എപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാം; ജോസ് വിഭാഗം ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമെന്ന് പി.ജെ. ജോസഫ്

 

തൊടുപുഴ: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തിനെതിരേ വിമർശനവുമായി പി.ജെ. ജോസഫ്. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗം. എപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാമെന്ന് പരിഹാസ രൂപേണ ജോസഫ് വിമർശിച്ചു.

കേരളാ കോൺഗ്രസിൽ നേതാക്കൾ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിൻ എംഎൽഎ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി റോഷി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ തങ്ങൾക്കു വേണ്ട. കേരളാ കോൺഗ്രസ്-എം മത്സരിച്ച സീറ്റുകൾ യുഡിഎഫ് നൽകണം. കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് ജോസഫ് വ്യക്തമാക്കി.

Related posts

Leave a Comment