തിളച്ചവെള്ളം ഒഴിച്ചത് ഭാര്യയുടെ മുഖത്തേക്ക്; ലക്ഷ്യം തെറ്റിവീണത് എട്ടുവയസുകാരിയുടെ ദേഹത്ത്; കുട്ടിക്ക് ഗുരുതര പരിക്ക്; പിതാവ് പിടിയിൽ


മലപ്പുറം: മദ്യപിച്ചെത്തി മകൾക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചയാൾ പിടിയിൽ. മലപ്പുറം ഊര്‍ങ്ങാട്ടിരിയിൽ കരിമ്പ് ഉന്നതിയിലാണ് സംഭവം. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജു ആണ് പിടിയിലായത്.

ഞായറാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്ത് വീണു. സംഭവത്തിൽ കുട്ടിക്ക് പൊള്ളലേറ്റു.

ഇതിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. അയൽവാസികൾ ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലിസ് മഞ്ജുവിന്‍റെ പേരിൽ കേസെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലിസ് സാഹസികമായാണ് പിടികൂടിയത്.

Related posts

Leave a Comment