പറക്കാം ഇനി പറക്കാം…. മറയൂരിൽ പറക്കും തവളയെ കണ്ടെത്തി

പശ്ചിമഘട്ട മഴക്കാടുകളിലെ പറക്കും തവള മറയൂരിൽ വിരുന്നെത്തി. ഇളിത്തേമ്പൻ തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പച്ചത്തവളയെ മറയൂർ ഹോളിഡേയ്‌സ് ഉടമ ശാരദ ഭവനിൽ ശ്രീജേഷ് ഭാസ്കറിന്‍റെ വീട്ടുപറമ്പിലാണ് കണ്ടെത്തിയത്.

മഴക്കാടുകളിലെ വലിയ മരങ്ങളിൽ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്.

വലിയ കണ്ണുകളുള്ള ഇവകൾ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കിൽ സ്ഥാനം പിടിച്ചവയാണ്.

Related posts

Leave a Comment