തടി ഞാന്‍ നിലനിര്‍ത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി ! എണീക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകുമായിരുന്നു; തുറന്നു പറച്ചിലുമായി ഫറ ഷിബ്‌ല

ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഫറ ഷിബ്‌ല.

കഥാപാത്രത്തിനു വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നായകന്മാര്‍ ധാരാളമുണ്ടെങ്കിലും നായികമാര്‍ അത്തരത്തിലൊരു പരീക്ഷണത്തിന് സാധാരണഗതിയില്‍ തയ്യാറാവാറില്ല.

എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്തി ഏവരെയും ഞെട്ടിച്ച ആള്‍ കൂടിയാണ് ഫറ. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

അതേ സമയം തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തെ നടി രംഗത്ത് എത്തിയതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്.

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി ശരീര ഭാരം വര്‍ധിച്ചപ്പോഴുണ്ടായ സാഹചര്യമാണ് നടി വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…അനാരോഗ്യകരമായ രീതിയിലാണ് ഞാന്‍ സിനിമയ്ക്കു വേണ്ടി ഭാരം വര്‍ധിപ്പിച്ചത്. അടിസ്ഥാനപരമായി ഞാന്‍ ഒരു ഇമോഷണല്‍ ഈറ്ററാണ്.

ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളില്‍ ഉണ്ടായിരുന്നത് വണ്ണമുള്ള നായികയെ തേടുന്നു എന്നായിരുന്നു. ഞാന്‍ വണ്ണമുള്ള ആളായതു കൊണ്ട് ഓഡിഷന്‍ അറ്റന്‍ഡ് ചെയ്തു.

പക്ഷെ അവിടെ പോയിക്കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നേക്കാള്‍ വണ്ണമുള്ളവര്‍ ആയിരുന്നു. കിട്ടില്ലെന്ന് വിചാരിച്ച റോള്‍ എന്നെ തേടിയെത്തി.

സിനിമ ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞത് പറഞ്ഞത് ഒരു ഫുട്ബോള്‍ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിന് ഉള്ളില്‍. അതുകൊണ്ടാണ് വണ്ണംവെക്കാന്‍ കുറച്ച് റിസ്‌കെടുക്കേണ്ടി വന്നത്.

രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷെ ഞാന്‍ വണ്ണംകൂട്ടാന്‍ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. ഞാന്‍ കഴിച്ചിരുന്നത് ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു.

അതും മിക്കവാറും കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പായിട്ടൊക്കെയാണ് കഴിച്ചിരുന്നത്. അതുപോലെ മിക്ക ദിവസവും ഐസ്‌ക്രീമും ചോക്ലേറ്റും സ്വീറ്റ്സും കഴിക്കുമായിരുന്നു.

ഒരുമാസം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ കൂടി. ഓഡീഷന്‍ നടത്തിയപ്പോള്‍ ഇതുപോരാ ഇനിയും വണ്ണം വെക്കണമെന്ന് സംവിധായകന്‍ പറഞ്ഞത്.

പെര്‍ഫോമന്‍സ് ഓകെയാണ് പക്ഷെ ലുക്ക് വൈസ് ഇനിയും വെയ്റ്റ് ഗെയിന്‍ ചെയ്യണമെന്ന് പറഞ്ഞു. ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി.

ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയില്‍ വെച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. ഞാനതെല്ലാം വലിച്ചുവാരി കഴിച്ചു. അങ്ങനെയാണ് എന്റെ വണ്ണം കൂടിയത്.

ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകുമായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിക്കും ഞാനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന്.

കാരണം ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോള്‍ അവര്‍ പറയും ഒന്നും ചെയ്യരുതെന്ന്.

ഷൂട്ടിനിടയില്‍ ഒരുമാസം ഇടവേളയും വന്നു. ആ ഒരുമാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാന്‍ നിലനിര്‍ത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി. വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിര്‍ത്തുകയെന്നത്.

കാരണം എനിക്ക് ഹോര്‍മോണല്‍ ഇംബാലന്‍സ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒരുവിധം ഷൂട്ട് തീര്‍ന്ന ഉടനെ ഞാന്‍ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു.

പിസിഒഡിക്കുള്ള മെഡിസിന്‍ എടുത്തു. ജിമ്മില്‍ പോയി ഒരു ട്രെയിനറെ ഫിക്സ് ചെയ്തു. കൃത്യമായി ഡയറ്റിങ് തുടങ്ങി മൂന്നുമാസം ലോ കാര്‍ബ് ഹൈ പ്രോട്ടീന്‍ ഡയറ്റായിരുന്നു പിന്തുടര്‍ന്നത്.

മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി. ഓരോ മാസവും 5-6 കിലോ വീതം വെയ്റ്റ് കുറഞ്ഞു. അടുത്ത വെല്ലുവിളി ഭാരം 73 ആയപ്പോള്‍ സ്റ്റക്ക് ആയി പോയതാണ്.

ഇത് സ്വാഭാവികമായ പ്രക്രിയയാണ്. നമ്മള്‍ മനസ് മടുക്കാതെ പ്രയത്നം തുടരുക എന്നതാണ് പരിഹാരം. എന്നെ സംബന്ധിച്ച് ആദ്യത്തെ ഒരു മാസം വെയ്റ്റ് കുറയാന്‍ എളുപ്പമായിരുന്നു.

ശേഷം 73 ല്‍ എത്തിക്കഴിഞ്ഞ് പിന്നെ അനക്കമില്ല. അപ്പോള്‍ മാനസികമായി വിഷമമായി. പിന്നെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

മൂന്നുമാസം കഴിഞ്ഞപ്പോള്‍ 85 കിലോയില്‍ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചതെന്നും താരം പറയുന്നു.

Related posts

Leave a Comment