സിനിമാ സെറ്റില്‍ മമ്മൂട്ടി സ്ഥിരമായി അത് കൊണ്ടുവരുമായിരുന്നു ! ഗ്രേസ് ആന്റണി മമ്മൂട്ടിയെക്കുറിച്ച് പറയുന്നതിങ്ങനെ…

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഗ്രേസ് ആന്റണി.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.

ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും പിന്നീട് നല്ല അവസരങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്.

ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ ഗ്രേസിനു കഴിഞ്ഞു.

ഇപ്പോഴിതാ റോഷാക്കിന്റെ ഷൂട്ടിനിടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയുമായുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഗ്രേസ്.

സ്ഥിരമായി മമ്മൂക്ക തനിക്ക് വേണ്ടി സ്പ്രേ കൊണ്ടുവരുമായിരുന്നുവെന്നും ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം തനിക്ക് പറഞ്ഞുതരാറുണ്ടായിരുന്നുവെന്നും ഗ്രേസ് ആന്റണി പറയുന്നു.

മമ്മൂക്കയെ കാണുന്നത് എല്ലാവര്‍ക്കും പേടിയായിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നും കുറച്ച് നേരം മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ ഒത്തിരി ഇന്‍ഫര്‍മേഷന്‍സാണ് നമുക്ക് കിട്ടുന്നതെന്നും അദ്ദേഹത്തിന് അറിയാത്ത കാര്യമാണ് നമ്മള്‍ ചോദിക്കുന്നതെങ്കില്‍ അടുത്ത ദിവസം അതേപ്പറ്റി ഓര്‍ത്ത് കണ്ടുപിടിച്ച് പറഞ്ഞുതരുമെന്നും താരം പറയുന്നു.

മമ്മൂട്ടിയുടെ കൈയ്യില്‍ ഊതിന്റെയും പെര്‍ഫ്യൂംസിന്റെയും കളക്ഷന്‍സ് ഉണ്ടെന്നും തനിക്ക് കൊണ്ടുതരാമെന്ന പറഞ്ഞെങ്കിലും അദ്ദേഹത്തോട് സെറ്റില്‍ വരുമ്പോള്‍ എടുക്കാന്‍ മറന്നുവെന്നും പിറ്റേ ദിവസം മേക്ക് മാന്റെ കൈയ്യില്‍ നിന്നും വാങ്ങി തനിക്ക് അടിച്ച് തന്നുവെന്നും തനിക്ക് മണം ഇഷ്ടമായെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment