നിര്‍മ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ ആവുമായിരുന്നില്ല ! ദുരനുഭവം വെളിപ്പെടുത്തി ഹണി റോസ്…

മലയാള സിനിമയിലെ ഗ്ലാമര്‍താരമാണ് ഹണി റോസ്. 2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഹണി പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയയാകുകയായിരുന്നു.

ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്ത് സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ ഹണിറോസ് പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ധ്വനിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

ഈ സിനിമയ്ക്കു ശേഷം ചിലര്‍ തന്നെ ധ്വനി എന്നാണ് വിളിക്കുന്നതെന്നും ഹണി പറയുന്നു.

ഹണി പറയുന്നതിങ്ങനെ…ധ്വനി എന്ന് വിളിക്കുമ്പോള്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴെല്ലാം വേറെ വേറെ പേരുകളാണ് വിളിച്ചത്.

പേരുണ്ടാക്കാന്‍ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്താണ് സിനിമയില്‍ അവസരം ലഭിച്ചത്.

വിനയന്‍ സാറിന്റെ ലൊക്കേഷനില്‍ പോയി കണ്ടിരുന്നു. അപ്പോള്‍ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അങ്ങനെയാണ് സാര്‍ ബോയ്ഫ്രണ്ടിലേക്ക് വിളിച്ചത. നായിക ആവണം എന്നായിരുന്നു തുടക്കത്തിലേ ആഗ്രഹിച്ചത്.

ഓഡീഷനിലൂടെയായാണ് വിനയന്‍ സാര്‍ അവസരം തന്നത്. അതിന് ശേഷമായി തമിഴില്‍ അഭിനയിച്ചിരുന്നു.

അത്രയധികം അവസരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സ്വന്തം നാടായ തൊടുപുഴ തന്നെയാണ് ഇപ്പോഴും ഇഷ്ടമുള്ളത്.

കുടുംബത്തിലാരും സിനിമയില്‍ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ വന്നതിന് ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്.

സ്ട്രഗിളിങ് ടൈമില്‍ നമ്മളെ ചൂഷണം ചെയ്യാന്‍ ആളുണ്ടാവും. ഫിസിക്കലിയുള്ള പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മാനസികമായി പലരും തളര്‍ത്തിയിട്ടുണ്ട്.

പല കമന്റുകള്‍ കേട്ടപ്പോഴും ഷോക്കായിട്ടുണ്ട്. ഒരു സിനിമ ചെയ്തിരുന്ന സമയത്താണ് എന്റെ കോണ്‍ഫിഡന്‍സ് കളയുന്ന സംഭവം വന്നത്.

ആദ്യത്തെ ഷെഡ്യൂളില്‍ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകന്‍ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങിയത്.

ഞാന്‍ പ്രതികരിച്ചിരുന്നില്ല നിര്‍മ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ ആവുമായിരുന്നില്ല.

ആ സിനിമ നന്നായി പോയിരുന്നില്ല. ആ സംഭവത്തില്‍ നിന്നും റിക്കവറാവാന്‍ കുറേ സമയമെടുത്തു. എന്റെ കോണ്‍ഫിഡന്‍സിനെ വല്ലാതെ ബാധിച്ച കാര്യമായിരുന്നു ഇത്.

വിവാഹശേഷവും അഭിനയത്തില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊക്കെ നോക്കിയേ കല്യാണം നടത്തുള്ളൂ. ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം ചെയ്യില്ലെന്നും ഹണി റോസ് പറയുന്നു.

Related posts

Leave a Comment