മദ്യലഹരിയിൽ ആദ്യം നാട്ടുകാരോട് പിന്നെ പോലീസിനോട്; പോലീസുകാരെ ഇടിച്ചിട്ട് മുങ്ങിയ മഹേഷിന് ഒടുവിൽ സംഭവിച്ചത്


കറുകച്ചാൽ: മദ്യ ലഹരിയിൽ അക്രമം, ആദ്യം നാട്ടുകാരോട്. പിന്നീട് പോലീസ് സ്റ്റേഷനിൽ. രാത്രിയിൽ പോലീസുകാരെ വട്ടം കറക്കിയ യുവാവ് ഒടുവിൽ പിടിയിൽ. കറുകച്ചാലിലാണ് സംഭവം.

നടുംകുന്നം മൈലാടി ഇടവളഞ്ഞികരോട്ട് ഇ.ടി. മഹേഷ് (40) ആണ് ഇന്നലെ പുലർച്ചെ കറുകച്ചാൽ പോലീസിന്‍റെ പിടിയിലായത്. പോലീസുകാരെ ആക്രമിച്ച ശേഷം സ്റ്റേഷനിൽനിന്നും ഇറങ്ങിയോടിയ പ്രതിയെ ഏറെ തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 10.30ന് മഹേഷ് മദ്യലഹരിയിൽ മൈലാടി ഭാഗത്ത് ബഹളമുണ്ടാക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അയൽവാസികളാണ് പോലീസിനെ വിളിച്ചറിയിച്ചത്.

11.30ന് മൈലാടിയിലെത്തിയ പോലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പിന്നീട് മൊഴി രേഖപ്പെടുത്തുന്പോഴാണ് ഇയാൾ ഡ്യൂട്ടിയിയുണ്ടായ പോലീസുകാരെ ആക്രമിച്ചത്.

മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ഇവർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. പോലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങിയോടിയ പ്രതിക്കു പിന്നാലെ പോലീസുകാർ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രി മുഴുവൻ പോലീസ് പരിശോധന തുടർന്നു.

3.30 ഓടെ മൈലാടി ഭാഗത്ത് എത്തി പോലീസ് പരിശോധന നടത്തുന്നതിനിടയിൽ ഇയാൾ സമീപത്തെ വീടിന്‍റെ ശൗചാലയത്തിൽ കയറി ഒളിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാൻഡ് ചെയ്തു.

Related posts

Leave a Comment