യുവതിയെ കൊലപ്പെടുത്തിയതിന് ഏഴു വര്‍ഷമായി ഭര്‍ത്താവ് ജയിലില്‍ ! ‘മരിച്ച’ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്…

ഏഴ് വര്‍ഷം മുന്‍പ് ‘മരിച്ച’ യുവതി രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഭര്‍ത്താവാണ് യുവതിയെ കുറിച്ച് പോലീസില്‍ വിവരങ്ങള്‍ നല്‍കിയത്.

2015ല്‍ ആരതി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി ഇവരുടെ ഭര്‍ത്താവ് സോനു പറഞ്ഞു. വിവാഹശേഷം ഭൂമിയും സ്വത്തും തന്റെ പേരിലാക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സോനു അതിന് തയ്യാറായില്ല.

അതോടെ യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, മഥുരയിലെ മഗോറ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തി.

മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കാണാതായ മകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സ്റ്റേഷനിലെത്തി.

ആ സമയത്ത് മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രങ്ങളും പോലീസ് പിതാവിനെ കാണിച്ചു. ഇത് തന്റെ മകള്‍ ആരതിയാണെന്ന് പിതാവ് സൂരജ് പ്രസാദ് ഉറപ്പിക്കുകയും ചെയ്തു.

തന്റെ മകളെ ഭര്‍ത്താവ് സോനുവും ഗോപാലും ചേര്‍ന്ന് കൊലപ്പെടുത്തിയതാണന്ന് പിതാവ് ആരോപിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കെതിരേയും കൊലക്കുറ്റം ആരോപിച്ച് കേസ് എടുത്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു.

കേസില്‍ ഇപ്പോള്‍ രണ്ടുപ്രതികളും ജാമ്യത്തിലാണ്. ഇരുവരും നീതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ്.

Related posts

Leave a Comment