എത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്കുണ്ടെങ്കിലും വിളിച്ച് സംസാരിക്കും ! ജിപിയെക്കുറിച്ച് മനസ്സു തുറന്ന് ദിവ്യ പിള്ള…

ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ദിവ്യ പിള്ള. മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തില്‍ തുടക്കം കുറിച്ചത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു.

അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു.

മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്.
സിനിമനടി ആണെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഇന്ന് പ്രിയങ്കരിയാണ് ദിവ്യ പിള്ള.

മിനിസ്‌ക്രീന്‍ രംഗത്തുള്ളവര്‍ ആണ് നടി ദിവ്യയുടെ അടുത്ത കൂട്ടുകാരെല്ലാം തന്നെ. ഇതില്‍ ഗോവിന്ദ് പദ്മസൂര്യയും ജീവയും അപര്‍ണയും ഒക്കെയാണ് അടുത്ത സുഹൃത്തുക്കള്‍.

എന്നാല്‍ ജിപി തനിയ്ക്ക് ഇവരില്‍ നിന്നെല്ലാം കുറച്ചുകൂടെ സ്പെഷ്യല്‍ ആണെന്നാണ് ദിവ്യ പറയുന്നത്.

ഏറ്റവും നല്ല സുഹൃത്താണ് ജിപി എന്നും എന്തും തുറന്ന് പറയുന്ന ഒരാളാണെന്നും ദിവ്യ പറയുന്നു.

എന്ത് കാര്യം പറയാനും എപ്പോള്‍ വേണമെങ്കിലും വിളിച്ചാല്‍ ഒരു വിളിപ്പാട് അകലെ അവനുണ്ടാവുമെന്നും പുതുതായി ഒരു സിനിമ ഇറങ്ങിയാല്‍ അപ്പോള്‍ തന്നെ ഞാന്‍ വിളിച്ച് കാര്യങ്ങള്‍ പറയുന്ന അഞ്ച് സുഹൃത്തുക്കളിലൊരാളാണ് തനിക്ക് ജിപി എന്നും ദിവ്യ പറയുന്നു.

അടുത്ത സുഹൃത്തുക്കളെ ജിപി നന്നായി മനസ്സിലാക്കുമെന്നതാണ് മറ്റുള്ളവരില്‍ നിന്നും ജിപിക്കുള്ള സ്പെഷ്യാലിറ്റി.

ഒരു നോട്ടത്തിലൂടെ പോലും അവര്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുവാനുള്ള കഴിവ് ജിപിയ്ക്കുണ്ടെന്നും ദിവ്യ പിള്ള കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ തമ്മില്‍ എത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്ക് ആണെങ്കിലും കോണ്ടാക്ട് ഉണ്ടാവാറുണ്ടെന്നും എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ താന്‍ ഉടനെ ജിപിയെ വിളിക്കുമെന്നും ദിവ്യ പറയുന്നു.

എല്ലാത്തിനും വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ജിപിയെന്നും എന്ത് പ്രശ്നത്തിനും അവന്റെ പക്കല്‍ ഒരു പരിഹാരം ഉണ്ടാവുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

ദിവ്യയുടെ ഈ വെളിപ്പെടുത്തല്‍ ആരാധകരില്‍ ഇപ്പോള്‍ സംശയം ഉളവാക്കിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ എന്തോ ഇല്ലേ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

Related posts

Leave a Comment