വിമാനത്തിൽ സീറ്റുകൾ നീല നിറത്തിൽഉള്ളത് എന്തുകൊണ്ട്: കാരണമിതാ…

നീലാകാശവും നീല സീറ്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിമാനത്തിലെ സീറ്റ് മിക്കതും നീല നിറത്തിൽ ആകും ഉണ്ടാവുക. അതിനെന്തിങ്കിലും കാരണം ഉണ്ടോ?

സമാധാനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന നിറമാണ് നീല. നമ്മുടെ കാഴ്ചയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നീല നിറം നമ്മെ സഹായിക്കും. ചിലർക്കെങ്കിലും വിമാനയാത്രയിൽ ഭയം അനുഭവപ്പെടാറുണ്ട്. നീല നിറം നമ്മുടെ ഭയത്തെ കുറയ്ക്കുന്നു.

മാത്രമല്ല പൊടി, ഭക്ഷണത്തിന്‍റെ കറ, സീറ്റുകളിലെ ചെറിയ പോറല്‍ ഇവയൊന്നും നീലനിറത്തില്‍ എളുപ്പത്തില്‍ ദ്യശ്യമാവില്ല. ഇത് സീറ്റുകള്‍ വൃത്തിയായി കാണാനും പരിപാലന ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.

1970- 80 കാലഘട്ടങ്ങളില്‍ വിമാന കമ്പനികള്‍ ചുവന്ന സീറ്റുകള്‍ പരീക്ഷിച്ചിരുന്നു. ചുവപ്പ് യാത്രക്കാരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചത്. അങ്ങനെ ചുവപ്പ് മാറി പകരം നീല വരികയായിരുന്നു.

Related posts

Leave a Comment