുമാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് ഇരുവരും കനാൽപരിസരത്ത് വച്ച് തർക്കമുണ്ടാകുകയും യുവാവ് ഇയാളെ പിടിച്ച് കനാലിലേക്ക് ശക്തമായി തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Related posts